Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..

കൊല്ലത്ത് സി.പി.എം എല്‍.സി സെക്രട്ടറി കൊല്ലപ്പെട്ട സംഭവം എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും ക്രൈംബ്രാഞ്ച് ഉരുണ്ടുകളിക്കുന്നു; സി.പി.എം നേതാക്കളെ സഹായിക്കാനാണിതെന്ന് ആക്ഷേപം

30 APRIL 2018 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പാര്‍ട്ടി തന്നെ കൊലപ്പെടുത്തിയെന്ന് ഭാര്യ വെളിപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസ് അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. കേസ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥനായിരിക്കുമെന്ന് ജസ്റ്റിസ് പി.ഉബൈദാണ് ഉത്തരവിട്ടത്. ഹൈക്കോടതി വിധി ക്രൈം ബ്രാഞ്ച് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് രവീന്ദ്രന്റെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. ഇതിനിടെ ഒന്‍പത് ഡിവൈ.എസ്.പിമാരാണ് കേസ് അന്വേഷിച്ചത്. അതേസമയം സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കൊല്ലം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പ് ഇറക്കിയതല്ലാതെ വസ്തുനിഷ്ടമായി കാര്യങ്ങള്‍ വിശദീകരിക്കാനോ , പ്രതിരോധിക്കാനോ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ട്.

കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ എസ്.ബിന്ദുവാണ് മന:സാക്ഷിയെ നടുക്കിയ കാര്യങ്ങള്‍ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയത്. പത്ത് വര്‍ഷം മുമ്പാണ് രവീന്ദ്രന്‍ പിള്ള അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഞ്ചല്‍ പ്രദേശത്തെ പ്രമുഖനായ സി.പി.എം നേതാവായിരുന്നു രവീന്ദ്രന്‍. 2008 ജനുവരി മൂന്നിനാണ് രവീന്ദ്രന്‍ പിള്ളയെ അജ്ഞാത സംഘം ആക്രമിച്ചത്.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ രവീന്ദ്രന്‍ പിളള എട്ടുവര്‍ഷത്തോളം ചലനമറ്റ് വീട്ടില്‍ കിടന്നു. ഇക്കാരമത്രയും പാര്‍ട്ടിക്കാരുടെ ഭാഗത്ത് നിന്ന് പ്രത്യേകിച്ച് സഹായമൊന്നും ഉണ്ടായില്ല. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം 2016 ജനുവരി പതിമൂന്നിന് രവീന്ദ്രന്‍ പിള്ള അന്തരിച്ചു. ആക്രമിച്ചവരെ ഇതുവരെ പിടികൂടിയിട്ടില്ല. അവര്‍ വലയിലായാല്‍ സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് വരുമെന്ന് പാര്‍ട്ടിനേതൃത്വത്തിന് വ്യക്തമായി അറിയാമെന്നും ബിന്ദു പറയുന്നു. പാര്‍ട്ടിക്കാരുടെ ഭീഷണി കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും മക്കളെ ഇല്ലാതാക്കുമെന്ന ഭീഷണി കാരണമാണ് ഇത്രയും കാലം മിണ്ടാതിരുന്നതെന്നും അവര്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയും ആയിരിക്കുമ്പോള്‍ രവീന്ദ്രന്‍ പിള്ളയെ വീട്ടിലെത്തി കണ്ടിരുന്നു. പ്രതികളെ ദിവസങ്ങള്‍ക്കകം പിടികൂടുമെന്ന് ഉറപ്പും നല്‍കിയാണ് മടങ്ങിയത്. ഒന്നും സംവിച്ചില്ല. തുടരന്വേഷണം ആവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ നേതാക്കളുടെ സ്വഭാവം മാറി. ഭര്‍ത്താവിന് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് നേതാക്കള്‍ ശ്രമിച്ചതെന്നും അവര്‍ ആരോപിച്ചു. കേസ് പിന്നീട് െ്രെകംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. അഞ്ചു പേരെ പ്രതി ചേര്‍ത്തിരുന്നു. തിരിച്ചറിയില്‍ പരേഡില്‍ ഇവരല്ല തന്നെ ആക്രമിച്ചതെന്ന് രവീന്ദ്രന്‍ പിളള മൊഴിനല്‍കിയിരുന്നു. അതോടെ അന്വേഷണം നിലച്ചു. ആക്രമണത്തിന്റെ കാരണം അറിയില്ലെന്നും ആരാണെന്ന് കണ്ടെത്താനുള്ള തുമ്പുകള്‍ പോലും ലഭിച്ചില്ലെന്ന് െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (12 hours ago)

സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച  (12 hours ago)

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം; കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്ക  (12 hours ago)

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരു വടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (13 hours ago)

ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?  (13 hours ago)

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (15 hours ago)

KOZHIKODE അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ  (15 hours ago)

പാലക്കാട് വാഹനാപകടത്തില്‍ അമ്മയും മകനും ദാരുണാന്ത്യം...  (15 hours ago)

പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (16 hours ago)

കേദര്‍നാഥിന്റെ ക്ഷേത്രകവാടം തീര്‍ത്ഥാടകര്‍ക്കായി തുറന്നു...  (17 hours ago)

പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി  (17 hours ago)

എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ ..  (17 hours ago)

ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാനായി ശ്രമിക്കുകയും ചെയ്യുന്നവര്‍  (17 hours ago)

ചെല്‍സിക്കും റല്‍ ബെറ്റിസിനും ജയം.  (18 hours ago)

Kuwait- അന്വേഷണം തുടങ്ങി കുവൈത്ത് പോലീസ്  (18 hours ago)

Malayali Vartha Recommends