Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

സമുദ്രം ഭീഷണി 90 കോടി ജനങ്ങള്‍ക്ക് 'വധശിക്ഷ'യെന്ന് യുഎന്‍ ഇന്ത്യയിലും ആശങ്കയേറി.

16 FEBRUARY 2023 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

കാലാവസ്ഥ വ്യതിയാനത്തിന്റെ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും ലോകത്തിന്റെ നാനാഭാഗത്ത് നിന്നും വന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ലാഹോറാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള നഗരമെന്ന് ഐക്യരാഷ്ട്ര സഭ കണ്ടെത്തിയതിന് പിന്നാലെയാണ് സമുദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വിട്ടിരിക്കുന്നത്. അതായത് സമുദ്രങ്ങളുടെ സ്വാഭിവിക ആവ്ാസവ്യവസ്ഥ നഷ്ടപ്പെട്ടിരിക്കുന്നു. അതിന്റെ ആദ്യ സൂചനയാണ് മത്സ്യ സമ്പത്തിലുണ്ടായ കുറവ്. സമുദ്ര നാശം ലോകത്തിന്റെ എല്ലാ മേഖലയിലും നാശം വിതയ്ക്കുമെന്നാണ് ക്‌ണ്ടെത്തിയിരിക്കുന്നത്.

നിലവില്‍ സമുദ്ര നിരപ്പുയരുന്നത് ഉണ്ടാക്കുന്ന ഭീഷണിയെ കുറിച്ച് ശക്തമായ മുന്നറിയിപ്പാണ് ഐക്യരാഷ്ട്ര സഭ നല്കിയിരിക്കുന്നത്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും സമുദ്രനിരപ്പ് ഉയരല്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള യു എന്‍ രക്ഷാ സമിതിയിലെ ആദ്യ ചര്‍ച്ചയിലാണ് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ മുന്നറിയിപ്പ്. സമുദ്രത്തിന്റെ ഉയരല്‍ ആദ്യം ശ്രദ്ധയില്‍പെട്ടത് തുറമുഖങ്ങളിലാണ്. അവിടങ്ങളില്‍ നൂറ്റാണ്ടുകളായി സംഭവിച്ച മാറ്റങ്ങള്‍ നിരീക്ഷിച്ച് വരികയാണ്.

ബാങ്കോക്ക്, ബ്യൂണസ് അയേഴ്സ്, ജക്കാര്‍ത്ത, ലണ്ടന്‍, ലോസ് ഏഞ്ചല്‍സ്, മുംബൈ, ന്യൂയോര്‍ക്ക്, ഷാംഗ്ഹായ് തുടങ്ങിയ വന്‍ നഗരങ്ങള്‍ക്കൊപ്പം ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ഇന്തോനേഷ്യ, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്ന 90 കോടി ജനങ്ങളെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയാണ്. ഭൂമിയിലെ ആകെ ജനസംഖ്യയുടെ പത്തില്‍ ഒന്ന് വരുമിത്. ഭൂമിയിലെ 90 കോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമായിട്ടും പോംവഴികളൊന്നും നിര്‍ദ്ദേശിക്കാന്‍ ഐക്യരാഷ്ട്രസഭയ്ക്കായിട്ടില്ല.
ദ്വീപുകള്‍, ദ്വീപസമൂഹങ്ങള്‍ എന്നിവിടങ്ങളില്‍ ഓരോ വര്‍ഷവും കടല്‍ വിഴുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്.
കരഭൂമിയായിട്ടുള്ള രാജ്യങ്ങളില്‍ പലതും ഇപ്പോള്‍ തന്നെ സമുദ്രനിരപ്പിന് താഴെയായിട്ടുണ്ട്. സുനാമി പോലുള്ള പ്രതിഭാസങ്ങള്‍ , കൊടുങ്കാറ്റുകളെല്ലം കടല്‍ ഉയരുന്നതിന് കാരണമാകുന്നുണ്ട്.

കഴിഞ്ഞ 11,000 വര്‍ഷത്തില്‍ ഉണ്ടായതിനേക്കാള്‍ വേഗത്തിലാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ സമുദ്രം ചൂടുപിടിച്ചത്. വരും ദശകങ്ങളില്‍ സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികള്‍ ചുരുങ്ങും. ഹിമാലയന്‍ നദീതടങ്ങളില്‍ താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ സമുദ്രനിരപ്പ് ഉയരുന്നതിന്റെയും ഉപ്പുവെള്ളം കയറുന്നതിന്റെയും പ്രത്യാഘാതങ്ങള്‍ അനുഭവിക്കും. സാമ്പത്തികമായി ദുര്‍ബലമായ രാജ്യങ്ങളെ സംബന്ധിച്ച് ഇത് ''വധശിക്ഷ'ക്ക് സമാനമാണ്. കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ താപനില ഉയര്‍ത്തുകയും ഹിമാനികളും മഞ്ഞുപാളികളും ഉയരുകുകയും ചെയ്യുകയാണ്. നാസയുടെ കണക്കനുസരിച്ച്, അന്റാര്‍ട്ടിക്കയില്‍ ഓരോ വര്‍ഷവും ശരാശരി 150 ബില്യണ്‍ ടണ്‍ കണക്കില്‍ മഞ്ഞുവീഴ്ച കുറയുന്നു. ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ കൂടുതല്‍ വേഗത്തില്‍ കുറയുകയും പ്രതിവര്‍ഷം 270 ബില്യണ്‍ ടണ്‍ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്നും ഗുട്ടറസ് പറഞ്ഞു.

യു എന്നിന്റെ വേള്‍ഡ് മിറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ 2022ലെ റിപോര്‍ട്ട് പ്രകാരം, കഴിഞ്ഞ എട്ട് വര്‍ഷം ഏറ്റവും ചൂടേറിയതായിരുന്നു. 1993ന് ശേഷം സമുദ്ര നിരപ്പ് ഉയരുന്നതിന്റെ നിരക്ക് ഇരട്ടിയാകയും ചെയ്തു. ഏറ്റവും ഉയര്‍ന്ന മഞ്ഞുള്ള പ്രദേശങ്ങള്‍ക്ക് പോലും, ചരിത്രത്തിലാദ്യമായി അതേ സ്ഥിതിയില്‍ വേനല്‍ക്കാലം അതിജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.കടലില്‍ മാലിന്യ കൂമ്പാരങ്ങള്‍ അടിഞ്ഞു കൂടുന്നതാണ് പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന്. എല്ലാറ്റിനുമപരി സൂര്യമണ്ഡലത്തിലുണ്ടായി കൊണ്ടിരിക്കുന്ന  പ്രവര്‍ത്തനങ്ങള്‍ എല്ലാ കടലിന്റെയും സ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സൂര്യനില്‍ നിന്ന് ഒരു ഭാഗം അടര്‍ന്നു വരുന്നതായുള്ള വിവരങ്ങള്‍ അടുത്തിടെയാണ് പുറത്ത് വന്നത്.

അത് സൂര്യന്റെ സ്വാഭാവിക പ്രതിഭാസമാണെന്ന് ശാസ്ത്ര ലോകം കണ്ടെത്തിയിരുന്നു. ഭൂമഖത്ത് നിന്ന് വന്‍തോതില്‍ മണ്ണും പാറയും നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ബാലന്‍സ് വ്യത്യാസം പരിഹരിക്കപ്പെടാന്‍ കഴിയാത്തതാണ്. കടലിനടയില്‍ അടിക്കടിയുണ്ടാക്കുന്ന ഭൂകമ്പവും തുടര്‍ന്നുള്ള പ്രകമ്പനങ്ങളും കടലിനെ തള്ളി കരയിലേയ്ക്ക് എത്തിക്കുന്നുണ്ട്. സുനാമി പ്രഭവ കേന്ദ്രമായ സുമാത്രയില്‍ വളരെ കൂടുതല്‍ പ്രദേശം കടല്‍ വിഴുങ്ങി കഴിഞ്ഞു. ഇന്ത്യയില്‍ ഹിമാലയ പര്‍വ്വതം ഉള്ളിലേയ്ക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് സംബന്ധിച്ച ശാസത്ര നീരീക്ഷണങ്ങളും അടുത്തിടെയാണ് പുറത്ത് വന്നത്. അടുത്തിടെ കാന്ഡ, അമേരിക്ക തുടങ്ങിയ കേന്ദ്രങ്ങളിലുണ്ടായി അതിശൈത്യവും, കേരളം പോലുള്ള പ്രദേശങ്ങളിലുണ്ടാകുന്ന മിന്നല്‍ പ്രളയവും ഇത്തരം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണ്.

കൂടുതല്‍ മിന്നല്‍ പ്രളയങ്ങളുണ്ടായാല്‍ അതിഭയാനകമായ രീതിയില്‍ ഭൂമിയില്‍ സുക്ഷിരങ്ങളുണ്ടാവുകയും ഇതു വഴി വലിയ ഭൂകമ്പങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യും. വലിയ ഭൂകമ്പങ്ങള്‍ സമുദ്രങ്ങള്‍ എങ്ങനെ താങ്ങി നിറുത്തുമെന്ന കാര്യത്തിലും ലോക്ം ആശങ്കയിലാണ്. സുമാത്രയില്‍ തുടങ്ങി ലോകത്ത നടുക്കിയ സുനാമി ഇനിയും ആവര്‍ത്തിക്കപ്പെട്ടാല്‍ സമുദ്രം നിരപ്പ് വീണ്ടും ഉയരാമെന്നും ഭയക്കുന്നുണ്ട്. ഇന്ത്യയുടെ പുണ്യ നദികളായ സിന്ധു, ഗംഗ , ബ്രഹ്മപുത്ര എന്നിവയ്ക്കുണ്ടാകുന്ന ശോഷണം സാരമായി ഇന്ത്യയെ ബാധിക്കുന്നതിന് പുറമേ ആയിരങ്ങള്‍ നദീതീരങ്ങളില്‍ നിന്നും ഒഴിഞ്ഞു പോകേണ്ടിയും വരും. ലോക ജനസംഖ്യയുടെ മൂന്നിലൊരു ഭാഗവും ഇപ്പോഴും സമുദ്രതീരത്തോ അതിനടുത്ത പ്രദേശങ്ങളിലോ ആണ് തമാസിക്കുന്നതെന്ന കാര്യമാണ് ഐക്യരാഷ്ട്രസഭയ ആശങ്കയിലാഴ്ത്തുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (9 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (47 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends