Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പോപ്പൊക്കെ അങ്ങ് പെരുന്നയിൽ ; ദേവസ്വം ബോർഡിലെ നിയമന പട്ടിക സർക്കാർ മരവിപ്പിച്ചു; ദേവസ്വം റിക്രൂട്ടമെന്റ് ബോർഡിലെ നിയമനങ്ങൾക്ക് മൂന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയിട്ടും കോംപ്ലിമെന്റാകാത്ത ജി. സുകുമാരൻ നായർക്ക് പിണറായി പണി കൊടുത്തു

08 NOVEMBER 2019 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

ദേവസ്വം റിക്രൂട്ടമെന്റ് ബോർഡിലെ നിയമനങ്ങൾക്ക് മൂന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയിട്ടും കോംപ്ലിമെന്റാകാത്ത ജി. സുകുമാരൻ നായർക്ക് പിണറായി പണി കൊടുത്തു. ദേവസ്വം ബോർഡിലെ നിയമന പട്ടിക സർക്കാർ മരവിപ്പിച്ചു.

പോപ്പ് കോംപ്രമൈസിന് തയ്യാറല്ലെങ്കിൽ വത്തിക്കാനിൽ പൊയ്ക്കോ എന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിൽ പിന്തുണ നൽകിയ രണ്ട് മണഡലങ്ങളിലും തോറ്റിട്ടും വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത പെരുന്ന പോപ്പിനോട് പോയ് പണി നോക്കാനാണ് മിന്നൽ പിണറായി പറയുന്നത്.

സാമ്പത്തിക സംവരണം നടപ്പിലാക്കി എൻ എസ് എസിനെ കൈയിലെടുക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് പിന്നിൽ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ. രാജഗോപാലൻ നായരാണ് പിന്നണി പാടിയത് . ഇതാണ് പൊളിഞ്ഞത്.

ഡിസംബറിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ നോമിനിയായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് ആയിരുന്ന വ്യക്തിയാണ് അദ്ദേഹം. എൻ എസ് എസിന്റെ പ്രതിനിധിയാണ് എക്കാലും ദേവസ്വം ബോർഡുകൾ ഭരിച്ചിരുന്നത്. പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴും രാജഗോപാലൻ നായർ ദേവസ്വം ബോർഡ് അധ്യക്ഷനാകാൻ കരുക്കൾ നീക്കിയിരുന്നു. ജി. സുകുമാരൻ നായരെ പിടിച്ച് ഒരിക്കൽ കൂടി പ്രസിഡൻറ് ആകാൻ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ കഞ്ഞിയിൽ പാറ്റ വീണത്.

ദേവസ്വം നിയമനങ്ങളിൽ സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന ആശയം രാജഗോപാലൻ നായരുടേതായിരുന്നു. ഇതിന് ജി. സുകുമാരൻ നായരുടെ പൂർണ പിന്തുണ ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലം മുതൽ ജി സുകുമാരൻ നായരുടെ ആഗ്രഹമായിരുന്നു ഇത്. കോട്ടയം ഗസ്റ്റ് ഹൗസിലെത്തി സുകുമാരൻ നായർ പിണറായിയെ കണ്ടതും ഇതിന് വേണ്ടിയാണ്. പിണറായി പൂർണ മനസോടെയാണ് മുന്നാക്ക സാമ്പത്തിക സംവരണത്തിന് പിണറായി പച്ചക്കൊടി കാണിച്ചത്. എന്നാൽ ശബരിമല എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി.

നവംബർ ഒന്നിന് പുറത്തിറങ്ങിയ ദേവസ്വം ബോർഡിലേക്കുള്ള എൽഡി കാർക്ക് - സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിലാണ് സംസ്ഥാനത്ത് ആദ്യമായി സാമ്പത്തിക സംവരണം നടപ്പിലാക്കിയത് . കേരളത്തിൽ ആദ്യമായി വിപ്ലവകരമായ മാറ്റം വരുന്നു എന്ന പ്രഖ്യാപനത്തോടെയാണ് ലിസ്റ്റ് പ്രസിദ്ധികരിച്ചത് . ഇക്കാര്യം രാജഗോപാലൻ നായർ പത്ര സമ്മേളനം നടത്തിയാണ് അറിയിച്ചത്. എന്നാൽ ഇതിന് പിന്നാലെ സുകുമാരൻ നായർ പിണറായിയെ ഒരു പ്രസ്താവന വഴി എടുത്ത് ഉടുത്തു.കേരളത്തെ വർഗീയമായി തരം തിരിച്ചത് പിണറായി ആണെന്നു പറഞ്ഞു. അതോടെ പിണറായി തെറ്റി.

ഹൈക്കോടതി നിർദ്ദേശ പ്രകാരം ബോർഡിലെ ജീവനക്കാരുടെ പുനർ വിന്യാസം നീണ്ടതും ദിവസവേതന ജീവനക്കാരെ പിരിച്ചുപിടാൻ മടിക്കുന്നതുമാണ് നിയമനങ്ങൾ വൈകാൻ കാരണമെന്ന് ബോർഡ് വ്യക്തമാക്കുന്നു. പുനർ വിന്യാസത്തിന്റെ പട്ടിക ഹൈക്കോടതിയിലാണ് സമർപ്പിക്കേണ്ടത്. ഇത് ചെയ്തിട്ടില്ല. മുൻ ദേവസ്വം കമ്മീഷണറാണ് ഇത് ചെയ്യേണ്ടിയിരുന്നത് . അദ്ദേഹം സാമ്പത്തിക സംവരണത്തിന് എതിരാണ്. ഇപ്പോൾ മുഴുവൻ സമയ കമ്മീഷണർ ഇല്ല.നൂറ് കണക്കിന് ദിവസ വേതനക്കാരെ പിണറായി സർക്കാർ നിയമിച്ചിട്ടുണ്ട്.ഇവരെ പിരിച്ചുവിടാൻ കഴിയില്ല. റിപ്പോർട്ട് സമർപ്പിച്ചാൽ തന്നെ കോടതിയിൽ തീരുമാനമാകാൻ മാസങ്ങൾ എടുക്കും. വെള്ളാപള്ളിയും പുന്നല ശ്രീകുമാറുമൊക്കെ സംവരണത്തിന് എതിരുമാണ്. ചുരുക്കത്തിൽ പണി കിട്ടിയത് പെരുന്ന പോപ്പിനാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (13 minutes ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (22 minutes ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (31 minutes ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (41 minutes ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (46 minutes ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (1 hour ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (2 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (2 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (6 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (6 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (6 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (6 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (6 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (6 hours ago)

Malayali Vartha Recommends