Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

രണ്ട് റഷ്യന്‍ പൗരന്മാരുടെ മരണത്തെക്കുറിച്ചുള്ള ഇന്ത്യന്‍ അന്വേഷണത്തെ പ്രശംസിച്ച മോസ്‌കോയുടെ പ്രതിനിധി ഡെനിസ് അലിപോവ് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയെ തള്ളി ശവസംസ്‌കാരം റഷ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഓര്‍മ്മിപ്പിച്ചു. മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തെളിവ് നശിപ്പിച്ചുവെന്ന സൂചന നല്‍കി ഒഡീഷയിലെ കേസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് തിവാരി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.

30 DECEMBER 2022 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

രണ്ട് റഷ്യന്‍ പൗരന്മാരുടെ മരണത്തെക്കുറിച്ചുള്ള ഇന്ത്യന്‍ അന്വേഷണത്തെ പ്രശംസിച്ച മോസ്‌കോയുടെ പ്രതിനിധി ഡെനിസ് അലിപോവ്  കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയെ തള്ളി ശവസംസ്‌കാരം റഷ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഓര്‍മ്മിപ്പിച്ചു. മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തെളിവ് നശിപ്പിച്ചുവെന്ന സൂചന നല്‍കി ഒഡീഷയിലെ കേസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് തിവാരി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.

ഒഡീഷയില്‍ രണ്ട് റഷ്യന്‍ പൗരന്മാരുടെ മരണത്തില്‍ ഇന്ത്യന്‍ അധികൃതരുടെ അന്വേഷണ ശ്രമങ്ങളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. കേസിന്റെ എല്ലാ വശങ്ങളും ഇന്ത്യ അന്വേഷിക്കുന്നുണ്ടെന്നതില്‍ റഷ്യ പൂര്‍ണ്ണ തൃപ്തിയിലാണ്.
എന്നാല്‍ പുടിന്റെ വിമര്‍ശകനായ പവല്‍ ആന്റോവ് ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ദുരൂഹ മരണം. റഷ്യയുടെ വാടക കൊലയാളികള്‍ അദ്ദേഹത്തെ വകവരുത്തിയതാണോയെന്ന സംശയവുമുണ്ട്.

ഒഡീഷയിലെ രായഗഡ ജില്ലയിലെ ഒരു ഹോട്ടലില്‍ സമ്പന്നനായ റഷ്യന്‍ വ്യവസായിയും നിയമനിര്‍മ്മാതാവുമായ പവല്‍ ആന്റോവും അദ്ദേഹത്തിന്റെ കൂട്ടാളിയായ വ്ളാഡിമിര്‍ ബുദനോവുമാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.ഉക്രെയ്നിനെതിരായ റഷ്യന്‍ ആക്രമണത്തെ വിമര്‍ശിച്ചയാളാണ് ആന്റോവ്.  ഇവരുടെ മൃതദേഹം  പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. കേസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നീണ്ടുനില്‍ക്കുന്നുണ്ടെങ്കിലും ഏതെങ്കിലും ക്രിമിനല്‍ സംഭവങ്ങള്‍ മരണത്തിന് പിന്നില്‍ നടന്നതായി ലോക്കല്‍ പോലീസും കരുതുന്നില്ല.

ഒഡീഷയിലെ രായഗഡ പട്ടണത്തിലെ ഒരു ഹോട്ടല്‍ വളപ്പിലാണ്  മൃതദേഹം കണ്ടെത്തിയത്. കോടീശ്വരനും വ്യവസായിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വിമര്‍ശകനുമായ പവല്‍ ആന്റോവിന്റെ മരണം ആകസ്മികമാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ മരണകാരണം ഇടത് ശ്വാസകോശം, കരള്‍, പ്ലീഹ എന്നിവ പൊട്ടി രക്തസ്രാവം, ഷോക്ക്, മരണം എന്നിവയിലേക്ക് നയിച്ചു. ഡിസംബര്‍ 24ന് ഹോട്ടലിന്റെ രണ്ടാം നിലയില്‍ നിന്ന് വീണാണ് അന്റോവ് മരിച്ചത്.

അതുപോലെ, ഡിസംബര്‍ 22 ന് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അന്തോവിന്റെ സുഹൃത്ത് ബൈഡനോവ് വ്‌ലാഡ്മിര്‍ (61) ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു.

''പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണങ്ങള്‍ മാത്രമാണ് ചൂണ്ടിക്കാട്ടിയത്. ആന്റോവ് സ്വന്തം ജീവിതം അവസാനിപ്പിച്ചതാണോ അതോ ടെറസില്‍ നിന്ന് തള്ളിയിട്ടതാണോ എന്നറിയാന്‍ സാഹചര്യത്തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു
ഡിസംബര്‍ 21 ന് വൈകുന്നേരം ആന്റോവും ബൈഡനോവും അമിതമായി മദ്യം കഴിച്ചതായി പോലീസ് നേരത്തെ പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെയാണ് ബൈഡനോവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രായഗഡയിലെ സായ് ഇന്റര്‍നാഷണല്‍ ഹോട്ടലിലെ ബൈഡനോവിന്റെ മുറിയില്‍ തകര്‍ന്ന ഗ്ലാസ് കഷ്ണങ്ങളും കണ്ടെത്തിയിരുന്നു.

ഒഡീഷ പോലീസിന്റെ ക്രൈംബ്രാഞ്ചിന്റെ അഞ്ചംഗ സംഘം രായഗഡ ജില്ലാ പോലീസില്‍ നിന്ന് പ്രസക്തമായ മെഡിക്കല്‍, പോലീസ് പേപ്പറുകള്‍ ശേഖരിച്ച ശേഷം രണ്ട് റഷ്യക്കാരുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ലോക്കല്‍ പോലീസ് മൃതദേഹങ്ങള്‍ സംസ്‌കരിച്ച 'പവര്‍ ഓഫ് അറ്റോര്‍ണി' രേഖയുടെ സത്യാവസ്ഥയും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ക്രിസ്ത്യന്‍ പാരമ്പര്യമനുസരിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കേണ്ടതായിരുന്നുവെങ്കിലും 'പവര്‍ ഓഫ് അറ്റോര്‍ണി' രേഖയിലൂടെ ആന്റോവിന്റെയും ബൈദനോവിന്റെയും മക്കള്‍ അനുവാദം നല്‍കിയതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് അധികാരികള്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയാണ് ചെയ്തത്.

ഇതിെനെയാണ് കോണ്‍ഗ്രസ് നേതാവ് തിവിരി ആക്ഷേപിച്ചത്. ക്രിസ്തുമത വിശ്വാസികളുടെ മൃതദേഹങ്ങള്‍ കത്തിക്കുന്നതിന് പകരം ആചാരപ്രകാരം അടക്കം ചെയ്യേണ്ടതായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ദഹിപ്പിച്ചതിലൂടെ മരണത്തിന്റെ ദുരൂഹത മാറ്റാനുള്ള തെളിവുകള്‍ നശിപ്പിച്ചു എന്നും അദ്ദേഹം ആരോപിച്ചു.
നാലംഗ റഷ്യന്‍ വിനോദസഞ്ചാര സംഘത്തിലെ ദമ്പതികളായ ടുറോവ് മിഖായേല്‍ (63), പനസെങ്കോ നതാലിയ എന്നിവരെ സംഘം ചോദ്യം ചെയ്തിട്ടുണ്ട്.

ഇവരെ കൂടാതെ, ടൂറിസ്റ്റ് ഗൈഡായി ഒപ്പമുണ്ടായിരുന്ന ജിതേന്ദ്ര സിംഗ്, കാര്‍ ഡ്രൈവര്‍ നതോബര്‍ മൊഹന്തി എന്നിവരോടും മരിച്ചവരുടെ യാത്രാവിവരങ്ങളും ഭുവനേശ്വറില്‍ നിന്ന് കന്ധമാലിലെ ദരിംഗ്ബാഡിയിലേക്കുള്ള യാത്രയ്ക്കിടെ സംശയാസ്പദമായ ആളുകളെ കണ്ടിട്ടുണ്ടോയെന്നും ചോദ്യം ചെയ്ത വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്..

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends