Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സ്വര്‍ണക്കട്ടിയും സ്റ്റഫ് ചെയ്ത ചീങ്കണ്ണിയും പ്രിഗോഷിന്‍റെ ആഡംബര വസതിയില്‍ റഷ്യൻ റെയ്ഡ് വാഗ്നർ തലവന്റെ കൊട്ടാരത്തിൽ ഉള്ളത്

08 JULY 2023 04:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

റഷ്യയിൽ സംഭവങ്ങൾ നാടകീയമായ വഴിത്തിരിവിൽ..റഷ്യയില്‍ പുതിന്‍ ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം പിന്മാറിയ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ഗനി പ്രിഗോഷിന്‍റെ കൊട്ടാരത്തിൽ റെയ്ഡ്. പ്രിഗോഷിൻ സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് മടങ്ങിയെന്നും ചിലപ്പോൾ മോസ്‌കോയിലേക്ക് പോയേക്കാമെന്നും ലുകാഷെൻകോ അറിയിച്ചതിന് പിന്നാലെയാണ് റഷ്യൻ സുരക്ഷാ വിഭാഗം വാഗ്നർ കൂലിപ്പടയാളി ഗ്രൂപ്പിന്റെ തലവനായ യെവ്ജെനി പ്രിഗോഷിന്റെ വസതി റെയ്ഡ് ചെയ്തത് . പ്രിഗോഷിൻ ബെലാറസിൽ ആണെന്നായിരുന്നു റഷ്യൻ കലാപത്തിന് ശേഷം പറഞ്ഞിരുന്നത് . റഷ്യൻ പോലീസിന്റെ നേതൃത്വത്തിൽ ജൂണ്‍ 25-ന് നടത്തിയ നീക്കത്തിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്ത് വന്നു. പ്രിഗോഷിന്റെ സെന്റ് പീറ്റേഴ്‌സ്ബർഗ് കൊട്ടാരത്തിൽ നിന്ന് സ്വര്‍ണക്കട്ടിയും സ്റ്റഫ് ചെയ്ത ചീങ്കണ്ണിയും വിവിധ തരം വിഗ്ഗുകൾ ഉൾപ്പെടെയുള്ള വിചിത്രമായ വസ്തുക്കളുടെയും ഒരു ശേഖരം തന്നെ കണ്ടെത്തിയിട്ടുണ്ട്

 

 

 

 


ഇതിന് പുറമെ ആയുധങ്ങളും, ഡോളറും റൂബിളുമടങ്ങുന്ന ധനശേഖരം, വാഗ്നർ നേതാവിന്റെ ശത്രുക്കളുടെ ചിത്രവും മാളികയിലുണ്ടായിരുന്നു. സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിരുന്ന ഒരു ചീങ്കണ്ണിയെയും അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തി.ആഡംബരപൂർണമായ കൊട്ടാരത്തിൽ അതിഗംഭീരമായ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് . ഒരു വ്യക്തിഗത ഹെലികോപ്റ്റർ, ഒരു സ്വകാര്യ പ്രാർത്ഥന മുറി, ഒരു സ്പാ, ഒരു നീരാവിക്കുളം, ഒരു ഇൻഡോർ സ്വിമ്മിംഗ് പൂൾ, ഒരു സമ്പൂർണ സജ്ജീകരണമുള്ള മെഡിക്കൽ ട്രീറ്റ്മെന്റ് റൂം എന്നിവഎല്ലാം കൊട്ടാരത്തിൽ ഉണ്ട്.

 

 

 

 

യെവ്ഗനി പ്രിഗോഷിന്‍റെ വസ്തുവകകളിൽ നിന്ന് 6.4 മില്യൺ ഡോളറും പോലീസ് കണ്ടെടുത്തു. വ്യത്യസ്ത ആളുകളുടെ ചിത്രങ്ങൾ പതിപ്പിച്ച പ്രിഗോഷിന്റെ പേരിലുള്ള നിരവധി പാസ്‌പോർട്ടുകളും അദ്ദേഹത്തിന്റെ വസതിയിലുണ്ടായിരുന്നു. 2022 മേയ് മുതൽ 2023 മേയ് വരെയുള്ള കാലയളവിൽ വാഗ്നറിന് റഷ്യൻ ഭരണകൂടത്തിൽ നിന്ന് 86 ബില്യൺ റുബിൾ ലഭിച്ചിരുന്നുവെന്ന് പുതിൻ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

 

അതിനിടെ യെവ്ഗനി പ്രിഗോഷിൻ നിലവിൽ ബെലാറൂസിലാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പ്രിഗോഷിൻ ഇപ്പോൾ റഷ്യയിലില്ല എന്നാണു ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കാ പറഞ്ഞത് . അദ്ദേഹം ബെലാറൂസിലില്ല. നിലവിൽ വാഗ്നർ മേധാവിയെ റഷ്യയില്‍ നിന്ന് ഇവിടെ അഭയം നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളൊന്നുമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു . കഴിഞ്ഞാഴ്ച ബെലറൂസിലെത്തിയ പ്രിഗോഷിൻ സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് മടങ്ങിയെന്നും ചിലപ്പോൾ മോസ്‌കോയിലേക്ക് പോയേക്കാമെന്നുമാണ് ഇപ്പോൾ ലുകാഷെൻകോ പറയുന്നത്. വാഗ്നർ സൈന്യം യുക്രെയിനിൽ പോരാട്ട ക്യാമ്പുകളിലാണെന്നും അദ്ദേഹം പറയുന്നു.

 

 

 

പുടിന്റെ വിശ്വസ്തനും വ്യവസായിയുമായിരുന്ന യെവ്ഗനി പ്രിഗോഷിന്‍ 2014-ല്‍ രൂപവത്കരിച്ച സ്വകാര്യ സൈനിക സംഘമാണ് പി.എം.സി. വാഗ്നര്‍ അഥവാ വാഗ്നര്‍ പട്ടാളം. വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളമാണ് ഇവര്‍. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവര്‍ഷം കൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള വലിയ സംഘമായി മാറുകയായിരുന്നു . രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് അധികാരമേറ്റതിന് ശേഷമുള്ള പുടിന്റെ പ്രധാനമന്ത്രിപദത്തിന് ഏറ്റവും വലിയ ഭീഷണിയാണ് വാഗ്നർ ഗ്രൂപ്പിന്റെ അട്ടിമറി എന്നാണു പൊതുവെയുള്ള അഭിപ്രായം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends