Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..

യുക്രൈന്‍ വിട്ട് റഷ്യ ഫിന്‍ലന്‍ഡിലേയ്ക്ക് നാറ്റോയില്‍ ചേര്‍ന്നാല്‍ അടിയുറപ്പ് നിയന്ത്രണം വിട്ട് റഷ്യ

16 MAY 2022 05:44 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുടെ അവസാനം..? കാലൻ 'ഫേണ്‍' ചുഴറ്റിയടിക്കുന്നു...! മരവിച്ച് മരിച്ച് ജനം.!നിലവിളിച്ച് മലയാളികളും വിമാനങ്ങൾ പിളർന്നു

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ രൂപം ഇന്നു പ്രഖ്യാപിക്കും... ഇന്ത്യാ- ഇയു ഉച്ചകോടിയില്‍ വെച്ചാകും പ്രഖ്യാപനം

അതിശൈത്യം... അമേരിക്കയിൽ ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും... പതിനായിരത്തിലേറെ വിമാനസർവീസുകളും യുഎസിൽ റദ്ദാക്കി

കനത്ത മഞ്ഞിൽ ടേക്ക് ഓഫ് ശ്രമം പാളി, റൺവേയിൽ ഇടിച്ചിറങ്ങിയ വിമാനം തലകീഴായി മറിഞ്ഞു, തീയും പുകയും ഉയരുന്നതായി ദൃക്സാക്ഷികൾ

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ പാക്ക് ഇതിഹാസ താരത്തിന്റെ മകന്‍ പിടിയില്‍

നാറ്റോ ചേരാനുള്ള തീരുമാനങ്ങള്‍ ഫിന്‍ലന്‍ഡും സ്വീഡനും ഔദ്യോഗികമായി പ്രഖ്യാപിച്ചതോടുകൂടി റഷ്യ നിയന്ത്രണം വിട്ട അവസ്ഥയിലാണ്, നാറ്റോയില്‍ ചേരാതിരിക്കാന്‍ യുക്രൈനെ ആക്രമിച്ച റഷ്യയ്ക്ക് ഇപ്പോള്‍ അയല്‍ രാജ്യങ്ങളെല്ലാം നാറ്റോ ഭീഷണി ഉയര്‍ത്തുന്നത് വലിയ തിരിച്ചടിയാവുകയാണ്. യുദ്ധവും പാളി യുദ്ധ ലക്ഷ്യവും പാളിയ അവസ്ഥയിലായ റഷ്യ ഇപ്പോള്‍ എന്തും ചെയ്യാന്‍ മടിക്കാത്ത അവസ്ഥയിലുമാണ്. അയല്‍ രാജ്യങ്ങളായ ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും തീരുമാനങ്ങള്‍ 'ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും എന്നാണ്' എന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച സെര്‍ജി റിയാബ്‌കോവ് ഫിന്‍ലന്‍ഡും സ്വീഡനും ഇന്റര്‍ഗവണ്‍മെന്റല്‍ സൈനിക സഖ്യത്തില്‍ പ്രവേശിച്ചാല്‍ വന്‍ തിരിച്ചടിയുണ്ടാകും എന്ന മുന്നറിയിപ്പും നല്‍കി. റഷ്യയില്‍ നിന്ന് യുദ്ധം മറ്റു മേഘലകളിലേയ്ക്കും വ്യാപിക്കാനുള്ള സാധ്യതയാണ് യുദ്ധ വിദഗ്ദര്‍ ഇതിലൂടെ കണക്കു കൂട്ടുന്നത്.


അതേസമയം ആദ്യ ഡോസ് റഷ്യ കൊടുത്തു കഴിഞ്ഞു. റഷ്യയില്‍ (Russia) നിന്ന് ഫിന്‍ലന്‍ഡിനുള്ള (Finland) വൈദ്യുതി വിതരണം നിര്‍ത്തലാക്കിയിരിക്കുകയാണ് റഷ്യന്‍ ഇലക്ട്രിസിറ്റി കമ്പനി. ഇതുവരെ വിതരണം ചെയ്ത വൈദ്യുതിക്ക് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് റഷ്യയുടെ ഏറ്റവും വലിയ ഇലക്ട്രിസിറ്റി കമ്പനിയായ ആര്‍എഒ നോര്‍ഡിക് ശനിയാഴ്ച മുതല്‍ ഫിന്‍ലന്‍ഡിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ചതെന്ന് അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയില്‍ നിന്നുള്ള വൈദ്യുതി വിതരണം നിലച്ചതായി ഫിന്നിഷ് നാഷണല്‍ ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ ഗ്രിഡ് ഓപ്പറേറ്റര്‍ ഫിന്‍ഗ്രിഡ് ഓയ്ജും അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് വൈദ്യുതി വിതരണം നിര്‍ത്തിയത്. വൈദ്യുതിക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട തടസം കാരണമാണ് വിതരണം നിര്‍ത്തിയതെന്നും മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ വിതരണം നിര്‍ത്തിവെക്കുമെന്നും ഫിന്‍ഗ്രിഡ് പറഞ്ഞു.

ആര്‍ഒഎ നോര്‍ഡിക് ഓയ് കമ്പനി വര്‍ഷങ്ങളായി റഷ്യയില്‍ നിന്ന് ഫിന്‍ലന്‍ഡിലേക്ക് വൈദ്യുതി ഇറക്കുമതി ചെയ്യുകയും നോര്‍ഡ് പൂള്‍ എക്‌സ്‌ചേഞ്ചിലേക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മേയ് 6 മുതല്‍ വിറ്റ വൈദ്യുതിയുടെ വില അക്കൗണ്ടിലേക്ക് ഇതുവരെ ക്രെഡിറ്റ് ചെയ്തിട്ടില്ലെന്നും ഈ സാഹചര്യം അസാധാരണമാണെന്നും കമ്പനി അറിയിച്ചു. ഫിന്‍ലന്‍ഡ് പണം നല്‍കാത്ത സാഹചര്യത്തില്‍ റഷ്യക്ക് പണം നല്‍കാന്‍ സാധിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു. എന്നാല്‍ റഷ്യന്‍ കമ്പനി വിതരണം നിര്‍ത്തിയ സാഹചര്യത്തില്‍ സ്വീഡനില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ, ഫിന്‍ലന്‍ഡില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും പദ്ധതിയുണ്ട്.

വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഫിന്‍ലന്‍ഡിന്റെ സ്വയംപര്യാപ്തതമായിക്കൊണ്ടിരിക്കുകയാണെന്ന് ഫിന്‍ഗ്രിഡ് പറഞ്ഞു. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനത്തിന്റെ അളവ് ഓരോ വര്‍ഷവും വര്‍ധിക്കുന്നു. ഈ വര്‍ഷം മാത്രം 2000 മെഗാവാട്ട് പുതിയ കാറ്റാടി വൈദ്യുതി ലഭ്യമാകും. 2023ല്‍ വൈദ്യുതോര്‍ജ്ജത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്നും ഫിന്‍ഗ്രിഡ് പറഞ്ഞു. അതേസമയം, സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും റഷ്യയുമായുള്ള വൈദ്യുതി വ്യാപാരം ഉടന്‍ പുനരാരംഭിക്കുമെന്നും ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍; അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി  (9 minutes ago)

ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തളളി...മഞ്ചേരിയിലെ വനിതാ ജയിലിൽ റിമാൻഡിൽ തുടരും  (15 minutes ago)

വി എസിന്റെ കുടുംബത്തെ പത്മവിഭൂഷൺ സ്വീകരിക്കാൻ സമ്മതിക്കില്ല ? പിണറായി പകരം വീട്ടും ബേബിയെ മുന്നിൽ നിർത്തും  (1 hour ago)

കണ്ണൂരിൽ കലാപം...! കുഞ്ഞികൃഷ്ണന്റെ താണ്ഡവം ഇനി പടിയടച്ച നീക്കം..! സഭയിൽ തൂക്കി അലക്കാൻ സതീശൻ..!ഇന്ന് നടക്കുന്നത്  (1 hour ago)

അമേരിക്കയുടെ അവസാനം..? കാലൻ 'ഫേണ്‍' ചുഴറ്റിയടിക്കുന്നു...! മരവിച്ച് മരിച്ച് ജനം.!നിലവിളിച്ച് മലയാളികളും വിമാനങ്ങൾ പിളർന്നു  (1 hour ago)

ഉന്നത ജോലി ലബ്ധി, ബന്ധുക്കളുടെ സഹായം! ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം!  (2 hours ago)

തൂത്തുക്കുടിയിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു  (2 hours ago)

23.31 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച 6 നില കെട്ടിടത്തിന്റെ ഉദ്ഘാടനം  (2 hours ago)

ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി...  (2 hours ago)

വിനോദസഞ്ചാരികൾക്ക് ആഹ്ലാദം...  (3 hours ago)

സ്വർണവിലയിൽ മാറ്റമില്ല..  (3 hours ago)

ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബ  (3 hours ago)

വാഹനാപകടത്തില്‍ മലയാളി അധ്യാപികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ജനനായകന് വീണ്ടും തിരിച്ചടിയായി  (3 hours ago)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു  (4 hours ago)

Malayali Vartha Recommends