Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കോവിഡില്‍ വലയുകയല്ല തകരുകയാണ് ചൈന. മറ്റ് രാജ്യങ്ങളില്‍ സ്ഥിതി നിയന്ത്രണ വിധേയവും. അതുകൊണ്ട് തന്നെ എങ്ങനേയും ലോകത്തെങ്ങും വൈറസ് എത്തിക്കണമെന്ന ചിന്തയില്‍ തന്ത്രമൊരുക്കുകയാണോ ചൈന? വിദേശയാത്രക്കാര്‍ക്കുണ്ടായിരുന്ന വിലക്കു ചൈന പൂര്‍ണമായും പിന്‍വലിച്ചത് ഇതിന്റെ ഭാഗമാണെന്ന സംശയവും അതിശക്തം.

09 JANUARY 2023 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

.

ചൈന കരുതിക്കൂട്ടിയാണ് അതിന്റെ അതിര്‍ത്തികള്‍ തുറന്നിരിക്കുന്നത്. കോവിഡ് ശാന്തതയില്‍ ലോകരാജ്യങ്ങള്‍ കുതിച്ചുയരുമ്പോള്‍ ചൈന മാത്ര പൂട്ടിയിട്ടിട്ട് കാര്യമില്ല. ഒന്നുകില്‍ ചൈന രക്ഷപ്പെടണം അല്ലെങ്കില്‍ ലോകം മുഴുവന്‍ കൊറോണ എത്തണം. രണ്ട് ലക്ഷ്യങ്ങളില്‍ കൊറോണ ലോകത്ത് എത്തിക്കുകയെന്ന നടപടിയ്ക്കാണ് ചൈന ഇപ്പോള്‍ നേതൃത്വം നല്കി കൊണ്ടിരിക്കുന്നത്.

ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഡിസംബര്‍ 20 ഓടെ ചൈനയിലെ കോവിഡ് കേസുകളുടെ എണ്ണം 250 ദശലക്ഷത്തിലധികം കവിഞ്ഞിരുന്നു. അതായത് ജനസംഖ്യയുടെ മുപ്പത് ശതമാനവും രോഗികളായി മാറിയിരുന്നു . ജനുവരി 22 മുതല്‍ ഒരാഴ്ച നീളുന്ന ചാന്ദ്ര പുതുവത്സര അവധിയാണ്. നഗരങ്ങളില്‍ നിന്ന് പലരും വീട്ടിലേക്ക് പോകുന്നതിനാല്‍ ഗ്രാമപ്രദേശങ്ങളില്‍ കേസുകള്‍ വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നു. എങ്കിലും അതിര്‍ത്തികള്‍ മലര്‍ക്കെ തുറന്നിടുന്നതില്‍ ചൈന ടൂറിസം രംഗത്തെ മുരടിച്ച മാറ്റാനാണെന്ന ആരോപണവും ശക്തമാണ്.

കോവിഡില്‍ വലയുകയല്ല തകരുകയാണ്  ചൈന. മറ്റ് രാജ്യങ്ങളില്‍ സ്ഥിതി നിയന്ത്രണ വിധേയവും. അതുകൊണ്ട് തന്നെ എങ്ങനേയും ലോകത്തെങ്ങും വൈറസ് എത്തിക്കണമെന്ന ചിന്തയില്‍ തന്ത്രമൊരുക്കുകയാണോ ചൈന? വിദേശയാത്രക്കാര്‍ക്കുണ്ടായിരുന്ന വിലക്കു ചൈന പൂര്‍ണമായും പിന്‍വലിച്ചത് ഇതിന്റെ ഭാഗമാണെന്ന സംശയവും അതിശക്തം.

 ചൈനയില്‍ കോവിഡ് കേസുകള്‍ കൂടുന്നതിനിടയിലാണ് നിയന്ത്രണങ്ങളില്ലാതെ രാജ്യാന്തര യാത്രക്കാരെ ചൈന അനുവദിച്ചുതുടങ്ങിയത്. ഇതുവരെ കടുത്ത നിയന്ത്രണത്തിലായിരുന്നു ചൈന. എന്നാല്‍ ഇതൊന്നും രോഗ വ്യാപനത്തെ ചെറുത്തില്ല. മറ്റ് രാജ്യങ്ങള്‍ വൈറസിനെ വാക്സിന്‍ കൊണ്ട് ചെറുത്തു. എന്നാല്‍ ചൈനീസ് വാക്സിനുകള്‍ ഫലം കണ്ടില്ലെന്ന സൂചനകളുമുണ്ട്. ഇതിനിടെയാണ് രോഗ വ്യാപനത്തിന് സാധ്യത കൂട്ടി വിദേശ യാത്രാ വിലക്ക് ചൈന മാറ്റുന്നത്.

അതേസമയം, ഇന്ത്യയില്‍നിന്നു നേരിട്ടുള്ള വിമാനങ്ങളുടെ കാര്യത്തില്‍ ഔദ്യോഗികമായി ഇന്ത്യയോ വിമാനക്കമ്പനികളോ പ്രഖ്യാപനം നടത്തിയിട്ടില്ല. 2020 നവംബര്‍ മുതല്‍ ഇന്ത്യ ചൈന വിമാന സര്‍വീസില്ല. ഇന്ത്യന്‍ പ്രഫഷനലുകള്‍ക്കു വീസ അനുവദിച്ചെങ്കിലും വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നു. പുതിയ നയം മാറ്റത്തോടെ വിദ്യാര്‍ത്ഥികള്‍ക്കും പോകാന്‍ വഴിയൊരുങ്ങും. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര തുടരുമ്പോള്‍ ചൈനയിലെ വൈറസ് ഇന്ത്യയിലുമെത്തും. കോവിഡില്‍ ചൈന സാമ്പത്തികമായി ഉലയുകയാണ്. ഈ സാഹചര്യത്തിലാണ് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് കാര്യങ്ങളെത്തിക്കാനുള്ള കള്ളക്കളി നടത്തുന്നതെന്ന സംശയം ഉയരുന്നത്..

ഇതിനിടെ, ചൈനാ സര്‍ക്കാരിന്റെ കോവിഡ് നയത്തെ വിമര്‍ശിച്ച ആയിരത്തോളം പേരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ സര്‍ക്കാര്‍ പൂട്ടിച്ചു. ഒറ്റയടിക്കു നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണു ചൈനയില്‍ കോവിഡ് സ്ഥിതി വഷളാക്കിയതെന്ന ആരോപണത്തെ ആരോഗ്യവിദഗ്ധരെ ഉപയോഗിച്ചു നേരിടാനാണു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ചൈന, ജപ്പാന്‍, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളില്‍ കോവിഡ് നിരക്കുകള്‍ കുതിച്ചുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനവും മരണനിരക്കും സംബന്ധിച്ച് ചൈന കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് ലോകാരോഗ്യസംഘടന ഉള്‍പ്പെടെ ആരോപിച്ചിരുന്നു.

ചലച്ചിത്ര താരങ്ങളും ശാസ്ത്രജ്ഞരും ഉള്‍പ്പെടെ ഇരുപതോളം പേര്‍ ഒരുമാസത്തിനിടെ മരിച്ചു. ഇതെല്ലാം കോവിഡ് മരണങ്ങളാണെന്ന സംശയമാണ് ഉയരുന്നത്. കഴിഞ്ഞ മാസമാണ് പ്രശസ്ത ഒപ്പേറ ഗായിക ചു ലന്‍ലാന്‍ മരിച്ചത്. 40 വയസുമാത്രം പ്രായമുള്ള ഗായികയുടെ മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജനുവരി ഒന്നിനു പ്രശസ്ത നടന്‍ ഗോങ് ജിന്‍ടാങും മരണത്തിനു കീഴടങ്ങി. ഇന്‍ലോസ്, ഔട് ലോസ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായിരുന്നു ജിന്‍ടാങ്. പ്രശസ്ത തിരക്കഥാകൃത്ത് നി ഴെനും അടുത്തിടെയാണു മരിച്ചത്. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും നന്‍ജിങ് സര്‍വകലാശാല മുന്‍ പ്രഫസറുമായ ഹു ഫുമിങ്ങും സമീപകാലത്ത് മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

മരണക്കണക്കുകള്‍ പോലും പുറത്തു വിടാതെ ലോകത്തെ മുള്‍മുനയില്‍ നിറുത്തിയിരിക്കുന്ന ചൈന സ്വയം അതിര്‍ത്തികള്‍ തുറന്നിട്ട്  ലോകത്തെ ഞെട്ടിക്കുകയാണ്.  കോവിഡ് വ്യാപനം ലോകമാകെ വ്യാപിക്കാനാണ് ചൈനയുടെ ഈ നടപടിയെന്നതാണ് ലോകത്തെ ആശങ്കയിലാഴ്ത്തുന്നത്. ശവങ്ങള്‍ മറവു ചെയ്യാന്‍ ശവപ്പെട്ടിപോലും കിട്ടാതെ ചൈന ചക്രശ്വാസം വലിക്കുമ്പോഴാണ് വീണ്ടും ലോകത്തെ കോവിഡ് ഭീതിയിലാഴ്ത്തി ചൈനയുടെ നടപടി.

 സാമ്പത്തികമായി ലോക ശക്തിയായി മാറാന്‍ ശ്രമിക്കുന്ന ചൈന തെടുത്തുവിട്ട കോറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഇന്ന ചൈനയ്ക്ക് തന്നെ വലി. നഷ്ടം വരുത്തി വെച്ചു കൊണ്ടിരി്ക്കുന്നു. ആരൊക്കെ എവിടെയൊക്കെ മരിച്ചു വീഴുന്നുവെന്ന കണക്കില്ല. വൈറസിന്റെ വകഭേദങ്ങള്‍ വര്‍ദ്ധിക്കുന്തോറും മരണത്തിന്റെ അളവും കൂടുന്നു. വകഭേദത്തിനനുസരിച്ചുള്ള മരുന്ന് കണ്ടെത്തി ചികിത്സ തുടങ്ങും മുന്‍പ് തന്നെ അടുത്ത വകഭേദം പ്രകടമായി തുടങ്ങും. ഇങ്ങനെ തൊടുന്നതെല്ലാം അബദ്ധത്തില്‍ കലാശിച്ചു കൊണ്ടിരിക്കുകയാണ് ചൈനയിലെന്നതാണ് യാഥാര്‍ത്ഥ്യം.

 എല്ലാ വിമാനതാവളങ്ങളും ചെക്ക് പോസ്റ്റുകളും തുറന്ന് ഇരുവശങ്ങളിലേയ്ക്കും യാത്രകള്‍ അനുവദിച്ചു കൊടുത്തു. കമ്മ്യൂണിസ്റ്റ് ഭരണകൂടം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളിലേയക്കാണ് ചൈന കടക്കുന്നതെന്ന ആരോപണം ലോകത്ത് ശക്തമാണ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും കോവിഡജ് നിയന്ത്രണ സംവിധാനങ്ങളും ചൈനയില്‍ ഉളവാക്കി കൊണ്ടിരിക്കുന്ന അസൂയ വലിയ ദുരന്തത്തിലേയക്ക് ലോകത്തെ എത്തിക്കുമെന്നതാണ് കണക്ക് കൂട്ടല്‍.            
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (21 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (39 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (47 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (51 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (2 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends