മുൻ സൈനികനെ കടത്തി പോപ്പുലർ ഫ്രണ്ട്കണ്ണുരുട്ടി കേന്ദ്രം! പാകിസ്ഥാനിലെന്ന് സംശയം! കേന്ദ്ര സൈന്യം ഇറങ്ങും! വാട്‌സ് ആപ്പിൽ പോപ്പുലർ ഫ്രണ്ടിന്റെ കൊടിയുടെ ചിത്രവും കഴുത്തറുത്ത് കൊലപ്പെടുത്തുമെന്ന ഭീഷണി സന്ദേശവും

ഡൽഹിയിൽ മുൻ സൈനികനെ പോപ്പുലർ ഫ്രണ്ടുകാർ തട്ടിക്കൊണ്ട് പോയതായി ബന്ധുക്കളുടെ പരാതി. സർക്കാർ സർവ്വോദയ കന്യാ വിദ്യാലയത്തിലെ ജീവനക്കാരൻ കൂടിയായ രാജേന്ദ്ര പ്രസാദിനെയാണ് കാണാതായത്. പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്നാണ് കുടുംബത്തിന്റെ പരാതിയിൽ പറയുന്നത്. മാത്രമല്ല തിങ്കളാഴ്ച മുതലാണ് രാജേന്ദ്ര പ്രസാദിനെ കാണാതാവുന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് സ്‌കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ രാജേന്ദ്ര പ്രസാദ് വീട്ടിൽ എത്തിയില്ലെന്നാണ് കുടുംബം പറയുന്നത്.
അതേസമയം സൈനികനെ തൊട്ടുകളിച്ചാൽ ആരും തന്നെ മിണ്ടാതെ ഇരിക്കാറില്ല ഈ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ഒളിഞ്ഞുള്ള പ്രവർത്തനം വെച്ച് പൊറുപ്പിക്കില്ല. കേന്ദ്രവും, കേന്ദ്ര സൈന്യവും നേരിട്ട് ഇറങ്ങും. മുൻ സൈനികനാണെങ്കിലും സൈനികരുടെ കൂട്ടത്തിലൊരാൾ തൊട്ടാൽ സൈനികർ വെറുതെ ഇരിക്കാറില്ല.
മാത്രമല്ല വലിയ തിരിച്ചടികൾ ഇനി പോപ്പുലർ ഫ്രണ്ടിനെ തേടി എത്തുന്നതാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടും ഇപ്പോഴും ഭീകര പ്രവർത്തനം തുടരുന്ന സാഹചര്യത്തിൽ കേന്ദ്രം കൈകെട്ടി നോക്കി ഇരിക്കില്ല. അത് നേരത്തെ പലതവണ കണ്ടതാണ്. രാജ്യത്ത് ഇപ്പോഴും പോപ്പുലർ ഫ്രണ്ടിന്റെ അക്രമം തുടരുകയാണ്.
മാത്രമല്ല കഴിഞ്ഞ ദിവസം ഭാര്യയുടെ ഫോണിലേക്ക് ഒരു വാട്‌സ് ആപ്പ് സന്ദേശം എത്തിയിരുന്നു. ഇതോടെയാണ് പരാതിയുമായി കുടുംബം പോലീസിനെ സമീപിക്കുന്നത്. രാജേന്ദ്ര പ്രസാദിനെ കാണാതായതിന് പിറകെ വാട്‌സ് ആപ്പിൽ പോപ്പുലർ ഫ്രണ്ടിന്റെ കൊടിയുടെ ചിത്രവും കഴുത്തറുത്ത് കൊലപ്പെടുത്തുമെന്ന ഭീഷണി സന്ദേശവുമാണ് എത്തുന്നത്. കൂടാതെ പാകിസ്താനിൽ നിന്നാണ് സന്ദേശം എന്നും സന്ദേശം അയച്ചയാൾ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























