Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂർണമായി ഇല്ലാതാക്കും... ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

സമാധാന ചര്‍ച്ചയ്ക്ക് വന്ന അറബ് രാജ്യങ്ങളെ പറപ്പിച്ച് ഇസ്രയേല്‍ ! ലബനനില്‍ തീ മഴ പെയ്യിച്ച് ഐ ഡി എഫിന്റെ സംഹാര താണ്ഡവം; ലബനനില്‍ മൊസാദ് ചാരന്മാര്‍ ഇറങ്ങിയോ എന്ന് ഭയപ്പെട്ട് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ള...ഭീകരരുടെ ആയുധപ്പുരകളും സൈനിക കേന്ദ്രങ്ങളും ചുട്ടെരിച്ചു

28 JULY 2024 05:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

അറബ് രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് ലബനനില്‍ അഗ്‌നിമഴ പെയ്യിച്ച് ഇസ്രയേല്‍. ഖത്തര്‍ ഉള്‍പ്പെടെ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തുമ്പോള്‍ സന്ധിയില്ലെന്ന ഇസ്രയേലിന്റെ പ്രഖ്യാപനമാണ് ലബനനില്‍ നടത്തിയ ആക്രമണം. യുദ്ധം മഹായുദ്ധത്തിലേക്കെന്ന് വ്യക്തമാക്കുകയാണോ നെതന്യാഹുവെന്ന് ഭയപ്പെട്ട് ഖത്തറും ഇറാനും. അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍, തെക്കന്‍ ലെബനനിലുടനീളം ഒരേസമയം ഏഴ് വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയത്. അതും കൃത്യമായി സ്‌പോട്ട് പ്ലാന്‍ ചെയ്താണ് കയറി അടിച്ചത്. ഹിസ്ബുള്ളയുടെ ആയുധപ്പുരകളും സൈനിക കേന്ദ്രങ്ങളും കൃത്യമായി മനസിലാക്കി അവിടത്തെന്നെ ആക്രമണം. ഇതോടെ ഹിസ്ബുള്ള തലവന്‍ നടുങ്ങി വിറയ്ക്കുന്നു. ലബനനില്‍ മൊസാദ് ചാരന്മാര്‍ ഇറങ്ങിയോ എന്നാണ് ഹസന്‍ നസറുള്ള ഭയപ്പെടുന്നത്.

ലബനന്‍ ഇസ്രയേലിലേക്ക് നടത്തിയ ആക്രമണങ്ങള്‍ കൃത്യമായ ലക്ഷ്യം വെച്ചായിരുന്നില്ല, ജൂതരാഷ്ട്രത്തെ ഭയപ്പെടുത്താന്‍ റോക്കറ്റാക്രമണം നടത്തി എന്നതേയുള്ളു. എന്നാല്‍ ഹിസ്ബുള്ളയുടെ ആയുധസൈനിക കരുത്ത് തകര്‍ക്കാന്‍ ആ കേന്ദ്രങ്ങളിലേക്കാണ് ഇസ്രയേല്‍ കൃത്യമായി ആക്രമിക്കുന്നത്. ലബനനില്‍ കയറി ആരൊക്കെയോ ഇസ്രയേലിലേക്ക് വിവരങ്ങള്‍ കൈമാറുന്നുവെന്ന ആശങ്കയിലാണ് ഹിസ്ബുള്ള. ഇസ്രയേലിന്റെ ഗോലാന്‍ കുന്നുകളിലേക്ക് ആക്രമണം നടത്തി ഹിസ്ബുള്ള വെല്ലുവിളി നടത്തിയതിനുള്ള തിരിച്ചടിയാണ് കഴിഞ്ഞ രാത്രി ലബനന്‍ നിന്ന് കത്തിയത്. ഒറ്റരാത്രികൊണ്ട് ലെബനന്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. അതും ഹിസ്ബുള്ള സംഘം കഴിയുന്ന പട്ടണങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ചു.

ലെബനന്‍ നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം ബാല്‍ബെക്ക് ഹെര്‍മല്‍ ഗവര്‍ണറേറ്റിലെ ബാല്‍ബെക്ക് ഡിറ്റ്‌സ്ട്രിക്റ്റിലാണ് ഏറ്റവും പുതിയ ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ രണ്ട് മിസൈലുകളുമായി തരായ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് ഹിസ്ബുള്ള നേതാവിന്റെ വീട്ടിലേക്ക് തൊടുത്തു. അബ്ബാസിയ, ടെയര്‍ ദേബ്ബ, ടൂറ എന്നീ പട്ടണങ്ങളുടെ പ്രാന്തപ്രദേശങ്ങളിലാണ് മുന്‍ ആക്രമണങ്ങള്‍ ഉണ്ടായത്, ഒരു തുറസ്സായ പ്രദേശം ലക്ഷ്യമിട്ടായിരുന്നു ഇത്. ബുര്‍ജ് അല്‍ഷെമാലി പട്ടണത്തിലെ ഒരു വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തു. തയ്ര്! ഹര്‍ഫ പട്ടണത്തിലും റെയ്ഡ് നടന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേല്‍ഹിസ്ബുള്ള ക്രോസ് ബോര്‍ഡര്‍ ആക്രമണം രൂക്ഷമായതിന് ശേഷം ശനിയാഴ്ച 12 പേരുടെ മരണത്തിനിടയാക്കിയ ഡ്രൂസ് പട്ടണമായ മജ്ദല്‍ ഷാംസിന് നേരെയുള്ള ആക്രമണമാണ് സിറേലിയ അധിനിവേശ ഗോലാന്‍ കുന്നുകളിലെ ഏറ്റവും മാരകമായ ആക്രമണം. ഏറ്റവും പുതിയ ആക്രമണത്തില്‍ ഒക്ടോബറിനുശേഷം 21 സൈനികരെങ്കിലും ഉള്‍പ്പെടെ 44 പേര്‍ കൊല്ലപ്പെട്ടു.
ആംഡ് കോണ്‍ഫ്‌ലിക്റ്റ് ലൊക്കേഷന്‍ ആന്‍ഡ് ഇവന്റ് ഡാറ്റ പ്രോജക്റ്റ് (ACLED) പ്രകാരം ജൂണ്‍ വരെ ലെബനനില്‍ 543 പേര്‍ സിറേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഹിസ്ബുള്ള ഗോലാന്‍ കുന്നില്‍ ആക്രമണം നടത്തിയത് ഹിസ്ബുള്ള അവരുടെ വലിയ പിഴവാണ്. മിഡില്‍ ഈസ്റ്റ് രാഷ്ട്രീയ നിരീക്ഷകനായ ഒമര്‍ ബദ്ദര്‍ പറയുന്നത്, ഗോലാന്‍ കുന്നുകളിലെ റോക്കറ്റ് ആക്രമണം 'ഏതാണ്ട് തീര്‍ച്ചയായും ഒരു അപകടമായിരുന്നു', അതിന് ഉത്തരവാദികള്‍ ആരായിരുന്നാലും. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണവും ഹിസ്ബുള്ള നടത്തിയ ഗോലാന്‍ കുന്ന് ആക്രമണവും ജൂതരുടെ ആത്മാഭിമാനത്തിനേറ്റ അടിയാണ്. അതിന് മറുപടി കൊടുത്തില്ലെങ്കില്‍ നെതന്യാഹു ഭരണകൂടത്തെ മറിച്ചിടും ഐഡിഎഫും മൊസാദും. അതുകൊണ്ട് ഏതറ്റംവരെയും പോകും നെതന്യാഹു. അറബ് രാജ്യങ്ങള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെട്ടിട്ടും നെതന്യാഹു വഴങ്ങാത്തതിന്റെ കാരണമിതാണ്. അതിര്‍ത്തി ഗ്രാമങ്ങള്‍, ടയറിന്റെ തെക്കന്‍ നഗരത്തിനടുത്തുള്ള പട്ടണങ്ങള്‍, കിഴക്കന്‍ ബെക്കാ താഴ്‌വര എന്നിവയുള്‍പ്പെടെ ലെബനനിലെ ഹിസ്ബുള്ള ആയുധ ഡിപ്പോകളും അടിസ്ഥാന സൗകര്യങ്ങളും ആക്രമിച്ചതായി ഇസ്രയേലി സൈന്യം അറിയിച്ചു. ഗോലാന്‍ കുന്നുകളിലെ ഡ്രൂസ് പട്ടണമായ മജ്ദല്‍ ഷംസിലെ ഫുട്‌ബോള്‍ മൈതാനത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നതോടെയാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഇസ്രയേലിന്റെയും ഹിസ്ബുള്ളയുടെയും ടിറ്റ്‌ഫോര്‍ട്ടാറ്റ് ആക്രമണങ്ങള്‍ ഒരു വലിയ യുദ്ധത്തിന് വഴിയൊരുക്കുമെന്ന ഭയത്തിനിടയില്‍ ലെബനനിലെ യുഎന്‍ ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാ കക്ഷികളോടും 'പരമാവധി സംയമനം' പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (10 minutes ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (28 minutes ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (39 minutes ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (1 hour ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂർണമായി ഇല്ലാതാക്കും... ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യ  (1 hour ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (7 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (7 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (7 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (8 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (8 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (10 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (11 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (11 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (11 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (11 hours ago)

Malayali Vartha Recommends