Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തിനു പിന്നാലെ ഇന്ത്യയെ ലക്ഷ്യമിട്ടു ചൈന പടയൊരുക്കം നടത്തുന്നതായുള്ള പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നരിക്കുന്നത്. യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള 3 വ്യോമതാവളങ്ങളിലെ സൗകര്യങ്ങള്‍ ചൈന ഗണ്യമായി വര്‍ധിപ്പിച്ചതായി തെളിയിക്കുന്ന ഉപഗ്രഹദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്

03 JUNE 2023 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

'.അതിര്‍ത്തി ഗ്രാമങ്ങളില്‍ ചൈന ആധിപത്യമുറപ്പിച്ചതിനെതിരെ പ്രതിപക്ഷം വിമര്‍ശനങ്ങളുമായി രംഗത്തെത്തിയതും ചൈനയുടെ തള്ളക്കയറ്റവും ആയുധശേഖരണവും യുദ്ധത്തിന് തയ്യാറെടുക്കാനുള്ള മുന്നറിയിപ്പായി ഇന്ത്യ കാണുന്നുണ്ട്. ചൈനയോട് ഇനി അനുനയമല്ല വേണ്ടത് അടി തന്നെയാണെന്ന് പ്രധാനമന്ത്രി നരേദന്രമോദിയും വിശ്വസിക്കുന്നുണ്ട്.  ചൈനയെ ചെറുക്കാന്‍ ഇന്ത്യ എല്ലാതരത്തിലും തയ്യാറാണെന്ന് സൈനീക വൃത്തങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യയില്‍ അസ്വസ്ഥകള്‍ സൃഷ്ടിക്കാനുള്ള നീക്കവുമായി ചൈന ആയുധപ്പുരകള്‍ വിപുലമാക്കുന്നതായാണ് പുറത്തു വരുന്ന വിവരം. ചൈനീസ് പ്രസിഡണ്ട് ഷീയും മോദിയും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തുന്നെങ്കിലും സൈനീക നീക്കം അതീവരഹസ്യമായാണ് നടത്തി കൊണ്ടിരിക്കുന്നത്. സൈനീക തലത്തില്‍ അടുത്തു തന്നെ ചര്‍ച്ചകള്‍ നടത്താനിരിക്കുന്നതിനിടെയാണ് ചൈന സൈനീക താവളങ്ങളുടെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തിനു പിന്നാലെ ഇന്ത്യയെ ലക്ഷ്യമിട്ടു ചൈന പടയൊരുക്കം നടത്തുന്നതായുള്ള പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നരിക്കുന്നത്. യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള 3 വ്യോമതാവളങ്ങളിലെ സൗകര്യങ്ങള്‍ ചൈന ഗണ്യമായി വര്‍ധിപ്പിച്ചതായി തെളിയിക്കുന്ന ഉപഗ്രഹദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.  ഹൊടന്‍, എന്‍ഗാരി ഗുന്‍സ, ലാസ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളില്‍ പുതിയ റണ്‍വേകള്‍ ചൈന നിര്‍മിച്ചു. ചെങ്ഡു ജെ 20 യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയടക്കം താവളങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യം, സൈനികരെ പാര്‍പ്പിക്കാനുള്ള കെട്ടിടങ്ങള്‍, ആയുധപ്പുര എന്നിവയും സജ്ജമാക്കി.

ലഡാക്കിലെ ലേയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ഹൊടന്‍. കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപമാണ് എന്‍ഗാരി താവളം. അരുണാചലിലെ തവാങ്ങില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ലാസ താവളം. അതിര്‍ത്തിയിലേക്കു സൈനികരെ അതിവേഗം എത്തിക്കാന്‍ റെയില്‍വേ ട്രാക്കുകള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മാണം ചൈന വേഗത്തിലാക്കിയതായി മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കിഴക്കന്‍ ലഡാക്കില്‍ 2020 മുതല്‍ തുടരുന്ന അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ വരുംദിവസങ്ങളില്‍ ചര്‍ച്ച നടത്താന്‍ ഇരു സേനകളും തീരുമാനിച്ചിരിക്കുന്നതിന് പിന്നാലെയാണ് ഉപഗ്രഹ ദൃശ്യങ്ങള്‍ പ്രചരിച്ചത്. അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ ചര്‍ച്ചകള്‍ നടത്തുമ്പോഴും പലയിടത്തും ചൈന മാതൃകാ ഗ്രാമങ്ങളുണ്ടാക്കുന്നതു തുടരുകയാണ്. ഹിമാചല്‍-ഉത്തരാഖണ്ഡ് അതിര്‍ത്തികളിലും അരുണാചല്‍-സിക്കിം അതിര്‍ത്തികളിലുമാണു പുതിയ ഗ്രാമങ്ങളുണ്ടാക്കുന്നത്. ഇവിടെ സൈനിക സാന്നിധ്യവും ആയുധ ശേഷിയും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

ഹിമാചല്‍-ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ നിന്ന് 7 കിലോമീറ്ററിനുള്ളില്‍ ചൈനീസ് ഭാഗത്ത് പുതിയ ഗ്രാമങ്ങള്‍ നിര്‍മിച്ച്   ആളുകളെ അധിവസിപ്പിച്ചു തുടങ്ങിയെന്ന വിവരവും നേരത്തെ പുറത്തു വന്നിരുന്നു. 300-400 വീടുകളാണ് ഇത്തരം ഗ്രാമങ്ങളില്‍ നിര്‍മിക്കുന്നത്. അതോടൊപ്പം സൈനിക പട്രോളിങും വര്‍ധിപ്പിക്കുന്നുണ്ട്. ബാരഹോട്ടി, മന, നീതി, തംഗ്ല മേഖലകളില്‍ ചെറിയ പട്രോള്‍ സംഘങ്ങള്‍ കൂടുതലായി എത്തിയിട്ടുണ്ട്. തോലിങ് എന്ന സ്ഥലത്തിനടുത്ത് മിലിട്ടറി കോംപ്ലക്‌സ് നിര്‍മാണവും നടക്കുന്നുണ്ട്. അരുണാചലില്‍ കാമെങ് മേഖലയില്‍ 2 ഗ്രാമങ്ങള്‍ നിര്‍മിച്ചു. ഇവിടെ മെന്‍ബ വംശജരായ കുടുംബങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം, ഹിമാചല്‍ മേഖലയില്‍ ഇന്ത്യയും അതിര്‍ത്തിയില്‍ നിര്‍മാണങ്ങളും കൂട്ടിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും എത്തിച്ചു കഴിഞ്ഞു. 3488 കിലോമീറ്ററാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖ. പലയിടത്തും ചൈനീസ് പട്ടാളം തദ്ദേശവാസികളെ പിടികൂടി തടവിലാക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചൈനയുമായി സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്ന് പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിന്റെ  ഭാഗമായി അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിക്കാനായി 250 പ്രളയ് മിസൈലുകള്‍ കൂടി എത്തിക്കാന്‍ ഇന്ത്യയും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. വടക്കന്‍ അതിര്‍ത്തികളില്‍ വിന്യസിക്കാനാണ് 250 പ്രളയ് ബാലിസ്റ്റിക് മിസൈലുകള്‍ വാങ്ങാന്‍ നീക്കം നടത്തുന്നത്. ശത്രുക്കളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കൊന്നും തടുക്കാന്‍ കഴിയാത്ത 120 പ്രളയ് മിസൈലുകള്‍ കഴിഞ്ഞ ഡിസംബറില്‍ സായുധ സേനയ്ക്ക് പ്രതിരോധ മന്ത്രാലയം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം.

 150 മുതല്‍ 500 കിലോമീറ്റര്‍ പരിധിയിലുള്ള ടാര്‍ഗറ്റുകള്‍ വരെ ആക്രമിക്കാന്‍ ശേഷിയുള്ള ആയുധമാണ് പ്രളയ്. ചൈന ഇപ്പോള്‍ പടയൊരുക്കം നടത്തുന്ന പ്രദേശങ്ങളെല്ലാം നാന്നൂറ് കിലോമീറ്റര്‍ പരിധിയിക്കുള്ളിലാണ്.350 മുതല്‍  500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് 500 മുതല്‍ 1000 കിലോ ആയുധങ്ങള്‍ വഹിക്കാനാവുമെന്നതാണ് പ്രത്യേകത. ചൈനയുടെ ആക്രമണമുണ്ടായാല്‍ പ്രളയ് മിസൈല്‍ അവരുടെ സൈനീക താവളങ്ങള്‍ തകര്‍ക്കുമെന്നാണ് കരുതുന്നത്..

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (18 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (36 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (44 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (48 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends