Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

യെമനിലെ ഹൂതി വിമതര്‍ ചെങ്കടലില്‍ 2 കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തി

02 SEPTEMBER 2024 08:50 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ

യെമനിലെ ഹൂതി വിമതര്‍ ചെങ്കടലില്‍ 2 കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഗാസ മുനമ്പിലെ ഇസ്രായേല്‍ഹമാസ് യുദ്ധത്തെ തുടര്‍ന്ന് ചെങ്കടലിലൂടെ കടന്നുപോകുന്ന 1 ട്രില്യണ്‍ ഡോളര്‍ ചരക്കുകള്‍ ഇറാനിയന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ തടസ്സപ്പെടുത്തിയിട്ടുണ്ട് .. ബാള്‍ട്ടിക് കടലിലെ റഷ്യയിലെ ഉസ്ത്‌ലുഗ തുറമുഖത്ത് നിന്ന് വരികയായിരുന്നു ആക്രമിക്കപ്പെട്ട ബ്ലൂ ലഗൂണ്‍

ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് തെക്കന്‍ ലബനാനിലെ നഗരങ്ങളില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍ സൈന്യം. ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചറിന് നേരെയാണ് ഇസ്രായേല്‍ വ്യോമസേന ബോംബ് ആക്രമണം നടത്തിയത്. ഇത് കൂടാതെ, ഫര്‍ചൗബയിലും ഷെബയിലും പീരങ്കി ആക്രമണം നടത്തിയതായും ഇസ്രായേല്‍ വ്യക്തമാക്കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച തെക്കന്‍ ലബനനിലെ അയ്ത അല്‍ഷാബില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചറിന് നേരെയും ബൈത് ലിഫ്, തയ്ബ്, ഒഡെയ്‌സ എന്നിവിടങ്ങളിലെ കെട്ടിടങ്ങള്‍ക്ക് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ഹിസ്ബുള്ള ഇസ്രായേല്‍ താവളങ്ങള്‍ക്ക് നേരെയും രണ്ട് ആക്രമണങ്ങള്‍ നടത്തിയിരുന്നു . ഞായറാഴ്ച ഇറാന്‍ പിന്തുണയുള്ള തീവ്രവാദി സംഘം നടത്തിയ 10 മാരക ആക്രമണങ്ങള്‍ക്ക് ശേഷമാണ് ഹിസ്ബുല്ലയും ഇസ്രയേലിനെ ആക്രമിച്ചത് . ഗാസ മുനമ്പിലെ ഫലസ്തീനികളെ പിന്തുണച്ചാണ് ആക്രമണമെന്ന് ഹിസ്ബുള്ള പറഞ്ഞു.

ക്രിസ്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടിയായ ലെബനീസ് ഫോഴ്‌സിന്റെ തലവന്‍, ജനങ്ങളോട് ആലോചിക്കാതെ രാജ്യത്തെ ഇസ്രായേലുമായുള്ള യുദ്ധത്തിലേക്ക് ഹിസ്ബുള്ള വലിച്ചിഴച്ചതായി ഞായറാഴ്ച ആരോപിച്ചു. ഷിയാ മുസ്ലീം ഗ്രൂപ്പിനെ ആക്രമിക്കുന്ന ഒരു പ്രസംഗത്തില്‍, പാര്‍ലമെന്റിലെ പ്രധാന ക്രിസ്ത്യന്‍ സംഘത്തിന്റെ തലവനായ സമീര്‍ ഗിഗേയ, ലെബനന്‍ ജനതയുടെ സമാധാന ജീവിതത്തിനു തടസ്സമായി യുദ്ധത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം വലിച്ചിഴക്കുകയാണ് ഹിസ്ബുള്ള ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തി. ഈ യുദ്ധം ലെബനനെയോ ഗാസയെയോ ഒരുതരത്തിലും സഹായിക്കില്ലെന്നു ക്രിസ്ത്യന്‍ സംഘത്തിന്റെ തലവനായ സമീര്‍ ഗിഗേയ വ്യക്തമാക്കി

ഒക്ടോബറില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതുമുതല്‍, ലെബനീസ് സേനയും മറ്റ് പാര്‍ട്ടികളും എതിര്‍ക്കുന്ന ഫലസ്തീന്‍ സഖ്യകക്ഷിയെ പിന്തുണച്ച് ഹിസ്ബുള്ള ഇസ്രായേലുമായി ദിവസേന അതിര്‍ത്തി കടന്നുള്ള വെടിവയ്പില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഒരു മാസം മുമ്പ് ബെയ്‌റൂത്തില്‍ വെച്ച് കമാന്‍ഡറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണ് ഇസ്രായേലിന് ഹിസ്ബുല്ല നല്‍കിയത്. പകരം വീട്ടാന്‍ ലബനാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ചാല്‍ ഇനിയുള്ള തിരിച്ചടിയും ആ രീതിയിലാകുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ഗാസയില്‍ ബന്ദികളാക്കിയവരെ തിരിച്ചയക്കാത്തതില്‍ പ്രതിഷേധിച്ച് ഇസ്രായേലില്‍ പൊതു പണിമുടക്കിനുള്ള ആഹ്വാനത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ അവശ്യ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചില്ല . ബന്ദി പ്രശ്‌നം ആഴത്തിലുള്ള രാഷ്ട്രീയ ഭിന്നതകള്‍ക്കും കാരണമായിട്ടുണ്ട് . ഇസ്രായേലിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഹിസ്റ്റാഡ്രട്ട് പണിമുടക്കിന് ആഹ്വാനം ചെയ്തതോടെ ബാങ്കിംഗ്, ആരോഗ്യ പരിപാലനം, വിമാനത്താവളം എന്നിവയുള്‍പ്പെടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു

ഗാസയില്‍ ആറ് ബന്ദികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ഇസ്രായേലികള്‍ ഞായറാഴ്ച വൈകുന്നേരം തെരുവിലിറങ്ങി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രകടനം നടത്തി . 11 മാസത്തോളം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസുമായുള്ള കരാറില്‍ ഏര്‍പ്പെട്ടിരുന്നു എങ്കില്‍ തങ്ങളുടെ ബന്ധുക്കളെ ജീവനോടെ കിട്ടുമായിരുന്നു എന്ന് കൊല്ലപ്പെട്ട ബന്ദികളുടെ കുടുംബങ്ങളും പൊതുജനങ്ങളും കുറ്റപ്പെടുത്തി. ഗസ്സയില്‍ ബന്ദികളാക്കിയ ബാക്കിയുള്ള 100 പേരെ തിരികെ കൊണ്ടുവരാന്‍ നെതന്യാഹു ഒരു കരാറില്‍ ഏര്‍പ്പെടണമെന്ന് അവര്‍ ആവശ്യപ്പെടുന്നു,

എന്നാല്‍ ഒക്‌ടോബര്‍ 7ന് ഇസ്രയേലിനെ ആക്രമിച്ചു യുദ്ധത്തിന് തുടക്കമിട്ട ഹമാസിനെതിരെ നിരന്തരമായ സൈനിക സമ്മര്‍ദ്ദം നിലനിര്‍ത്താനുള്ള നെതന്യാഹുവിന്റെ തന്ത്രത്തെ പിന്തുണയ്ക്കുന്നവരും ഇസ്രായേലില്‍ ഉണ്ട് . ഇസ്രായേല്‍ ഹമാസിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങി ബന്ദി മോചനത്തിന് ശ്രമിക്കുന്നത് ആത്യന്തികമായി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാകുമെന്നും ഒരുകൂട്ടര്‍ വാദിക്കുന്നു
ബന്ദികള്‍ക്കുള്ള സ്വാതന്ത്ര്യത്തേക്കാള്‍ തീവ്രവാദ ഗ്രൂപ്പിന്റെ നാശത്തിന് അവര്‍ മുന്‍ഗണന നല്‍കുന്നു.

ഗാസയിലെ തന്ത്രപ്രധാനമായ രണ്ട് ഇടനാഴികളില്‍ ഇസ്രയേലിന്റെ ശാശ്വത നിയന്ത്രണം ഉള്‍പ്പെടെയുള്ള പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ഹമാസ് ബന്ദികളുടെ മരണത്തിന് ഇസ്രായേലും അമേരിക്കയും ആണ് കരണക്കാരെന്നു കുറ്റപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കുന്നതിനും ഇസ്രായേല്‍ സേനയെ പൂര്‍ണമായി പിന്‍വലിക്കുന്നതിനും ഉന്നത സൈനികരടക്കം നിരവധി ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിനും പകരമായി ബന്ദികളെ മോചിപ്പിക്കാമെന്നാണ് ഹമാസ് വാഗ്ദാനം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (20 minutes ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (2 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (2 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (2 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (2 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (3 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (3 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (3 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (3 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (3 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (3 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (3 hours ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (4 hours ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (4 hours ago)

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (5 hours ago)

Malayali Vartha Recommends