Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...


പൊലീസ് സ്റ്റേഷനു മുന്നിൽ പോലീസിനെ ചീത്ത വിളിച്ച് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ...തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നത് കൗതുകത്തോടെയാണ് ആളുകള്‍ നോക്കിക്കണ്ടത്..


പ്രണയപ്പകയുടെ ഭയാനകമായ മുഖം.. സർപ്രൈസ് വിവാഹ അഭ്യർത്ഥന.. കണ്ണുകള്‍ മൂടിക്കെട്ടി, കസേരയില്‍ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു..മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി..

സമാധാന ചര്‍ച്ചയ്ക്ക് വന്ന അറബ് രാജ്യങ്ങളെ പറപ്പിച്ച് ഇസ്രയേല്‍ ! ലബനനില്‍ തീ മഴ പെയ്യിച്ച് ഐ ഡി എഫിന്റെ സംഹാര താണ്ഡവം; ലബനനില്‍ മൊസാദ് ചാരന്മാര്‍ ഇറങ്ങിയോ എന്ന് ഭയപ്പെട്ട് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ള...ഭീകരരുടെ ആയുധപ്പുരകളും സൈനിക കേന്ദ്രങ്ങളും ചുട്ടെരിച്ചു

28 JULY 2024 05:38 PM IST
മലയാളി വാര്‍ത്ത

More Stories...

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ

മുപ്പതുകാരിക്ക് പാമ്പുകൾ വെറും വിനോദമല്ല, കോടികൾ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..

വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

അറബ് രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് ലബനനില്‍ അഗ്‌നിമഴ പെയ്യിച്ച് ഇസ്രയേല്‍. ഖത്തര്‍ ഉള്‍പ്പെടെ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തുമ്പോള്‍ സന്ധിയില്ലെന്ന ഇസ്രയേലിന്റെ പ്രഖ്യാപനമാണ് ലബനനില്‍ നടത്തിയ ആക്രമണം. യുദ്ധം മഹായുദ്ധത്തിലേക്കെന്ന് വ്യക്തമാക്കുകയാണോ നെതന്യാഹുവെന്ന് ഭയപ്പെട്ട് ഖത്തറും ഇറാനും. അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍, തെക്കന്‍ ലെബനനിലുടനീളം ഒരേസമയം ഏഴ് വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയത്. അതും കൃത്യമായി സ്‌പോട്ട് പ്ലാന്‍ ചെയ്താണ് കയറി അടിച്ചത്. ഹിസ്ബുള്ളയുടെ ആയുധപ്പുരകളും സൈനിക കേന്ദ്രങ്ങളും കൃത്യമായി മനസിലാക്കി അവിടത്തെന്നെ ആക്രമണം. ഇതോടെ ഹിസ്ബുള്ള തലവന്‍ നടുങ്ങി വിറയ്ക്കുന്നു. ലബനനില്‍ മൊസാദ് ചാരന്മാര്‍ ഇറങ്ങിയോ എന്നാണ് ഹസന്‍ നസറുള്ള ഭയപ്പെടുന്നത്.

ലബനന്‍ ഇസ്രയേലിലേക്ക് നടത്തിയ ആക്രമണങ്ങള്‍ കൃത്യമായ ലക്ഷ്യം വെച്ചായിരുന്നില്ല, ജൂതരാഷ്ട്രത്തെ ഭയപ്പെടുത്താന്‍ റോക്കറ്റാക്രമണം നടത്തി എന്നതേയുള്ളു. എന്നാല്‍ ഹിസ്ബുള്ളയുടെ ആയുധസൈനിക കരുത്ത് തകര്‍ക്കാന്‍ ആ കേന്ദ്രങ്ങളിലേക്കാണ് ഇസ്രയേല്‍ കൃത്യമായി ആക്രമിക്കുന്നത്. ലബനനില്‍ കയറി ആരൊക്കെയോ ഇസ്രയേലിലേക്ക് വിവരങ്ങള്‍ കൈമാറുന്നുവെന്ന ആശങ്കയിലാണ് ഹിസ്ബുള്ള. ഇസ്രയേലിന്റെ ഗോലാന്‍ കുന്നുകളിലേക്ക് ആക്രമണം നടത്തി ഹിസ്ബുള്ള വെല്ലുവിളി നടത്തിയതിനുള്ള തിരിച്ചടിയാണ് കഴിഞ്ഞ രാത്രി ലബനന്‍ നിന്ന് കത്തിയത്. ഒറ്റരാത്രികൊണ്ട് ലെബനന്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. അതും ഹിസ്ബുള്ള സംഘം കഴിയുന്ന പട്ടണങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ചു.

ലെബനന്‍ നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം ബാല്‍ബെക്ക് ഹെര്‍മല്‍ ഗവര്‍ണറേറ്റിലെ ബാല്‍ബെക്ക് ഡിറ്റ്‌സ്ട്രിക്റ്റിലാണ് ഏറ്റവും പുതിയ ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ രണ്ട് മിസൈലുകളുമായി തരായ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് ഹിസ്ബുള്ള നേതാവിന്റെ വീട്ടിലേക്ക് തൊടുത്തു. അബ്ബാസിയ, ടെയര്‍ ദേബ്ബ, ടൂറ എന്നീ പട്ടണങ്ങളുടെ പ്രാന്തപ്രദേശങ്ങളിലാണ് മുന്‍ ആക്രമണങ്ങള്‍ ഉണ്ടായത്, ഒരു തുറസ്സായ പ്രദേശം ലക്ഷ്യമിട്ടായിരുന്നു ഇത്. ബുര്‍ജ് അല്‍ഷെമാലി പട്ടണത്തിലെ ഒരു വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തു. തയ്ര്! ഹര്‍ഫ പട്ടണത്തിലും റെയ്ഡ് നടന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേല്‍ഹിസ്ബുള്ള ക്രോസ് ബോര്‍ഡര്‍ ആക്രമണം രൂക്ഷമായതിന് ശേഷം ശനിയാഴ്ച 12 പേരുടെ മരണത്തിനിടയാക്കിയ ഡ്രൂസ് പട്ടണമായ മജ്ദല്‍ ഷാംസിന് നേരെയുള്ള ആക്രമണമാണ് സിറേലിയ അധിനിവേശ ഗോലാന്‍ കുന്നുകളിലെ ഏറ്റവും മാരകമായ ആക്രമണം. ഏറ്റവും പുതിയ ആക്രമണത്തില്‍ ഒക്ടോബറിനുശേഷം 21 സൈനികരെങ്കിലും ഉള്‍പ്പെടെ 44 പേര്‍ കൊല്ലപ്പെട്ടു.
ആംഡ് കോണ്‍ഫ്‌ലിക്റ്റ് ലൊക്കേഷന്‍ ആന്‍ഡ് ഇവന്റ് ഡാറ്റ പ്രോജക്റ്റ് (ACLED) പ്രകാരം ജൂണ്‍ വരെ ലെബനനില്‍ 543 പേര്‍ സിറേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഹിസ്ബുള്ള ഗോലാന്‍ കുന്നില്‍ ആക്രമണം നടത്തിയത് ഹിസ്ബുള്ള അവരുടെ വലിയ പിഴവാണ്. മിഡില്‍ ഈസ്റ്റ് രാഷ്ട്രീയ നിരീക്ഷകനായ ഒമര്‍ ബദ്ദര്‍ പറയുന്നത്, ഗോലാന്‍ കുന്നുകളിലെ റോക്കറ്റ് ആക്രമണം 'ഏതാണ്ട് തീര്‍ച്ചയായും ഒരു അപകടമായിരുന്നു', അതിന് ഉത്തരവാദികള്‍ ആരായിരുന്നാലും. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണവും ഹിസ്ബുള്ള നടത്തിയ ഗോലാന്‍ കുന്ന് ആക്രമണവും ജൂതരുടെ ആത്മാഭിമാനത്തിനേറ്റ അടിയാണ്. അതിന് മറുപടി കൊടുത്തില്ലെങ്കില്‍ നെതന്യാഹു ഭരണകൂടത്തെ മറിച്ചിടും ഐഡിഎഫും മൊസാദും. അതുകൊണ്ട് ഏതറ്റംവരെയും പോകും നെതന്യാഹു. അറബ് രാജ്യങ്ങള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെട്ടിട്ടും നെതന്യാഹു വഴങ്ങാത്തതിന്റെ കാരണമിതാണ്. അതിര്‍ത്തി ഗ്രാമങ്ങള്‍, ടയറിന്റെ തെക്കന്‍ നഗരത്തിനടുത്തുള്ള പട്ടണങ്ങള്‍, കിഴക്കന്‍ ബെക്കാ താഴ്‌വര എന്നിവയുള്‍പ്പെടെ ലെബനനിലെ ഹിസ്ബുള്ള ആയുധ ഡിപ്പോകളും അടിസ്ഥാന സൗകര്യങ്ങളും ആക്രമിച്ചതായി ഇസ്രയേലി സൈന്യം അറിയിച്ചു. ഗോലാന്‍ കുന്നുകളിലെ ഡ്രൂസ് പട്ടണമായ മജ്ദല്‍ ഷംസിലെ ഫുട്‌ബോള്‍ മൈതാനത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നതോടെയാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഇസ്രയേലിന്റെയും ഹിസ്ബുള്ളയുടെയും ടിറ്റ്‌ഫോര്‍ട്ടാറ്റ് ആക്രമണങ്ങള്‍ ഒരു വലിയ യുദ്ധത്തിന് വഴിയൊരുക്കുമെന്ന ഭയത്തിനിടയില്‍ ലെബനനിലെ യുഎന്‍ ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാ കക്ഷികളോടും 'പരമാവധി സംയമനം' പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (13 minutes ago)

മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...  (27 minutes ago)

സി​ഗരറ്റ് കുറ്റിയിലെ തീ!! വെടിപ്പുരയ്ക്കരികെ മാപ്രകൾ കാലുകുത്തിയതും അത് സംഭവിച്ചു മോദി ഇടപെട്ടേക്കാൻ സാധ്യത  (48 minutes ago)

തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (49 minutes ago)

ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ചു; ബസ് ഡ്രൈവർക്കെതിരെ എടുത്ത ക്രിമിനൽ കേസുകൾ റദ്ദാക്കി ഹൈക്കോടതി  (52 minutes ago)

തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...  (54 minutes ago)

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു; സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കി മുഖ്യമന്ത്രി  (1 hour ago)

പഹൽഗാം ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി  (1 hour ago)

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ മഹാദുരന്തം; രക്ഷാപ്രവര്‍ത്തനത്തിന് സാധ്യതകളും സാഹചര്യവുമില്ലായിരുന്നു; ദുരന്തസ്ഥലത്തേക്ക് അംബുലന്‍സിന് കടന്നുവരാന്‍ വഴികള്‍ ഉണ്ടായിരുന്നില്ല; സംഭവിച്ച  (1 hour ago)

പൊലീസ് സ്റ്റേഷനു മുന്നിൽ മുദ്രാവാക്യം വിളിച്ച് ആദ്യ വനിതാ ഡിജിപി  (1 hour ago)

  തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം നാളെ.... യോഗത്തിൽ തിരുവമ്പാടി,പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും  (1 hour ago)

യുവാവിന്റെ അവസ്ഥ അതിദയനീയം  (1 hour ago)

ദേ കൈ അനങ്ങുന്നു..! മരിച്ചെന്ന് കരുതി ചാക്കിൽ കെട്ടി പോസ്റ്റുമോർട്ടം ടേബിളിൽ 40% പൊള്ളൽ..രക്ഷപ്പെട്ട് കണ്ണൻ  (1 hour ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു  (2 hours ago)

Malayali Vartha Recommends