Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കളത്തില്‍ ഇറാന്‍ ഇറക്കിയ ഭീകര കൂട്ടത്തെ കാലപുരിയ്ക്ക് അയച്ചു; ഒറ്റ രാത്രികൊണ്ട് പണിതീര്‍ത്ത് IDF തിരിച്ചെത്തി,ഹമാസിന് മുന്നില്‍ ഇസ്രയേല്‍ തോറ്റെന്ന ഇറാന്റെ പ്രചാരണത്തിന് കിടിലന്‍ മറുപടി കൊടുത്തു,ഹമാസ്-ഹിസ്ബുള്ള-ഹൂതി കൂട്ടത്തിന്റെ നിലവിളി അങ്ങ് ടെഹ്‌റാനില്‍ മുഴങ്ങുന്നു,മൂന്ന് ഭാഗത്ത് നിന്നുമുള്ള ശക്തികളെ ഒരുപോലെ നേരിട്ട് ജൂതപ്പട

05 JANUARY 2024 08:37 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ഹമാസിന് മുന്നില്‍ ഇസ്രയേല്‍ തകര്‍ന്നുവെന്ന പ്രചാരണം ഒരുവഴിക്കൂടെ അടിച്ചിറക്കുകയാണ് ഇറാന്‍. ജൂതപ്പടയെ ഗാസയിലെ പോരാളികള്‍ വിഴുങ്ങിയെന്നാണ് ഇറാന്‍ ഭരണകൂടം ലോകത്തിന് മുന്നില്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ഗസ്സയിലെ ഹമാസിന്റെ തുരങ്കങ്ങള്‍ നിര്‍വീര്യമാക്കുക എന്ന ലക്ഷ്യത്തിന് സമയമെടുക്കുമെന്ന് ഐഡിഎഫ് നേരത്തെ പറഞ്ഞിരുന്നു. പക്ഷേ നൂറ്റമ്പതോളം തുരങ്കങ്ങള്‍ ഇതിനകം അവര്‍ തകര്‍ത്തുകളഞ്ഞിരുന്നു. ചെങ്കടലില്‍ ഭീതി ഉയര്‍ത്തുന്ന ഹൂതികളെ മെരുക്കാനായി അമേരിക്കയടക്കമുള്ള സംയുക്ത സേന ഇറങ്ങിക്കഴിഞ്ഞു. ഇസ്രയേല്‍ നേവിയും ഒപ്പമുണ്ട്. ഇതിനിടെ ലെബനനിലെ ഹിസ്ബുള്ളക്കെതിരെയും അവര്‍ ആക്രമണം ശക്തമാക്കി. അതായത് മൂന്ന് ഭാഗത്തുനിന്നുമുള്ള ശക്തികളെ ഒരുപോലെ നേരിടുകയാണ്.

ഒരേസമയം പലയിടത്തായ് പോര്‍മുഖം തുറന്ന് ആക്രമണം നടത്തുകയാണ് ഇസ്രയേല്‍. ഒറ്റരാത്രി കൊണ്ടാണ് ഹിസ്ബുല്ലയെ വിറപ്പിച്ചത്. കഴിഞ്ഞ രാത്രിയില്‍ ഇസ്രയേല്‍, ലെബനോന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല ഭീകരരെ ശരിക്കും വിറപ്പിച്ചു. തെക്കന്‍ ലെബനനില്‍ ഒറ്റരാത്രി കൊണ്ട് നാല് ഹിസ്ബുള്ള ഭീകരരെയാണ് അവര്‍ വധിച്ചത്. ്അതിര്‍ത്തി പട്ടണമായ നഖുറയിലാണ് സംഭവം. ഹിസ്ബുള്ള നേതാവടക്കമുള്ളവരെയാണ് സൈന്യം വധിച്ചത്. ബെയ്‌റൂട്ടില്‍ മുതിര്‍ന്ന ഹമാസ് ഭീകരനെ വധിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ഹിസ്ബുള്ള ഭീകരര്‍ക്കും ഇസ്രയേല്‍ വന്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്.

ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള ഭീകരര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു കൊണ്ട് ഹമാസ്ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങള്‍ ഇസ്രയേല്‍ തകര്‍ക്കാന്‍ ആരംഭിച്ചത്. ഏകദേശം മൂന്ന് മാസമായി നടക്കുന്ന യുദ്ധത്തില്‍ ലെബനനില്‍ 129 ഹിസ്ബുള്ള ഭീകരരെയാണ് ഇസ്രയേല്‍ സൈന്യം ഇതിനോടകം വധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ ഹമാസ് ഭീകര നേതാവ് സാലിഹ് അല്‍അരൂരി അടക്കം ആറ് ഭീകരരെയും തെക്കന്‍ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തില്‍ വച്ച് ഇസ്രയേല്‍ വധിച്ചിരുന്നു. ഹിസ്ബുല്ലയുടെ ഒരു ഡസനിലേറെ കമാന്‍ഡര്‍മാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. തങ്ങളുടെ കമാന്‍ഡര്‍മാര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സമ്മതിച്ചിട്ടുണ്ട്. അബ്ബാസ് ഫൈസി, മുഹമ്മദ് അഹമ്മദ് കാസിം എന്നിവര്‍ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം

ഇസ്രയേല്‍ഹമാസ് യുദ്ധം മൂന്നു മാസം പിന്നിടുമ്പോള്‍ ഹമാസ് ഭീകരര്‍ വ്യാപകമായി കൊല്ലപ്പെടുകയാണ്. 5000ത്തോളം ഹമാസ് സൈനികരെ കൊന്നുവെന്നു, മുന്നൂറിലേറെ തുരങ്കങ്ങള്‍ തകര്‍ത്തുവെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു. നുറ്റമ്പതോളം ഹമാസിന്റെ കമാന്‍ഡര്‍മാര്‍ തന്നെ കൊല്ലപ്പെട്ടുകഴിഞ്ഞു. ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ സിവിലിയന്മാര്‍ക്കെതിരായ ആക്രമണത്തിന് നേതൃത്വം നല്‍കിയ നുഖ്ബ സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡര്‍ അലി ഖാദി അടക്കമുള്ളവര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. അതുപോലെ ഹമാസിന്റെ വിദേശകാര്യ മേധാവി അബു മമര്‍, നുഖ്ബ ഖാന്‍ യൂനിസ് അസോള്‍ട്ട് കമ്പനിയുടെ കമാന്‍ഡറായിരുന്ന ബിലാല്‍ അല്‍ കദ്ര, ഹമാസിന്റെ തെക്കന്‍ ഡിസ്ട്രിക്റ്റിന്റെ ദേശീയ സുരക്ഷാ കമാന്‍ഡറായിരുന്ന മുതാസ് ഈദ്, ഹമാസ് ഗവണ്‍മെന്റിന്റെ ധനമന്ത്രി ജോയ്ദ് അബു, വ്യോമസേനയുടെ തലവന്‍ മെറാദ് അബു, നോര്‍ത്തേണ്‍ ബ്രിഗേഡിന്റെ ടാങ്ക് വേധ മിസൈല്‍ ശ്രേണിയുടെ തലവനായ ഇബ്രാഹിം അല്‍ സഹെര്‍, നോര്‍ത്ത് ഖാന്‍ യൂനിസ് ബറ്റാലിയന്‍ കമാന്‍ഡര്‍ തയ്‌സിര്‍ മുബാഷര്‍, പീരങ്കിപ്പടയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ മുഹമ്മദ് കത്മാഷ്, മുതിര്‍ന്ന കമാന്‍ഡര്‍ അയ്മാന്‍ നോഫല്‍, ഹമാസിന്റെ സ്ഥാപക അംഗം അബു ഒസാമ എന്നറിയപ്പെടുന്ന അബ്ദുല്‍ ഫത്താ ദുഃഖാ, അഖ്‌സ ബ്രിഗേഡിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു സമി അല്‍ഹാസ്‌നി, ഹമാസിന്റെ ഉന്നത കമാന്‍ഡര്‍ മബെദു ഷലാബി തുടങ്ങിയ രണ്ടുഡസനിലേറെ പ്രമുഖരെയാണ് പ്രത്യാക്രമണത്തില്‍ ഇസ്രയേല്‍ സേന കൊന്നൊടുക്കിയത്. നേതാക്കള്‍ കൊല്ലപ്പെടുന്നതോടെ ഹമാസ് ശരിക്കും ഞെട്ടിയിരിക്കയാണ്.

ഗസ്സയില്‍ നിലവിലുള്ള ആക്രമണം രൂക്ഷമാക്കാനാണ് ഇസ്രയേല്‍ നീക്കം. തെക്കന്‍ ഗസ്സയിലും വടക്കന്‍ ഗസ്സയിലും വെവ്വേറെ യുദ്ധ തന്ത്രങ്ങള്‍ പ്രയോഗിക്കുമെന്ന് ഗാലന്റ് പറഞ്ഞു. വടക്കന്‍ മേഖലയില്‍നിന്ന് ഹമാസ് പോരാളികളെ ഇല്ലാതാക്കാനും തെക്കന്‍ ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാനും വ്യോമ, കര ആക്രമണങ്ങള്‍ ശക്തിപ്പെടുത്താനുമാണ് തീരുമാനം. തുരങ്കങ്ങളെല്ലാം തകര്‍ത്ത് ഹമാസിന്റെ നേതാക്കളെ ഒന്നൊന്നായി തീര്‍ക്കുകയാണ് ഇസ്രയേല്‍. ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് ഉപമേധാവി സാലിഹ് അല്‍ അരൂരി കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ മറ്റ് നേതാക്കളെയും വകവരുത്തുമെന്നാണ് ഇസ്രയേല്‍ ആവര്‍ത്തിക്കുന്നത്. ഹമാസ് നേതാക്കള്‍ എവിടെപ്പോയി ഒളിച്ചാലും പിന്തുടര്‍ന്ന് വധിക്കുമെന്ന പ്രഖ്യാപനവുമായി മൊസാദ് വീണ്ടും രംഗത്തുവന്നിട്ടുണ്ട്. മൊസാദ് മേധാവി ഡേവിഡ് ബര്‍ണിയയാണ് ഇക്കാര്യം ആവര്‍ത്തിച്ചു രംഗത്തുവന്നിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (2 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (3 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (5 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends