Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

25 കോടി ചൈനാക്കര്‍ മരിച്ചു കൊണ്ടിരിക്കുന്നു ഓവുചാലുകളില്‍ ഒഴുകുന്ന ശവങ്ങള്‍ ; ശവപ്പെട്ടിക്കും ക്ഷാമം.

02 JANUARY 2023 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

സാമ്പത്തികമായി ലോക ശക്തിയായി മാറാന്‍ ശ്രമിക്കുന്ന ചൈന തെടുത്തുവിട്ട കോറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഇന്ന ചൈനയ്ക്ക് തന്നെ വലി. നഷ്ടം വരുത്തി വെച്ചു കൊണ്ടിരി്ക്കുന്നു. ആരൊക്കെ എവിടെയൊക്കെ മരിച്ചു വീഴുന്നുവെന്ന കണക്കില്ല. വൈറസിന്റെ വകഭേദങ്ങള്‍ വര്‍ദ്ധിക്കുന്തോറും മരണത്തിന്റെ അളവും കൂടുന്നു. വകഭേദത്തിനനുസരിച്ചുള്ള മരുന്ന് കണ്ടെത്തി ചികിത്സ തുടങ്ങും മുന്‍പ് തന്നെ അടുത്ത വകഭേദം പ്രകടമായി തുടങ്ങും. ഇങ്ങനെ തൊടുന്നതെല്ലാം അബദ്ധത്തില്‍ കലാശിച്ചു കൊണ്ടിരിക്കുകയാണ് ചൈനയിലെന്നതാണ് യാഥാര്‍ത്ഥ്യം.

മണ്ടന്‍ തീരുമാനങ്ങള്‍ക്ക് കേള്‍വി കേട്ടതാണ് എക്കാലത്തേയും ചൈനയിലെ ഏകാധിപത്യ ഭരണകൂടം. ധാന്യങ്ങള്‍ തിന്നു തീര്‍ക്കുന്നു എന്നപേരില്‍ കുരുവികളെ കൊല്ലല്‍ വിപ്ലവം നടത്തി മഹാക്ഷാമം ക്ഷണിച്ചു വരുത്തിയ മാവോയുടെ പാതയിലൂടെ നീങ്ങുന്ന ഷീ ജിന്‍ പിംഗും അക്കാര്യത്തില്‍ വ്യത്യസ്തനല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. ലോകം മുഴുവന്‍ കോവിഡിനൊപ്പം ജീവിക്കാന്‍ പരിശീലിച്ചപ്പോഴും, ജനങ്ങളെ വീടുകള്‍ക്കുള്ളില്‍ അടച്ചിട്ട്, സ്വയാര്‍ജ്ജിതമായി ലഭിക്കേണ്ട പ്രതിരോധ ശേഷി കിട്ടാത്ത അവസ്ഥയില്‍ എത്തിക്കുകയായിരുന്നു ഭരണകൂടം.

പിന്നീട് ജനരോഷത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഒന്നാകെ പെട്ടെന്ന് പിന്‍വലിച്ചതോടെ ഇപ്പോള്‍ ചൈനയില്‍ കോവിഡ് കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ നഗരങ്ങളിലെ ചത്വരങ്ങളില്‍ കുമിഞ്ഞുകൂടുകയാണെന്ന് ഒരുകാലത്ത് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളെ പരിഹസിച്ച ചൈന ഇന്ന് അത് യഥാര്‍ത്ഥത്തില്‍ അനുഭവിക്കുകയാണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാന്ദ്ഹായ് പോലുള്ള വന്‍ നഗരങ്ങളില്‍ പോലും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ യഥാസമയം മറവ് ചെയ്യാനാകാത്ത സാഹചര്യമാണ് ഉള്ളത്.

കോവിഡിന്റെ ജന്മനാട് ഇന്ന് ആ രോഗത്താല്‍ നട്ടം തിരിയുകയാണ്. മഹാവ്യാധി പൊട്ടിപ്പുറപ്പെട്ട് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ചൈന അതി ദയനീയമായി രോഗത്തോട് പോരാടുന്ന അവസ്ഥയാണിന്ന്. ഒരുകാലത്ത്, ഈ രോഗത്തെ വളരെ അനായാസം ചെറുക്കാന്‍ തങ്ങള്‍ക്ക് ആകുമെന്ന് വീമ്പ് പറഞ്ഞ രാജ്യം കൂടിയാണ് ചൈന എന്നതും ശ്രദ്ധേയമാണ് ചൈന ആരോഗ്യ വകുപ്പില്‍ നിന്നും ചോര്‍ന്ന രേഖ പറയുന്നത് 25 കോടിയിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചു എന്നാണ്. അതായത് മൊത്തം ജനസംഖ്യയുടെ 20 ശതമാനംപേര്‍ക്ക്.

കടുത്ത നിയന്ത്രണങ്ങളായിരുന്നു സീറോ കോവിഡ് നയത്തിന്റെ പേരില്‍ ഷീ ജിന്‍ പിങ് ചൈനയില്‍ നടത്തിയിരുന്നത്. നിര്‍ബന്ധിത ക്വാറന്റൈനും വ്യാപകമായ പരിശോധനയും അടക്കമുള്ള നിയന്ത്രണങ്ങള്‍ അടുത്ത കാലം വരെ തുടര്‍ന്നു. പിന്നീട് അതിനെതിരെ ജനരോഷം ശക്തമായപ്പോള്‍, പെട്ടെന്നു തന്നെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയായിരുന്നു. ഷാങ്ങ്ഹായിയിലെ ഒരു ആശുപത്രി പുറത്തു വിട്ട കണക്കില്‍ പറയുന്നത് നഗരത്തില്‍ ഏകദേശം രണ്ടര കോടിയില്‍ അധികം കോവിഡ് രോഗികള്‍ ഉണ്ടെന്നാണ്.

മറ്റു പല നഗരങ്ങളും ഇതുപോലെ ദാരുണമായ അവസ്ഥയിലാണ് ഇരുമ്പുമറക്കുള്ളില്‍ യാഥാര്‍ത്ഥ്യം മറച്ചു പിടിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോഴും, പലയിടങ്ങളില്‍ നിന്നും മറനീക്കി സത്യം പുറത്തു വരികയാണ്. കനത്ത സെന്‍സര്‍ഷിപ്പിനെ അതിജീവിച്ച് സമൂഹമാധ്യമങ്ങളില്‍ എത്തുന്ന വീഡിയോകളില്‍ പലതും ഒഴിഞ്ഞ ശ്മശാന തുല്യമായ നിരത്തുകളും ആശുപത്രികളില്‍ തിക്കിതിരക്കുന്ന രോഗികളും ദൃശ്യമാകുന്നുണ്ട്.

ചിലയിടങ്ങളില്‍ പ്രായമായവരെ പോലും കാര്‍പാര്‍ക്കിംഗുകളില്‍ കിടത്തി ചികിത്സിക്കുന്ന കാഴ്ച്ചയും കാണാന്‍ കഴിയും.
ചൈന ഇന്ന് കടന്നുപോകുന്നത് വലിയ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്.കോവിഡ് വീണ്ടും പിടിമുറുക്കിയ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.എന്നാല്‍ പ്രതീക്ഷ കൈവിടരുതെന്നും രാജ്യം കോവിഡിനെ നിയന്ത്രണ വിധേയമാക്കുമെന്നും പുതുവത്സര സന്ദേശത്തില്‍ ഷി ജിന്‍പിങ്ങ് പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവനുവദിച്ചതോടെയാണ് ചൈനയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.ജനങ്ങളില്‍ സ്വാഭാവിക രോഗപ്രതിരോധശേഷിയിലുണ്ടായ കുറവും തദ്ദേശീയ വാക്‌സിന്റെ അപര്യാപ്തതയുമാണ് ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനത്തിലേക്ക് വഴിവെച്ചത് എന്നാണ് കണ്ടെത്തല്‍. ഏഴായിരത്തിലധികം കോവിഡ് കേസുകളാണ് ശനിയാഴ്ച ചൈനയില്‍ റിപ്പോര്‍ട്ടു ചെയ്തത്.

ചൈനയിലെ പല ആശുപത്രികളിലും കോവിഡ് മരുന്നുകള്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.ചുമയ്ക്കും മറ്റും നല്‍കുന്ന മരുന്നുകളാണ് കോവിഡ് രോഗികള്‍ക്കു നല്‍കുന്നത്.കൂടാതെ ചൈനയിലെ തദ്ദേശ കോവിഡ് പ്രതിരോധ വാക്‌സിന്‍ ബി.എഫ് 7 ഉള്‍പ്പടെയുള്ള പുതിയ ഓമിക്രോണ്‍ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമല്ലെന്നും ആരോഗ്യ വിദഗ്ദര്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യ ചൈന ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രക്കാരുടെ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റഅ ഹാജരാക്കാത്തവരെ തിരികെ അയച്ചു തുടങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends