Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തിനു പിന്നാലെ ഇന്ത്യയെ ലക്ഷ്യമിട്ടു ചൈന പടയൊരുക്കം നടത്തുന്നതായുള്ള പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നരിക്കുന്നത്. യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള 3 വ്യോമതാവളങ്ങളിലെ സൗകര്യങ്ങള്‍ ചൈന ഗണ്യമായി വര്‍ധിപ്പിച്ചതായി തെളിയിക്കുന്ന ഉപഗ്രഹദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്

03 JUNE 2023 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

'.അതിര്‍ത്തി ഗ്രാമങ്ങളില്‍ ചൈന ആധിപത്യമുറപ്പിച്ചതിനെതിരെ പ്രതിപക്ഷം വിമര്‍ശനങ്ങളുമായി രംഗത്തെത്തിയതും ചൈനയുടെ തള്ളക്കയറ്റവും ആയുധശേഖരണവും യുദ്ധത്തിന് തയ്യാറെടുക്കാനുള്ള മുന്നറിയിപ്പായി ഇന്ത്യ കാണുന്നുണ്ട്. ചൈനയോട് ഇനി അനുനയമല്ല വേണ്ടത് അടി തന്നെയാണെന്ന് പ്രധാനമന്ത്രി നരേദന്രമോദിയും വിശ്വസിക്കുന്നുണ്ട്.  ചൈനയെ ചെറുക്കാന്‍ ഇന്ത്യ എല്ലാതരത്തിലും തയ്യാറാണെന്ന് സൈനീക വൃത്തങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യയില്‍ അസ്വസ്ഥകള്‍ സൃഷ്ടിക്കാനുള്ള നീക്കവുമായി ചൈന ആയുധപ്പുരകള്‍ വിപുലമാക്കുന്നതായാണ് പുറത്തു വരുന്ന വിവരം. ചൈനീസ് പ്രസിഡണ്ട് ഷീയും മോദിയും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തുന്നെങ്കിലും സൈനീക നീക്കം അതീവരഹസ്യമായാണ് നടത്തി കൊണ്ടിരിക്കുന്നത്. സൈനീക തലത്തില്‍ അടുത്തു തന്നെ ചര്‍ച്ചകള്‍ നടത്താനിരിക്കുന്നതിനിടെയാണ് ചൈന സൈനീക താവളങ്ങളുടെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തിനു പിന്നാലെ ഇന്ത്യയെ ലക്ഷ്യമിട്ടു ചൈന പടയൊരുക്കം നടത്തുന്നതായുള്ള പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നരിക്കുന്നത്. യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള 3 വ്യോമതാവളങ്ങളിലെ സൗകര്യങ്ങള്‍ ചൈന ഗണ്യമായി വര്‍ധിപ്പിച്ചതായി തെളിയിക്കുന്ന ഉപഗ്രഹദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.  ഹൊടന്‍, എന്‍ഗാരി ഗുന്‍സ, ലാസ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളില്‍ പുതിയ റണ്‍വേകള്‍ ചൈന നിര്‍മിച്ചു. ചെങ്ഡു ജെ 20 യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയടക്കം താവളങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യം, സൈനികരെ പാര്‍പ്പിക്കാനുള്ള കെട്ടിടങ്ങള്‍, ആയുധപ്പുര എന്നിവയും സജ്ജമാക്കി.

ലഡാക്കിലെ ലേയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ഹൊടന്‍. കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപമാണ് എന്‍ഗാരി താവളം. അരുണാചലിലെ തവാങ്ങില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ലാസ താവളം. അതിര്‍ത്തിയിലേക്കു സൈനികരെ അതിവേഗം എത്തിക്കാന്‍ റെയില്‍വേ ട്രാക്കുകള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മാണം ചൈന വേഗത്തിലാക്കിയതായി മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കിഴക്കന്‍ ലഡാക്കില്‍ 2020 മുതല്‍ തുടരുന്ന അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ വരുംദിവസങ്ങളില്‍ ചര്‍ച്ച നടത്താന്‍ ഇരു സേനകളും തീരുമാനിച്ചിരിക്കുന്നതിന് പിന്നാലെയാണ് ഉപഗ്രഹ ദൃശ്യങ്ങള്‍ പ്രചരിച്ചത്. അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ ചര്‍ച്ചകള്‍ നടത്തുമ്പോഴും പലയിടത്തും ചൈന മാതൃകാ ഗ്രാമങ്ങളുണ്ടാക്കുന്നതു തുടരുകയാണ്. ഹിമാചല്‍-ഉത്തരാഖണ്ഡ് അതിര്‍ത്തികളിലും അരുണാചല്‍-സിക്കിം അതിര്‍ത്തികളിലുമാണു പുതിയ ഗ്രാമങ്ങളുണ്ടാക്കുന്നത്. ഇവിടെ സൈനിക സാന്നിധ്യവും ആയുധ ശേഷിയും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

ഹിമാചല്‍-ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ നിന്ന് 7 കിലോമീറ്ററിനുള്ളില്‍ ചൈനീസ് ഭാഗത്ത് പുതിയ ഗ്രാമങ്ങള്‍ നിര്‍മിച്ച്   ആളുകളെ അധിവസിപ്പിച്ചു തുടങ്ങിയെന്ന വിവരവും നേരത്തെ പുറത്തു വന്നിരുന്നു. 300-400 വീടുകളാണ് ഇത്തരം ഗ്രാമങ്ങളില്‍ നിര്‍മിക്കുന്നത്. അതോടൊപ്പം സൈനിക പട്രോളിങും വര്‍ധിപ്പിക്കുന്നുണ്ട്. ബാരഹോട്ടി, മന, നീതി, തംഗ്ല മേഖലകളില്‍ ചെറിയ പട്രോള്‍ സംഘങ്ങള്‍ കൂടുതലായി എത്തിയിട്ടുണ്ട്. തോലിങ് എന്ന സ്ഥലത്തിനടുത്ത് മിലിട്ടറി കോംപ്ലക്‌സ് നിര്‍മാണവും നടക്കുന്നുണ്ട്. അരുണാചലില്‍ കാമെങ് മേഖലയില്‍ 2 ഗ്രാമങ്ങള്‍ നിര്‍മിച്ചു. ഇവിടെ മെന്‍ബ വംശജരായ കുടുംബങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം, ഹിമാചല്‍ മേഖലയില്‍ ഇന്ത്യയും അതിര്‍ത്തിയില്‍ നിര്‍മാണങ്ങളും കൂട്ടിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും എത്തിച്ചു കഴിഞ്ഞു. 3488 കിലോമീറ്ററാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖ. പലയിടത്തും ചൈനീസ് പട്ടാളം തദ്ദേശവാസികളെ പിടികൂടി തടവിലാക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചൈനയുമായി സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്ന് പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിന്റെ  ഭാഗമായി അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിക്കാനായി 250 പ്രളയ് മിസൈലുകള്‍ കൂടി എത്തിക്കാന്‍ ഇന്ത്യയും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. വടക്കന്‍ അതിര്‍ത്തികളില്‍ വിന്യസിക്കാനാണ് 250 പ്രളയ് ബാലിസ്റ്റിക് മിസൈലുകള്‍ വാങ്ങാന്‍ നീക്കം നടത്തുന്നത്. ശത്രുക്കളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കൊന്നും തടുക്കാന്‍ കഴിയാത്ത 120 പ്രളയ് മിസൈലുകള്‍ കഴിഞ്ഞ ഡിസംബറില്‍ സായുധ സേനയ്ക്ക് പ്രതിരോധ മന്ത്രാലയം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം.

 150 മുതല്‍ 500 കിലോമീറ്റര്‍ പരിധിയിലുള്ള ടാര്‍ഗറ്റുകള്‍ വരെ ആക്രമിക്കാന്‍ ശേഷിയുള്ള ആയുധമാണ് പ്രളയ്. ചൈന ഇപ്പോള്‍ പടയൊരുക്കം നടത്തുന്ന പ്രദേശങ്ങളെല്ലാം നാന്നൂറ് കിലോമീറ്റര്‍ പരിധിയിക്കുള്ളിലാണ്.350 മുതല്‍  500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് 500 മുതല്‍ 1000 കിലോ ആയുധങ്ങള്‍ വഹിക്കാനാവുമെന്നതാണ് പ്രത്യേകത. ചൈനയുടെ ആക്രമണമുണ്ടായാല്‍ പ്രളയ് മിസൈല്‍ അവരുടെ സൈനീക താവളങ്ങള്‍ തകര്‍ക്കുമെന്നാണ് കരുതുന്നത്..

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (8 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (8 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (8 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (8 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (8 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (8 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (8 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (8 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (10 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (10 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (10 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (10 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (11 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (11 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (11 hours ago)

Malayali Vartha Recommends