രവീന്ദ്രൻ വാവേ,തക്കുടൂ, കരയല്ലേ, പാലിപ്പോൾ തരാം...ശ്രീജിത്ത് പണിക്കരുടെ ട്രോള്..സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി ശ്രീജിത്ത്..എടുത്തിട്ടലക്കി സോഷ്യൽ മീഡിയ..

രാവിലെ മുതൽ ഒരു വാട്സാപ്പ് ചാറ്റ് ആണ് ഇവിടുത്തെ ചർച്ചാവിഷയം,സാധാരണക്കാരുടെപാർട്ടി പാർട്ടിക്കാരുടെയും..അതുപോലെ സർക്കാരിലെ പല ഉന്നതരുടെയും പുറത്താകുന്ന ചാറ്റുകളുടെ പേരിൽ നടക്കുന്ന ചർച്ചകൾക്ക് ചൂടേറും..ഇന്നിപ്പോൾ പുറത്തായത്..മുഖ്യ മന്ത്രിയുടെ അതി വിശ്വസ്തനായിട്ടുള്ള സി എം രവീന്ദ്രനും..സ്വപ്നയും തമ്മിലുള്ള ചാറ്റ് ആണ്..രണ്ടും..ആ വിഷയത്തിൽ ഇപ്പോൾ രവീന്ദ്രനെ എടുത്തിട്ടലക്കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നമ്മുടെ രാഷ്ട്രീയ നിരീക്ഷകൻ കൂടിയായിട്ടുള്ള ശ്രീജിത്ത് പണിക്കർ..സ്വപ്‌നാ സുരേഷും മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനും ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയുമായ സിഎം രവീന്ദ്രനും തമ്മിലുണ്ടായിരുന്നത് വളരെ അടുത്ത ബന്ധം വെളിപ്പെടുത്തുന്നതാണ് ഈ ചാറ്റ്.സ്വപ്‌നയുടെ ഫോണിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കിട്ടിയ ചാറ്റുകൾ തെളിയിക്കുന്നത് ഇവർ തമ്മിൽ എന്തും ഏതും സംസാരിക്കുമായിരുന്നുവെന്ന വസ്തുതയാണ്.
നേരത്തേയും ഇവർ തമ്മിലെ ബന്ധം തെളിയിക്കുന്ന ചാറ്റുകൾ പുറത്തു വന്നിരുന്നു. എന്നാൽ അതിന് അപ്പുറത്തേക്കാണ് അടുപ്പമെന്ന് വ്യക്തമാക്കുന്ന പുതിയ ചാറ്റുകൾ ആണ് പുറത്തു വന്നത്..അതിനു പിന്നാലെയാണ് ശ്രീജിത്ത് പണിക്കരുടെ ട്രോള്..ഒരു കുപ്പി പാലിന്റെ ചിത്രം കൊടുത്തു കൊണ്ട്..രവീന്ദ്രൻ വാവേ..തക്കുടു ..കരയല്ലേ ..വാവേ..എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്..പോസ്റ്റിനു താഴെ വരുന്ന കമ്മന്റുകളാണ് അതിലും രസകരം, മുഖ്യ മന്ത്രിയുടെ വിശ്വസ്തനെ എടുത്തിട്ടലക്കുന്നുണ്ട് സോഷ്യൽ മീഡിയ., വയസാകുമ്പോൾ കുട്ടികളുടെ മനസ് ആയിരിക്കും എന്ന പറയുന്നത് കേട്ടിട്ടുണ്ട്..കേട്ടത് ഏറെ കുറെ ശെരിയാണ്..കണ്ണിൽ കരട് പോയാൽ പണ്ടൊക്കെ മുലപ്പാൽ ഔഷധമായി ഉപയോഗിക്കും..പാവം രവിയണ്ണൻ അല്പം, ഔഷധം ചോദിച്ചു അയിനാനാണ്..തുടങ്ങിയിട്ടില്ല കമെന്റുകളാണ് വരുന്നത്..നേരത്തെ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ സമയം സ്വപ്നയെ വ്യക്തിപരമായി അറിയില്ലെന്ന് രവീന്ദ്രൻ പറഞ്ഞിരുന്നു. ഈ വാദങ്ങൾ പൊളിക്കുന്നതാണ് പുതിയ ചാറ്റ്. സ്വപ്‌നയുടെ നഷ്ടപ്പെട്ടുവെന്ന് കരുതിയ ഫോൺ ഇഡിക്ക് കിട്ടിയിരുന്നു. ഇതിലെ വാട്‌സാപ്പിലാണ് രവീന്ദ്രനും സ്വപ്നയും തമ്മിലുള്ള നിർണ്ണായക ചാറ്റുകളുള്ളത്.
ലൈഫ് മിഷൻ കേസിൽ രവീന്ദ്രന് കുരുക്കു മുറുകകയാണ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് സ്വപ്‌നയുമായുള്ള ആത്മ ബന്ധം തെളിയിക്കുന്ന ചാറ്റുകൾ പുറത്തു വരുന്നത്.2018 നവംബർ ആറിന് നടത്തിയ ചാറ്റാണ് പുതുതായി പുറത്തു വരുന്നത്. മദ്യപിക്കാറുണ്ടോ എന്ന രവീന്ദ്രന്റെ ചോദ്യത്തോടെയാണ് തുടുങ്ങുന്നത്. അതിന് ശേഷം ഞാൻ റെഡിയാണെന്നും അറിയിക്കുന്നു. മറുപടി അതെ എന്നാണ്. എനിക്കും വേണമെന്ന് രവീന്ദ്രൻ ഇംഗ്ലീഷിൽ കുറിക്കുന്നു. തിരിച്ച് താങ്കൾ കുടിക്കാറുണ്ടോ എന്ന് സ്വപ്‌നയുടെ ചോദ്യം. അതെ എന്ന് രവീന്ദ്രന്റെ മറുപടി.ഐ ഡ്രിങ്ക് എവരി തിങ്ക് ഹഹഹഹ ബക്കാർഡി എന്നാണ് സ്വപ്‌നയുടെ പ്രതികരണം. ആശ്ചര്യത്തോടെ നല്ലതെന്ന് പറയുന്ന രവീന്ദ്രൻ എല്ലാ സീമകളും ലംഘിച്ച് പ്രതികരണങ്ങളിലേക്ക് കടക്കുന്നു. എനിക്ക് അമ്മയുടെ (അമ്മിഞ്ഞ) പാലാണ് ഇഷ്ടമെന്നും അതാണ് സന്തോഷത്തിന് നല്ലതെന്നും വിശദീകരിക്കുകയാണ് മുഖ്യമന്ത്രിയുടെ അതിവിശ്വസ്തൻ.
പശുവിൻ പാൽ അല്ലെന്നും പറയുന്നു. അപ്പോൾ ഒട്ടകത്തിന്റേയോ ആടിന്റേയോ പാലിനോടാണോ താൽപ്പര്യമെന്ന് സ്വപ്‌ന തിരിച്ചു ചോദിക്കുന്നു. ഇതിനൊപ്പം എനിക്കിതൊന്നും ഇഷ്ടമില്ലെന്നും സ്വപ്‌ന പറയുന്നു. അതൊന്നും അല്ലെന്ന് രവീന്ദ്രൻ പറയുന്നു. പിന്നാലെ കിടക്കാറായോ എന്ന് ചോദ്യം. അതെ എന്ന് മറുപടി. നാളെ ബന്ധപ്പെടാമെന്നും സ്വപ്‌ന പറഞ്ഞൊഴിവാക്കുന്നു. ഗുഡ് നൈറ്റിന് പിന്നേയും സാഹചര്യത്തിന് യോജിക്കാത്തെ സന്ദേശങ്ങൾ രവീന്ദ്രൻ അയക്കുന്നു.നേരത്തെ പുറത്തു വന്ന ചാറ്റുകൾക്ക് അപ്പുറമുള്ള ബന്ധത്തിന് തെളിവാണ് ഇപ്പോൾ മറുനാടന് ലഭിക്കുന്നത്. അതിനിടെ ലൈഫ് മിഷൻ അഴമതിക്കേസുമായി ബന്ധപ്പെട്ട് ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകുന്നത് ഒഴിവാക്കാനുള്ള തന്ത്രങ്ങൾ രവീന്ദ്രൻ ആലോചിക്കുന്നുണ്ട്. 27 ന് ചോദ്യംചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. നേരത്തെ ഇ.ഡി. നോട്ടീസിനെ ചോദ്യംചെയ്ത് രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി അതു തള്ളിയിരുന്നു. തുടർന്നാണ് ഇ.ഡി. വീണ്ടും നോട്ടീസ് നൽകിയത്. മുമ്പ് സ്വർണ്ണ കടത്തിൽ രവീന്ദ്രനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. എന്നാൽ ലൈഫ് മിഷൻ കേസിൽ ആദ്യമായാണ് ചോദ്യം ചെയ്യൽ.ഏതായാലും പിണറിയുടെ വിശ്വസ്തന്റെ പുതിയ ചൂടേറും ചാറ്റുകൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാണ്..
https://www.facebook.com/Malayalivartha


























