Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

മാപ്പുമില്ല..കോപ്പുമില്ല..ചൈനയെ അടിച്ചൊതുക്കും, കണ്ടാൽ അപ്പോൾ തന്നെ വെടിവയ്‌ക്കും..ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി താന്‍ ഉടനെ സംസാരിക്കും..യുഎസ് ഒരിക്കലും പുതിയൊരു ശീതയുദ്ധം തുടങ്ങാന്‍ ആഗ്രഹിക്കുന്നില്ല.. ബന്ധത്തില്‍ വിള്ളല്‍ വീണെങ്കിലും, കഴിഞ്ഞ രണ്ടാഴ്ച്ചയായി ചൈനയുമായി ചര്‍ച്ചകള്‍ നടക്കുന്നു..

17 FEBRUARY 2023 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ഇനിയൊരു വിട്ടു വീഴ്ചയ്ക്കുമില്ല, ചൈനയുടെ ഭാഗത്തുനിന്ന് പ്രകോപനപരമായി , എന്തുണ്ടായാലും അപ്പോൾ തന്നെ തിരിച്ചടിക്കും എന്നുള്ള ശക്തമായ മുന്നറിയിപ്പാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നൽകുന്നത്,,കുറെ കാലമായി ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ ആകാശത്ത് വട്ടമിട്ട് പറക്കാൻ തുടങ്ങിയിട്ട്, ആദ്യമൊക്കെ ഒന്ന് നിരീക്ഷിച്ചതിന് ശേഷമാണ് അമേരിക്ക അത് വെടിവച്ചു വീഴ്ത്തിയതെങ്കിൽ , ഇനി അതുണ്ടാകില്ലെന്ന ശക്തമായ മുന്നറിയിപ്പ് ആണ് നൽകുന്നത്, ചാര ബലൂണ്‍ വെടിവെച്ചിട്ടതിന് താന്‍ മാപ്പൊന്നും പറയില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി താന്‍ ഉടനെ സംസാരിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കി. ചാര ബലൂണ്‍ വെടിവെച്ചിട്ട കാര്യവും ഇക്കൂട്ടത്തില്‍ സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.യുഎസ് ഒരിക്കലും പുതിയൊരു ശീതയുദ്ധം തുടങ്ങാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ആ ബലൂണ്‍ തകര്‍ത്തതിന് തീര്‍ച്ചയായും മാപ്പു പറയാനും പോകുന്നില്ലെന്ന് ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ ജനതയുടെയും സുരക്ഷയും, താല്‍പര്യവും മുന്‍നിര്‍ത്തി മാത്രമേ ഞങ്ങള്‍ പ്രവര്‍ത്തിക്കുവെന്നും പ്രസിഡന്റ് വ്യക്തമാക്കി.

നേരത്തെ യുഎസ്സിലെ ആണവായുധ കേന്ദ്രങ്ങള്‍ക്ക് മുകളിലെ ചൈനയുടെ വെളുത്ത നിറത്തിലുള്ള ചാരവിമാനത്തെ കണ്ടിരുന്നു. ഇതിന് പിന്നാലെ യുഎസ് ഇത് തകര്‍ത്തിരുന്നു. ഇത്തരം ചെറിയ വസ്തുക്കളെ കണ്ടെത്തുന്നതിനായി റഡാര്‍ സംവിധാനങ്ങളും യുഎസ് ശക്തമാക്കിയിരുന്നു.മൂന്ന് യുഎഫ്ഒകളും കൂടി യുഎസ് വെടിവെച്ചിട്ടിരുന്നു.
ഇതെല്ലാം ബൈഡന്റെ നിര്‍ദേശപ്രകാരമായിരുന്നു. ഇത് കാലാവസ്ഥാ നിരീക്ഷണ ബലൂണ്‍ ആണെന്നാണ് ചൈന അവകാശപ്പെട്ടത്. എന്നാല്‍ ഇവ ചാരപ്രവര്‍ത്തിക്കായി എത്തിയതാണെന്ന് ഉറപ്പാണെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. നയതന്ത്ര തലത്തില്‍ വരെ ഇത് വലിയ പ്രശ്‌നമായിരുന്നു.ഇതുവരെ വെടിവെച്ചിട്ട ചാര ബലൂണുകള്‍ ചൈനയുടേതോ മറ്റെതെങ്കിലും രാജ്യത്തിന്റെയോ ആണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ബൈഡന്‍ പറഞ്ഞു. ഈ ബലൂണുകള്‍ പ്രൈവറ്റ് കമ്പനികളുടേതാണെന്നും ബൈഡന്‍ പറഞ്ഞു.അതേസമയം ചൈനയാണ് യുഎസ്സിന്റെ ഏറ്റവും വലിയ എതിരാളി.

 

പക്ഷേ അതൊരു യുദ്ധത്തിലേക്ക് പോകാന്‍ താല്‍പര്യമില്ല. പകരം വിപണിയില്‍ അധിഷ്ടിമായ ഒരു മത്സരമാണ് ആഗ്രഹിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.അതേസമയം ബന്ധത്തില്‍ വിള്ളല്‍ വീണെങ്കിലും, കഴിഞ്ഞ രണ്ടാഴ്ച്ചയായി ചൈനയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി. ഒരു മത്സരമാണ് ആഗ്രഹിക്കുന്നത്, അല്ലാതെ യുദ്ധമല്ലെന്നും ബൈഡന്‍ പറഞ്ഞു.അതെ സമയം തുടർച്ചയായ ദിവസങ്ങളിൽ വിവിധ രാജ്യങ്ങളുടെ വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത വസ്തുക്കൾ പ്രത്യക്ഷപ്പെടുന്നത് വലിയ ആശങ്കയായിട്ടുണ്ട്. കഴിഞ്ഞ ദിവസം റൊമാനിയ, അയൽരാജ്യമായ മോൾഡോവ എന്നിവിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ ബലൂൺ പോലുള്ള അജ്ഞാത വസ്തുക്കൾ കണ്ടതായി റിപ്പോർട്ട് ചെയ്യുന്നു.

 

റൊമാനിയയിലും അയൽരാജ്യമായ മോൾഡോവയിലും ചൊവ്വാഴ്ചയാണ് കാലാവസ്ഥാ ബലൂൺ പോലുള്ള വസ്തുക്കൾ ആകാശത്ത് സഞ്ചരിക്കുന്നത് കണ്ടത്. കാലാവസ്ഥാ ബലൂൺ പോലെ തോന്നിക്കുന്ന ഒരു ആകാശ വസ്തു രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പറക്കുന്നത് വ്യോമസേനയുടെ നിരീക്ഷണ സംവിധാനം കണ്ടെത്തിയതായി റൊമാനിയ പ്രതിരോധ മന്ത്രാലയം അറിയിച്ചു.രണ്ട് മിഗ് 21 ലാൻസ്ആർ ജെറ്റുകൾ തെക്ക് കിഴക്കൻ റൊമാനിയയിലെ പ്രദേശത്ത് നിരീക്ഷണം നടത്തിയെങ്കിലും വസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്നും മന്ത്രാലയം അറിയിച്ചു. ഏകദേശം 11,000 മീറ്റർ ഉയരത്തിലായിരുന്നു അജ്ഞാത വസ്തു പറന്നിരുന്നത്.അതേസയമം, അജ്ഞാത വസ്തുവിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നതോടെ മോൾഡോവയിലെ വ്യോമ പാതകൾ കുറച്ചു നേരത്തേക്ക് അടച്ചിട്ടു. യുക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള രാജ്യത്തിന്റെ വടക്ക് ഭാഗത്ത് കാലാവസ്ഥാ ബലൂണിനോട് സാമ്യമുള്ള ഒരു ചെറിയ വസ്തു കണ്ടതായി പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് നടപടിയെടുത്തതെന്ന് മോൾഡോവയുടെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (5 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (43 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends