Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

യുക്രൈന്‍ വിട്ട് റഷ്യ ഫിന്‍ലന്‍ഡിലേയ്ക്ക് നാറ്റോയില്‍ ചേര്‍ന്നാല്‍ അടിയുറപ്പ് നിയന്ത്രണം വിട്ട് റഷ്യ

16 MAY 2022 05:44 PM IST
മലയാളി വാര്‍ത്ത

More Stories...

മുറിയെടുത്ത് താമസിച്ചു ! ട്രംപിനെ കാത്തിരുന്നു ! സീക്രട്ട് സർവീസിനെ ഞെട്ടിച്ചു! അക്രമിയാര്?

ട്രംപിന്റെ തല ചിതറിക്കാൻ ഇറാന്റെ ക്വട്ടേഷന്‍, വെടിവയ്പ് ! വെടിയൊച്ച കേട്ട ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ ട്രംപിനെ വളഞ്ഞു.. പരിപാടിയില്‍ പങ്കെടുത്തവര്‍ പരിഭ്രാന്തരായി ചിതറിയോടി..

തോല്‍പ്പിക്കാനാകുന്നില്ല... ഹോർമുസ് കടലിടുക്കിൽ ഇറാൻസേന വച്ചിട്ടുള്ള ബോംബുകെണി നീക്കാൻ കുറഞ്ഞത് 6 മാസം

വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച.... യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സര്‍വീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു

നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..

നാറ്റോ ചേരാനുള്ള തീരുമാനങ്ങള്‍ ഫിന്‍ലന്‍ഡും സ്വീഡനും ഔദ്യോഗികമായി പ്രഖ്യാപിച്ചതോടുകൂടി റഷ്യ നിയന്ത്രണം വിട്ട അവസ്ഥയിലാണ്, നാറ്റോയില്‍ ചേരാതിരിക്കാന്‍ യുക്രൈനെ ആക്രമിച്ച റഷ്യയ്ക്ക് ഇപ്പോള്‍ അയല്‍ രാജ്യങ്ങളെല്ലാം നാറ്റോ ഭീഷണി ഉയര്‍ത്തുന്നത് വലിയ തിരിച്ചടിയാവുകയാണ്. യുദ്ധവും പാളി യുദ്ധ ലക്ഷ്യവും പാളിയ അവസ്ഥയിലായ റഷ്യ ഇപ്പോള്‍ എന്തും ചെയ്യാന്‍ മടിക്കാത്ത അവസ്ഥയിലുമാണ്. അയല്‍ രാജ്യങ്ങളായ ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും തീരുമാനങ്ങള്‍ 'ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും എന്നാണ്' എന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച സെര്‍ജി റിയാബ്‌കോവ് ഫിന്‍ലന്‍ഡും സ്വീഡനും ഇന്റര്‍ഗവണ്‍മെന്റല്‍ സൈനിക സഖ്യത്തില്‍ പ്രവേശിച്ചാല്‍ വന്‍ തിരിച്ചടിയുണ്ടാകും എന്ന മുന്നറിയിപ്പും നല്‍കി. റഷ്യയില്‍ നിന്ന് യുദ്ധം മറ്റു മേഘലകളിലേയ്ക്കും വ്യാപിക്കാനുള്ള സാധ്യതയാണ് യുദ്ധ വിദഗ്ദര്‍ ഇതിലൂടെ കണക്കു കൂട്ടുന്നത്.


അതേസമയം ആദ്യ ഡോസ് റഷ്യ കൊടുത്തു കഴിഞ്ഞു. റഷ്യയില്‍ (Russia) നിന്ന് ഫിന്‍ലന്‍ഡിനുള്ള (Finland) വൈദ്യുതി വിതരണം നിര്‍ത്തലാക്കിയിരിക്കുകയാണ് റഷ്യന്‍ ഇലക്ട്രിസിറ്റി കമ്പനി. ഇതുവരെ വിതരണം ചെയ്ത വൈദ്യുതിക്ക് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് റഷ്യയുടെ ഏറ്റവും വലിയ ഇലക്ട്രിസിറ്റി കമ്പനിയായ ആര്‍എഒ നോര്‍ഡിക് ശനിയാഴ്ച മുതല്‍ ഫിന്‍ലന്‍ഡിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ചതെന്ന് അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയില്‍ നിന്നുള്ള വൈദ്യുതി വിതരണം നിലച്ചതായി ഫിന്നിഷ് നാഷണല്‍ ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ ഗ്രിഡ് ഓപ്പറേറ്റര്‍ ഫിന്‍ഗ്രിഡ് ഓയ്ജും അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് വൈദ്യുതി വിതരണം നിര്‍ത്തിയത്. വൈദ്യുതിക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട തടസം കാരണമാണ് വിതരണം നിര്‍ത്തിയതെന്നും മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ വിതരണം നിര്‍ത്തിവെക്കുമെന്നും ഫിന്‍ഗ്രിഡ് പറഞ്ഞു.

ആര്‍ഒഎ നോര്‍ഡിക് ഓയ് കമ്പനി വര്‍ഷങ്ങളായി റഷ്യയില്‍ നിന്ന് ഫിന്‍ലന്‍ഡിലേക്ക് വൈദ്യുതി ഇറക്കുമതി ചെയ്യുകയും നോര്‍ഡ് പൂള്‍ എക്‌സ്‌ചേഞ്ചിലേക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മേയ് 6 മുതല്‍ വിറ്റ വൈദ്യുതിയുടെ വില അക്കൗണ്ടിലേക്ക് ഇതുവരെ ക്രെഡിറ്റ് ചെയ്തിട്ടില്ലെന്നും ഈ സാഹചര്യം അസാധാരണമാണെന്നും കമ്പനി അറിയിച്ചു. ഫിന്‍ലന്‍ഡ് പണം നല്‍കാത്ത സാഹചര്യത്തില്‍ റഷ്യക്ക് പണം നല്‍കാന്‍ സാധിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു. എന്നാല്‍ റഷ്യന്‍ കമ്പനി വിതരണം നിര്‍ത്തിയ സാഹചര്യത്തില്‍ സ്വീഡനില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ, ഫിന്‍ലന്‍ഡില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും പദ്ധതിയുണ്ട്.

വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഫിന്‍ലന്‍ഡിന്റെ സ്വയംപര്യാപ്തതമായിക്കൊണ്ടിരിക്കുകയാണെന്ന് ഫിന്‍ഗ്രിഡ് പറഞ്ഞു. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനത്തിന്റെ അളവ് ഓരോ വര്‍ഷവും വര്‍ധിക്കുന്നു. ഈ വര്‍ഷം മാത്രം 2000 മെഗാവാട്ട് പുതിയ കാറ്റാടി വൈദ്യുതി ലഭ്യമാകും. 2023ല്‍ വൈദ്യുതോര്‍ജ്ജത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്നും ഫിന്‍ഗ്രിഡ് പറഞ്ഞു. അതേസമയം, സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും റഷ്യയുമായുള്ള വൈദ്യുതി വ്യാപാരം ഉടന്‍ പുനരാരംഭിക്കുമെന്നും ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (5 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (5 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (6 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (6 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (7 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (9 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (9 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (10 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (10 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (10 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (10 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (11 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (11 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (12 hours ago)

Malayali Vartha Recommends