Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണക്കൊളളയുടെ പേരില്‍ നാണംകെട്ട് നിൽക്കുന്ന സർക്കാരിനെ പ്രതിരോധത്തിലാക്കി ശബരിമല മണ്ഡലകാല തീര്‍ത്ഥാടന ക്രമീകരണ പാളിച്ച: ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് എങ്ങനെ ഒരുക്കങ്ങളെ ബാധിച്ചു...


ശബരിമലയില്‍ ഭക്തരെ ആശങ്കപ്പെടുത്തുന്ന തരത്തില്‍ ജയകുമാര്‍ സംസാരിച്ചത്..മുഖ്യമന്ത്രിയെ വെട്ടിലാക്കി.. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ഇത് തിരിച്ചടിയാകുമെന്ന ഭയം സിപിഎമ്മിനുമുണ്ട്..


എത്യോപ്യയിൽ അതിമാരക രോഗം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന..ഒമ്പത് പേരിൽ ഈ വൈറസ് ബാധ കണ്ടെത്തി..എബോളയേക്കാൾ അതീവ അപകടകാരിയാണ് ഇത്...


അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിലും സ്വത്ത് വിവരങ്ങൾ കുഴിച്ചെടുത്ത് ഇ ഡി..7 വർഷം കൊണ്ട് അൽ-ഫലാഹ് സ്ഥാപനങ്ങളിലേക്ക് ഒഴുകിയത് 415 കോടി രൂപ..ബുൾഡോസർ വച്ച് ഇടിച്ചു നിരത്താൻ സൈന്യം..


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...

കെ - റെയിൽ നടപ്പിലാക്കുന്ന സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകുക സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗികസാദ്ധ്യത പരിഗണിച്ച് മാത്രം; പദ്ധതിക്കുവേണ്ടി സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ കോട്ടയം സ്വദേശി മുരളീ കൃഷ്‌ണൻ ഉൾപ്പെടെ നൽകിയ ഹർജികളിൽ റെയിൽവേ ബോർഡിന്റെ വിശദീകരണം

03 JUNE 2022 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

കഴിഞ്ഞ ദിവസം ദൃശ്യമായ അസാധാരണ തിരക്കുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി..ഭക്തർക്ക് വേണ്ടി നേരിട്ട് ഇറങ്ങി . ഇനിയുള്ള ദിവസങ്ങളിൽ ശബരിമലയിൽ എന്ത് സംഭവിക്കും..

സ്വര്‍ണക്കൊളളയുടെ പേരില്‍ നാണംകെട്ട് നിൽക്കുന്ന സർക്കാരിനെ പ്രതിരോധത്തിലാക്കി ശബരിമല മണ്ഡലകാല തീര്‍ത്ഥാടന ക്രമീകരണ പാളിച്ച: ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് എങ്ങനെ ഒരുക്കങ്ങളെ ബാധിച്ചു...

ശബരിമലയില്‍ ഭക്തരെ ആശങ്കപ്പെടുത്തുന്ന തരത്തില്‍ ജയകുമാര്‍ സംസാരിച്ചത്..മുഖ്യമന്ത്രിയെ വെട്ടിലാക്കി.. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ഇത് തിരിച്ചടിയാകുമെന്ന ഭയം സിപിഎമ്മിനുമുണ്ട്..

കോൺഗ്രസ്സ് വിട്ട് വി.എം. അമ്പിളിമോൻ ബിജെപിയിൽ: അടുത്ത തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ അമ്പിളിമോന്റെ സാന്നിധ്യം നിർണായക സ്വാധീനം - സന്ദീപ് വാചസ്പതി

എത്യോപ്യയിൽ അതിമാരക രോഗം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന..ഒമ്പത് പേരിൽ ഈ വൈറസ് ബാധ കണ്ടെത്തി..എബോളയേക്കാൾ അതീവ അപകടകാരിയാണ് ഇത്...

കെ - റെയിൽ നടപ്പിലാക്കുന്ന സിൽവർ ലൈൻ പദ്ധതിക്ക് സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗികസാദ്ധ്യത പരിഗണിച്ചുമാത്രമേ അനുമതി നൽകൂവെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ് റെയിൽവേ ബോർഡ് . പദ്ധതിക്കുവേണ്ടി സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ കോട്ടയം സ്വദേശി മുരളീ കൃഷ്‌ണൻ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് റെയിൽവേ ബോർഡിന്റെ വിശദീകരണം അസി. സോളിസിറ്റർ ജനറൽ സമർപ്പിച്ചിരിക്കുന്നത്.

അതായത് സാമൂഹ്യാഘാത പഠനത്തിന് കേന്ദ്രസർക്കാരോ റെയിൽവേയോ ഇതുവരെ അനുമതി നൽകിയിട്ടില്ല. എന്നുമാത്രമല്ല പദ്ധതിക്കുവേണ്ടി സർവേക്കല്ലുകളോ അടയാളങ്ങളോ സ്ഥാപിക്കാൻ കേന്ദ്രസർക്കാരോ ഇന്ത്യൻ റെയിൽവേയോ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. നിക്ഷേപപൂർവ നടപടികൾക്കാണ് (പ്രീ ഇൻവെസ്റ്റ്‌മെന്റ് ആക്ടിവിറ്റീസ്) റെയിൽവേ മന്ത്രാലയം തത്ത്വത്തിൽ അനുമതി നൽകിയിരിക്കുന്നത്. നിക്ഷേപപൂർവ നടപടികളെന്നാൽ വിശദമായ പദ്ധതിരേഖ സമർപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് എന്നതാണ്.

അതോടൊപ്പം തന്നെ മാഹിക്കടുത്ത് റെയിൽവേലൈനിന് സമീപത്തുകൂടിയാണ് കെ - റെയിൽ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അലൈൻമെന്റ് പ്ളാൻ, റെയിൽവേ ഭൂമിയുടെയും സ്വകാര്യഭൂമിയുടെയും വിവരങ്ങൾ, നിലവിലെ റെയിൽവേലൈൻ കുറുകേ കടന്നുപോകുന്ന മേഖലകൾ തുടങ്ങിയ സാങ്കേതിക വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ പദ്ധതിക്ക് സാമ്പത്തികാനുമതി നൽകിയിട്ടില്ല.

കൂടാതെ ഡി.പി.ആറിലെ വിശദീകരണങ്ങൾക്ക് വിവിധ ഘട്ടങ്ങളിലും തലങ്ങളിലുമായി സൂക്ഷ്‌മ പരിശോധന അനിവാര്യമാണ് എന്നതാണ്. ഡി.പി.ആറിൽ വിശദവിവരങ്ങൾ ഇല്ലാത്തതിനാൽ തന്നെ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതിനുശേഷമാണ് സാമ്പത്തികമായി ഗുണകരമാണോയെന്ന് പരിശോധിക്കുകയെന്നും വിശദീകരണത്തിൽ ചൂണ്ടിക്കാണിക്കുകയാണ്.

അതേസമയം, ഇന്നലെ ഹർജി പരിഗണനയ്ക്കുവന്നപ്പോൾ സർവേ ആൻഡ് ലാൻഡ് റെക്കാഡ്‌സ് ഡയറക്ടറുടെ സത്യവാങ്മൂലം നൽകാൻ സർക്കാർ കൂടുതൽ സമയം തേടിയിരിക്കുകയാണ്. കെ - റെയിൽ എന്നെഴുതിയ മഞ്ഞക്കല്ലുകൾ സ്ഥാപിക്കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് മറികടക്കാൻ സർവേ ഡയറക്ടർ ഉത്തരവിറക്കിയതിൽ ഹൈക്കോടതി നേരത്തെ തന്നെ വിശദീകരണം തേടിയിരുന്നു. ഇതിനാണ് സമയം തേടിയിരിക്കുന്നത്. ഇതേതുടർന്ന് ഹർജികൾ ജൂൺ ഒമ്പതിലേക്ക് മാറ്റിയിട്ടുണ്ട്. മഞ്ഞനിറമുള്ള കല്ലുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കിയെന്നും പകരം ജിയോ ടാഗിംഗ് സമ്പ്രദായം മുഖേനയോ മറ്റു തരത്തിൽ അടയാളപ്പെടുത്തിയോ സർവേ നടത്തുമെന്നും വ്യക്തമാക്കി സർക്കാർ മേയ് 16ന് ഇറക്കിയ ഉത്തരവുസഹിതം കെ- റെയിൽ അധികൃതർ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്.

കെ - റെയിൽ നടപ്പിലാക്കുന്ന സിൽവർ ലൈൻ പദ്ധതിക്ക് സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗികസാദ്ധ്യത പരിഗണിച്ചുമാത്രമേ അനുമതി നൽകൂവെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ് റെയിൽവേ ബോർഡ് . പദ്ധതിക്കുവേണ്ടി സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ കോട്ടയം സ്വദേശി മുരളീ കൃഷ്‌ണൻ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് റെയിൽവേ ബോർഡിന്റെ വിശദീകരണം അസി. സോളിസിറ്റർ ജനറൽ സമർപ്പിച്ചിരിക്കുന്നത്.

അതായത് സാമൂഹ്യാഘാത പഠനത്തിന് കേന്ദ്രസർക്കാരോ റെയിൽവേയോ ഇതുവരെ അനുമതി നൽകിയിട്ടില്ല. എന്നുമാത്രമല്ല പദ്ധതിക്കുവേണ്ടി സർവേക്കല്ലുകളോ അടയാളങ്ങളോ സ്ഥാപിക്കാൻ കേന്ദ്രസർക്കാരോ ഇന്ത്യൻ റെയിൽവേയോ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. നിക്ഷേപപൂർവ നടപടികൾക്കാണ് (പ്രീ ഇൻവെസ്റ്റ്‌മെന്റ് ആക്ടിവിറ്റീസ്) റെയിൽവേ മന്ത്രാലയം തത്ത്വത്തിൽ അനുമതി നൽകിയിരിക്കുന്നത്. നിക്ഷേപപൂർവ നടപടികളെന്നാൽ വിശദമായ പദ്ധതിരേഖ സമർപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് എന്നതാണ്.

അതോടൊപ്പം തന്നെ മാഹിക്കടുത്ത് റെയിൽവേലൈനിന് സമീപത്തുകൂടിയാണ് കെ - റെയിൽ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അലൈൻമെന്റ് പ്ളാൻ, റെയിൽവേ ഭൂമിയുടെയും സ്വകാര്യഭൂമിയുടെയും വിവരങ്ങൾ, നിലവിലെ റെയിൽവേലൈൻ കുറുകേ കടന്നുപോകുന്ന മേഖലകൾ തുടങ്ങിയ സാങ്കേതിക വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ പദ്ധതിക്ക് സാമ്പത്തികാനുമതി നൽകിയിട്ടില്ല.

 

കൂടാതെ ഡി.പി.ആറിലെ വിശദീകരണങ്ങൾക്ക് വിവിധ ഘട്ടങ്ങളിലും തലങ്ങളിലുമായി സൂക്ഷ്‌മ പരിശോധന അനിവാര്യമാണ് എന്നതാണ്. ഡി.പി.ആറിൽ വിശദവിവരങ്ങൾ ഇല്ലാത്തതിനാൽ തന്നെ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതിനുശേഷമാണ് സാമ്പത്തികമായി ഗുണകരമാണോയെന്ന് പരിശോധിക്കുകയെന്നും വിശദീകരണത്തിൽ ചൂണ്ടിക്കാണിക്കുകയാണ്.

അതേസമയം, ഇന്നലെ ഹർജി പരിഗണനയ്ക്കുവന്നപ്പോൾ സർവേ ആൻഡ് ലാൻഡ് റെക്കാഡ്‌സ് ഡയറക്ടറുടെ സത്യവാങ്മൂലം നൽകാൻ സർക്കാർ കൂടുതൽ സമയം തേടിയിരിക്കുകയാണ്. കെ - റെയിൽ എന്നെഴുതിയ മഞ്ഞക്കല്ലുകൾ സ്ഥാപിക്കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് മറികടക്കാൻ സർവേ ഡയറക്ടർ ഉത്തരവിറക്കിയതിൽ ഹൈക്കോടതി നേരത്തെ തന്നെ വിശദീകരണം തേടിയിരുന്നു. ഇതിനാണ് സമയം തേടിയിരിക്കുന്നത്. ഇതേതുടർന്ന് ഹർജികൾ ജൂൺ ഒമ്പതിലേക്ക് മാറ്റിയിട്ടുണ്ട്. മഞ്ഞനിറമുള്ള കല്ലുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കിയെന്നും പകരം ജിയോ ടാഗിംഗ് സമ്പ്രദായം മുഖേനയോ മറ്റു തരത്തിൽ അടയാളപ്പെടുത്തിയോ സർവേ നടത്തുമെന്നും വ്യക്തമാക്കി സർക്കാർ മേയ് 16ന് ഇറക്കിയ ഉത്തരവുസഹിതം കെ- റെയിൽ അധികൃതർ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARAIMALA കോടതിയുടെ ചടുല നീക്കം  (2 minutes ago)

സ്വര്‍ണക്കൊളളയുടെ പേരില്‍ നാണംകെട്ട് നിൽക്കുന്ന സർക്കാരിനെ പ്രതിരോധത്തിലാക്കി ശബരിമല മണ്ഡലകാല തീര്‍ത്ഥാടന ക്രമീകരണ പാളിച്ച: ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് എങ്ങനെ ഒരുക്കങ്ങളെ ബാധിച്ചു  (13 minutes ago)

SABARIMALA അതിരുവിട്ട അഭിപ്രായ പ്രകടനം;  (16 minutes ago)

കോൺഗ്രസ്സ് വിട്ട് വി.എം. അമ്പിളിമോൻ ബിജെപിയിൽ: അടുത്ത തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ അമ്പിളിമോന്റെ സാന്നിധ്യം നിർണായക സ്വാധീനം - സന്ദീപ് വാചസ്പതി  (28 minutes ago)

SABARAIMALA കോടതിയുടെ ചടുല നീക്കം  (43 minutes ago)

അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജാവദ് അഹമ്മദ് സിദ്ദിഖിയെ E D തൂക്കിയതും ഭീകരര്‍ ഇളകി ! ജാവേദിന്റെ ഭാര്യയുടേയും മക്കളുടേയും അക്കൗണ്ടിലേക്ക് കോടികള്‍ !! കുടുംബത്തെ മൊത്തം അകത്താക്കാനുള്ള തെളിവ് എന്‍ഫ  (1 hour ago)

Al Falah പണം കുഴിച്ചെടുത്ത് ഇ ഡി  (1 hour ago)

സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെ രക്ഷിക്കാനുമുള്ള സർക്കാരിന്റെ വ്യഗ്രതയാണ് ഇപ്പോഴത്തെ ശബരിമലയിലെ പ്രതിസന്ധിക്ക് കാരണം; യുദ്ധകാല അടിസ്ഥാനത്തിൽ ഭക്തർക്ക് സുഗമമായ അയ്യപ്പ ദർശനത്തിന് ആവശ്യമായ സൗകര്യം ഒരുക്ക  (2 hours ago)

ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടു; ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാത  (2 hours ago)

'47-ാം വയസ്സിലും എന്നാ ​ഗ്ലാമറാ'; ‘ആരോയിലെ മഞ്ജുവിന്റെ ലുക്ക് വൈറലാകുന്നു!!  (3 hours ago)

മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് ഭക്തര്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു; കൊള്ളനടത്തി പള്ള നിറയ്ക്കാന്‍ മാത്രമാണ് ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡിനും  (3 hours ago)

സ്വർണവിലയിൽ കുതിപ്പ്  (3 hours ago)

ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കടുത്ത അനാസ്ഥയാണ് കാട്ടി; ഇത്തരം അനാസ്ഥകള്‍ കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസ  (3 hours ago)

ചോദിക്കുന്നത് ഔദാര്യമല്ല, അവകാശമാണ്; പിണറായിയെ പൊളിച്ചടുക്കി പെൺപുലി  (3 hours ago)

രാജീവ് ഗാന്ധിയെ കൊന്നതുപോലെ കേരള മുഖ്യമന്ത്രിയെയും ബോംബെറിഞ്ഞു കൊല്ലണം" എന്ന തരത്തിലുള്ള അപമാനമാണ്; ടീന ജോസിനെതിരെ മന്ത്രി വി ശിവൻകുട്ടി  (3 hours ago)

Malayali Vartha Recommends