Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ജനനം പാവപ്പെട്ട കുടുംബത്തിൽ; താമസം 25 കോടിയുടെ വീട്ടിൽ; നിരവധി കാമുകിമാർ; മൂന്ന് വിളിപ്പേരുകൾ; എതിരാളികൾ പോലും സ്നേഹിക്കുന്ന പ്രകൃതം; വിരമിക്കുന്നത് ഫുട്ബോൾ പ്രേമികൾക്ക് ആലോചിക്കാൻ പോലുമാവില്ല; നെയ്മര്‍ എന്ന ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ ജീവിത കഥ

10 DECEMBER 2022 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

നെയ്മര്‍ എന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് സൂചന നൽകുമ്പോൾ ഇടിയ്ക്കുന്നത് ഫുട്ബാൾ പ്രേമികളുടെ നെഞ്ചാണ് . അത്രയേറെ സ്നേഹമാണ് നെയ്മറിനെ എല്ലാവർക്കും. എന്തിനു എതിരാളികൾ പോലും സ്നേഹിക്കുന്ന പ്രകൃതം അതുകൊണ്ട് തന്നെയാണ് ക്രൊയേഷ്യയോട് തോറ്റ് കളിക്കളത്തിൽ പൊട്ടിക്കരഞ്ഞ നെയ്മറെ ആശ്വസിപ്പിക്കാൻ ക്രൊയേഷ്യന്‍ താരം ഇവാന്‍ പെരിസിച്ചിന്റെ മകൻ ഓടിയെത്തിയത്.

നെയ്മറിന്റെ കഴിവുകളെക്കുറിച്ചും ബാലൺ ഡി ഓറിനുള്ള നാമനിർദ്ദേശങ്ങളുടെ പരമ്പരയെക്കുറിച്ചും അറിയാവുന്നവർ , അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി തന്നെയാണ് കണക്കാക്കുന്നത് . അതുകൊണ്ടു തന്നെ നെയ്മർ വിരമിക്കുന്നത് ഫുട്ബോൾ പ്രേമികൾക്ക് ആലോചിക്കാൻ പോലുമാവില്ല

ജുനിൻ‌ഹോ, ജോയ, രാത്രിയിലെ പ്രഭു എന്നിങ്ങനെ മൂന്നു വിളിപ്പേരുകൾ ഉണ്ട് നെയ്മറിന് . 1992 ഫെബ്രുവരി 5 നാണ് നെയ്മർ ഡാ സിൽവ സാന്റോസ് ജൂനിയർ ബ്രസീലിലെ സാവോ പോളോയുടെ പ്രാന്തപ്രദേശമായ മൊഗി ദാസ് ക്രൂസ് എന്ന ദരിദ്രർ മാത്രം താമസിക്കുന്ന കോളനിയിൽ ജനിച്ചത് . അച്ഛൻ അമേച്വർ ഫുട്ബാൾ കളിക്കാരനായ നെയ്മർ സാന്റോസ് സീനിയർ . 'അമ്മ നാദിൻ ഗോൺകാൽവസ്‌

സാവോ പോളോയുടെ മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലമാണ് മൊഗി ദാസ് ക്രൂസ്. കടുത്ത ദരിദ്രത്തിലാണ് അവിടെയുള്ള ഒരു ഒറ്റമുറി കെട്ടിടത്തിലാണ് നെയ്മറും അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം താമസിച്ചത്. ഒരു കട്ടിൽ മാത്രമായിരുന്നു ആ വീട്ടിലെ ഏക ആർഭാടം . ഇലക്ട്രിസിറ്റി പോലും ഇല്ലാത്ത വീട്ടിൽ അവർ മെഴുകുതിരി വെളിച്ചത്തിലാണ് രാത്രി കഴിച്ചുകൂട്ടിയത്

അച്ഛൻ നെയ്മർ സാന്റോസ് സീനിയറിന്റെ വരുമാനം കൊണ്ട് ജീവിയ്ക്കാൻ ആ കുടുംബം കഷ്ട്ടപ്പെട്ടു , ഇതിനിടെയാണ് നെയ്മറിനു ഒരുവയസ്സു മാത്രം പ്രായമുള്ളപ്പോൾ ഒരു അപകടം പറ്റുന്നത്. അന്ന് നെയ്മറിന്റെ അനുജത്തി ജനിച്ചിട്ടില്ല . നെയ്മറും അച്ഛനും അമ്മയായും സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു കാർ വന്നു ഇടിക്കുകയായിരുന്നു . അന്ന് ദേഹമാസകലം ചോരയിൽ മുങ്ങിയ നെയ്മറിന്റെ ജീവൻ തിരിച്ചു കിട്ടിയത് ദൈവത്തിന്റെ ഇടപെടൽ മാത്രമാണെന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത് . പക്ഷെ നെയ്മറുടെ അച്ഛന്റെ തുടയെല്ല് പൊട്ടിയതിനാൽ പിന്നീട് അദ്ദേഹത്തിന് ഫുട്ബാൾ കളിക്കാനായില്ല .

ഇത് ആ കുടുംബത്തെ വീണ്ടും ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടു ..ഇതിനിടയിൽ നെയ്മറിന് ഒരു അനുജത്തി, റാഫെല്ല സാന്റോസ്, ജനിച്ചു .. മെക്കാനിക്ക്, സെയിൽസ്മാൻ തുടങ്ങി പല ജോലികളും ചെയ്‌തെങ്കിലും നെയ്മറിന്റെ അച്ഛന് ആരോഗ്യപ്രശ്നങ്ങൾ കാരണം കുടുംബത്തെ സംരക്ഷിക്കാൻ ആകാതെ വന്നപ്പോൾ അവർ മുത്തശ്ശിയുടെ വീട്ടിലേയ്ക്ക് പോയി .

ചെറുപ്പം മുതൽ തന്നെ കുഞ്ഞു നെയ്മർ ഫുട്ബാൾ കളിയിൽ താൽപ്പര്യം കാണിച്ചു. ബലൂണും പേപ്പറുമെല്ലാം അവനു കൽപ്പന്തായി മാറി . നെയ്മറിന്റെ അച്ഛൻ അവനിലെ ഫുട്ബാൾ വാസനയെ പ്രോത്സാഹിപ്പിച്ചു. ആറാം വയസ്സിൽ വീടിനകത്തും കളിക്കാവുന്ന ഫുട്‌സൽ എന്ന കളി അവനെ പരിശീലിപ്പിച്ചു.

ഈ കളിയിൽ കൂടുതൽ അവസരങ്ങൾ നേടാനായി 1999-ൽ, കുടുംബം മോഗി ദാസ് ക്രൂസിൽ നിന്ന് നൂറു കിലോമീറ്റർ അകലെയുള്ള സാവോ വിസെന്റിലേക്ക് അവർ താമസം മാറി . തെക്കൻ സാവോ പോളോയിലെ തീരദേശ മുനിസിപ്പാലിറ്റിയിൽ സ്ഥിരതാമസമാക്കിയത്തോടെ പോർച്ചുഗീസ സാന്റിസ്റ്റ എന്ന ഫുട്‌സൽ ടീമിൽ നെയ്മറിന് അംഗത്വം ലഭിച്ചു.. തന്നേക്കാൾ പ്രായമുള്ള കളിക്കാരെ പോലും തോൽപ്പിച്ചതോടെ "കുട്ടികളുടെ പ്രതിഭാസം" എന്ന് വിശേഷണം നെയ്മറിന് ലഭിച്ചു .

2003 ൽ, രാജ്യത്തെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നായ സാന്റോസ് എഫ്സിയിൽ അംഗമാകാൻ കഴിഞ്ഞതോടെ നെയ്മറിന്റെ ഫുട്ബോൾ സ്വപ്നങ്ങൾക്ക് ചിറകു മുളച്ചു ... പണവും പ്രശസ്തിയും നെയ്മറെ തേടി എത്തി .14-ാം വയസ്സിൽ, നെയ്മറിന്റ ഒരു ഓട്ടോഗ്രാഫിനായി ആളുകൾ കാത്തുനിന്നു . 2006-ൽ, നെയ്മറിന് മാഡ്രിഡ് അക്കാദമി ട്രയലിനുള്ള തന്റെ ആദ്യത്തെ യൂറോപ്യൻ ക്ഷണം ലഭിച്ചു..

എന്നാൽ വിദേശ ക്ലബ്ബുകൾ അവനെ കൊണ്ടുപോകുന്നത് തടയാൻ സാന്റോസ് എഫ്സി നെയ്മറിന്റെ പ്രതിഫലം 10,000 ത്തിൽ നിന്ന് 125,000 റിയാസ് ആയി ഉയർത്തി .ബ്രസീൽ ദേശീയ അണ്ടർ 17 ഫുട്ബോൾ ടീമിനെ പ്രതിനിധീകരിച്ചു കളിക്കുമ്പോഴാണ് ഫിലിപ്പ് കുട്ടീഞ്ഞോയുടെ ഉറ്റ ചങ്ങാതിയായി. 2011ൽ സൗത്ത് അമേരിക്കൻ യൂത്ത് ചാമ്പ്യൻഷിപ്പ് നേടുന്നതിന് ബ്രസീലിനെ സഹായിച്ചു

ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, കോപ ഡെൽ റേ, യു‌എഫ്‌ഇ‌എ സൂപ്പർ സൂപ്പർ, സൂപ്പർകോപ ഡി എസ്പാന, ഫിഫ ക്ലബ് ലോകകപ്പ് എന്നിവ എല്ലാം അദ്ദേഹത്തെ തേടി എത്തി

2014 ഫിഫ ലോകകപ്പിലും 2015 കോപ്പ അമേരിക്കയിലും പരിക്കുകൾ മൂലം കളിക്കാനായില്ല

2017 ഓഗസ്റ്റിൽ, ബാഴ്സലോണയുടെയും നെയ്മറിന്റെയും മാനേജ്മെന്റ്, അവന്റെ അച്ഛന്റെ നേതൃത്വത്തിൽ, ഫുട്ബോൾ ചർച്ചകളിൽ ചിന്തിക്കാനാവാത്തത് ചെയ്തു.

222 മില്യൺ പൗണ്ടിന്റെ ഒരു കരാർ അവർ ബ്രേക്കർ ചെയ്തു, അതിൽ നെയ്മർ പാരീസ് സെന്റ്-ജർമൈനിലേക്ക് മാറുന്നത് വിജയകരമായി കണ്ടു. കൈമാറ്റം അദ്ദേഹത്തെ അതിലൊരാളാക്കി ലോകത്തിലെ ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന സോക്കർ കളിക്കാർ.

ഫ്രാൻസിൽ, നെയ്മർ, മറ്റ് വലിയ പേരുകൾക്കൊപ്പം - ഇഷ്ടപ്പെടുന്നു Kylian Mbappe ഒപ്പം എഡ്സൺ കാവാനി മുതലായവ, പിഎസ്ജിയെ ആഭ്യന്തര ട്രിപ്പിൾ, നാലിരട്ടി എന്നിവ നേടാൻ സഹായിച്ചു.

അത് അവിടെ മാത്രം അവസാനിച്ചില്ല. അദ്ദേഹത്തിന്റെ മിടുക്ക് ക്ലബ്ബിനെ അതിന്റെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് നയിച്ചു.. ഗബ്രിയേൽ ജീസസ്, ഫിലിപ്പെ ആൻഡേഴ്സൺ തുടങ്ങിയ താരങ്ങൾക്കൊപ്പം നെയ്മർ രാജ്യത്തിന് 2016 സമ്മർ ഒളിമ്പിക്സ് ട്രോഫി നേടിക്കൊടുത്തു .


2017 ഓഗസ്റ്റിൽ, ബാഴ്‌സലോണയും നെയ്‌മറിന്റെ മാനേജ്‌മെന്റും തമ്മിലുണ്ടായ കരാർ പ്രകാരം 222 മില്യന്‍ യൂറോക്ക് നെയ്മറിനെ പി.എസ്.ജിയിലെത്തിച്ചു .ഏറെ താമസിയാതെ നെയ്മർ ബ്രസീലിയൻ ഇതിഹാസം പെലെയ്ക്കും ഡീഗോ മറഡോണയ്ക്കുമൊപ്പം താരമൂല്യമുള്ള കളിക്കാരൻ എന്ന പദവി സ്വന്തമാക്കി . ഇതിനിടെ നിരവധി കാമുകിമാരും നെയ്മറിന് ഉണ്ടായി

നെയ്മറിന് പതിനെട്ട് വയസ്സുമാത്രം ഉള്ളപ്പോഴാണ് കരോലിന ഡാന്റസുമായി പ്രണയത്തിലാകുന്നത്‌ . 2011- ആഗസ്റ്റ് 13-ന്, നെയ്മറുടെ മകനെ കരോലിന പ്രസവിച്ചു, കുഞ്ഞിന് ഡേവി ലൂക്കാ ഡാ സിൽവ സാന്റോസ് എന്ന് പേരിട്ടു.

എന്നാൽ ഏറെ താമസിയാതെ നെയ്മറും കരോലിനയും വേർപിരിഞ്ഞു . 2011ൽ ബന്ധം അവസാനിപ്പിചെങ്കിലും തന്റെ മകനെ വളർത്താൻ ആവശ്യമായ പണം എല്ലാ മാസവും കരോലിന ഡാന്റസിനു നൽകിയിരുന്നു

അതേ വർഷം 2011-ൽ അദ്ദേഹം ബാർബറ ഇവാൻസുമായി ഡേറ്റിംഗ് ആരംഭിച്ചു. എങ്കിലും ആ പ്രണയവും വളരെ വേഗം അവസാനിച്ചു. ബ്രസീലിയൻ മോഡലും നർത്തകിയുമായ കരോൾ അബ്രാഞ്ചുമായി ആയിരുന്നു നെയ്മറിന്റെ അടുത്ത പ്രണയം .കരോൾ അബ്രാഞ്ചുമായുള്ള ബന്ധവും അധികകാലം നീണ്ടു നിന്നില്ല .റിയോയിലെ ഒരു കാർണിവലിൽ വെച്ച്, നെയ്മർ ബ്രൂണ മാർക്വെസിനെ കാണുകയും പ്രണയത്തിലാവുകയും ചെയ്തു . താൻ ഏറ്റവും കൂടുതൽ സ്‌നേഹിച്ച ഒരേയൊരു സ്ത്രീ ബ്രൂണയാണെന്ന് നെയ്മർ പറഞ്ഞിട്ടുണ്ടെങ്കിലും 4 വര്ഷം ആയതോടെ ആ ബന്ധവും അവസാനിച്ചു

ബ്രൂണ മാർക്വെസിനുമായി ഡേറ്റിംഗ് നടത്തുമ്പോൾ തന്നെ മുൻ ബാഴ്‌സലോണ ഫുട്‌ബോൾ താരം പട്രീഷ്യ ജോർഡാനുമൊത്തു നെയ്മറിന്റെ ഫോട്ടോ മാസികകളിൽ വന്നിരുന്നു . നെയ്മർ ഈ ബന്ധം പക്ഷെ നിരസിക്കുകയായിരുന്നു . വീണ്ടും, ബ്രൂണ മാർക്വെസിനൊപ്പമുള്ളപ്പോൾ തന്നെ മുൻ ബാഴ്‌സലോണ സൂപ്പർ താരം ലാറിസ ഒലിവേരയ്‌ക്കൊപ്പം നെയ്മറുടെ പേര് കേൾക്കാൻ തുടങ്ങി. എന്നാൽ ഈ ബന്ധം നെയ്മർ അവസാനിപ്പിച്ചതോടെ ലാറിസ നെയ്മറിനെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചു. , നെയ്മറിന് അവൾക്കെതിരെ കേസെടുക്കേണ്ടിയും വന്നു.
.
ലാറിസയുമായുള്ള ബന്ധം പരാജയപ്പെട്ടതിന് ശേഷം തായ്‌ല അയാല ആയിരുന്നു നെയ്മറുടെ കാമുകി .ബ്രസീലിയൻ നടൻ പൗലോ വിൽഹെനയുടെ മുൻ ഭാര്യയാണ് തായ്‌ല അയാല 2014 നും 2015 നും ഇടയിൽ, ബാഴ്‌സലോണയുടെ കടുത്ത ആരാധകനായ ഒരു സ്പാനിഷ് അഭിഭാഷകയുമായി വീണ്ടും പ്രണയത്തിലായി . നെയ്‌മറും എലിസബത്ത് മാർട്ടിനെസും തന്റെ സ്വകാര്യ ജെറ്റിൽ വിലകൂടിയ റെസ്റ്റോറന്റുകൾ സന്ദർശിക്കുകായും ബാഴ്‌സലോണയിലെ നൈറ്റ്ക്ലബ്ബുകളിൽ സമയം ചെലവഴിക്കുകായും ചെയ്തു . 2015 ജനുവരിയിൽ ബന്ധം അവസാനിപ്പിച്ചു .

പിന്നീട് പഴയ കാമുകി ബ്രൂണ മാർക്വെസിൻ വീണ്ടും നെയ്മറിന്റെ ജീവിതത്തിലേയ്ക്ക് എത്തി . എന്നാൽ പാരീസിലുണ്ടായിരുന്ന സമയത്ത്, നെയ്മർ ടിവി അവതാരകയും പത്രപ്രവർത്തകയും നിർമ്മാതാവുമായ ജാനിൻ ഉൾമാനുമായി ഡേറ്റിംഗ് ആരംഭിച്ചു.2020 ഓഗസ്റ്റിൽ, PSG യുടെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റ് ക്രൊയേഷ്യൻ-ക്യൂബൻ മോഡലുമായി ഡേറ്റിംഗ് ആരംഭിച്ചതായി മാധ്യമ റിപ്പോർട്ട് പുറത്തുവന്നു

നതാലിയ ബറുലിച്ച് ആണ് ഇപ്പോൾ നെയ്മറുടെ കാമുകി പദവിയിൽ ഉള്ളത് ..ആസ്റ്റൺ മാർട്ടിൻ വൾക്കൻ (2.3 മില്യൺ ഡോളർ), മസെരാറ്റി മക്12 (1.47 മില്യൺ ഡോളർ), ഫെരാരി 458 ഇറ്റാലിയ ($ 407,234), മെഴ്‌സിഡസ് എഎംജി ($ 188,100) എന്നിവയുടെ ഉടമയാണ് ഈ ഫുട്‌ബോൾ കളിക്കാരൻ

25 മീറ്റർ നീളവും സ്വീകരണമുറി, മൂന്ന് സ്യൂട്ടുകൾ, എട്ട് പേർക്ക് ഇരിക്കാവുന്ന സോഫകൾ, ഒരു അടുക്കള, സൗണ്ട് പ്രൂഫ് ബിൽറ്റ്-ഇൻ എന്നിവയുള്ള ഒരു അത്യാധുനിക നോക്കുകയും നെയ്മറിനുണ്ട് . അമ്മയുടെ പേരാണ് നെയ്മർ നൗകയ്ക്ക് നൽകിയത്

5 മില്യൺ ഡോളറിന് വാങ്ങിയ ഹെലികോപ്റ്റർ,സ്വകാര്യ ജെറ്റ് ബ്രസീലിലും പാരീസിലും നിരവധി വീടുകൾ ,ഫാഷനബിൾ ഫുട്ബോൾ കളിക്കാരന് ഗാഗോ മിലാനോ വാച്ചുകൾ എന്നിവയെല്ലാം സ്വന്തമായുണ്ട്.

ഇപ്പോൾ കളിക്കളത്തിൽ കണ്ണീരുമായി നിന്ന നെയ്മറിന്റെ കാഴ്ച ആരാധകർക്ക് വേദനയായി മാറുകയാണ് . രാജ്യത്തെ ഏറ്റവും മികച്ച താരത്തിന്റെ വിരമിക്കുന്നു എന്ന വാക്കുകൾ ആരാധകരെ ആശങ്കപ്പെടുത്തിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends