ചാൻസലർ ബില്ലിൽ തനിക്ക് യാതൊരു തീരുമാനമെടുക്കാനാകില്ല; ബില്ലിന്റെ കാര്യത്തിൽ തനിക്ക് മുകളിലുള്ളവര്‍ തീരുമാനം എടുക്കട്ടേ; തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ചാൻസലർ ബില്ലിൽ തനിക്ക് യാതൊരു തീരുമാനമെടുക്കാൻ ആകില്ല എന്ന് കാര്യം വീണ്ടും ആവർത്തിച്ചു പറഞ്ഞിരിക്കുകയാണ് ഗവർണർ. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ ഒരു ബില്ലിന്റെ കാര്യത്തിൽ തനിക്ക് മുകളിലുള്ളവര്‍ തീരുമാനം എടുക്കട്ടേയേന്നാണ് ഗവര്‍ണർ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഗവർണറുടെ ഈ ഒരു പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത് ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനാണ് നീക്കമെന്നാണ് .
വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രം തീരുമാനം എടുക്കാൻ ആകില്ല എന്ന കാര്യം വീണ്ടും വീണ്ടും ഗവർണർ ആവർത്തിച്ചാവർത്തിച്ച് പറയുകയാണ് . സർക്കാരും ഗവർണരും തമ്മിൽ ഇപ്പോൾ ഒരു അനു നയം എന്ന തരത്തിൽ എത്തിയിരിക്കുകയാണ്.ഇനി ബില്ലിലെ തീരുമാനം അനുസരിച്ചായിരിക്കും ഇവരുടെ ബന്ധത്തിന്റെ ഒരു കിടപ്പുവശം എങ്ങനെയാണ് എന്ന് അറിയാൻ സാധിക്കുന്നു . ഗവർണർ തീരുമാനം നീട്ടിയാൽ കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ.
ചാൻസലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ഗവർണർ പറഞ്ഞു . പിന്നാലെ ചാൻസലർ ബില്ലിൽ രാജ്ഭവൻ നിയമോപദേശം തേടി. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്താനായിരുന്നു ഗവർണറുടെ നീക്കം.ഗവർണർ ഇത്തരത്തിൽ പ്രതികരിച്ചു കഴിഞ്ഞ ഉടനെയാണ് ഗവർണർക്ക് നിയമപദേശം കിട്ടി എന്ന കാര്യം പുറത്തുവന്നത്. അതായത് രാഷ്ട്രപതിക്ക് അയക്കാൻ നിയമപദേശം കിട്ടിയിരിക്കുകയാണ്
ഗവൺമെന്റ് സംബന്ധിച്ചുള്ളാണ് അതുകൊണ്ട് ആ ബില്ലിൽ അദ്ദേഹം തന്നെ തീരുമാനമെടുക്കേണ്ട രാഷ്ട്രപതിക്ക് തന്നെ അയക്കണം എന്നാണ് അദ്ദേഹത്തിന് ഇപ്പോൾ കിട്ടിയിരിക്കുന്നത് അതുകൊണ്ടുതന്നെ ഈ ഒരു ബില്ല് രാഷ്ട്രപതിക്ക് തന്നെ അയക്കാൻ പോവുകയാണ്. അയക്കുകയാണെങ്കിൽ എന്തൊക്കെയാണ് തക്കാളിയുടെ കടമകൾ എന്നൊക്കെ നേരത്തെ നോക്കിയ കാര്യമാണ്.യുവതികൾ പറയുന്നു. സദാചാര ഗുണ്ടായിസത്തിനെതിരെ പരാതി നൽകുമെന്നും കുടുംബവുമായി കൂടിയാലോചിച്ച് നിയമനടപടികളിലേക്ക് നീങ്ങുമെന്നും യുവതികൾ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























