Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

സമാജ് വാദി പാർട്ടി മുൻ എംപി അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫിന്റെയും കൊലപാതകത്തിൽ ഇന്ത്യയ്‌ക്കെതിരെ നിരവധി ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണി മുഴക്കി തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദ; അതിഖ് അഹമ്മദിനെയും രാജ്യം ഭാരത രത്‌ന നൽകി ആദരിക്കണമെന്ന് കോൺഗ്രസ് നേതാവ്; നടുങ്ങി രാജ്യം

22 APRIL 2023 03:49 PM IST
മലയാളി വാര്‍ത്ത

സമാജ് വാദി പാർട്ടി മുൻ എംപി അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫിന്റെയും കൊലപാതകത്തിൽ തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദ ഇന്ത്യയ്‌ക്കെതിരെ നിരവധി ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണി മുഴക്കി. വെള്ളിയാഴ്ചത്തെ ഈദ് സന്ദേശത്തിൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദ അതിഖിനെയും സഹോദരൻ അഷ്റഫിനെയും "രക്തസാക്ഷികൾ" എന്ന് വിളിക്കുകയും പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.അൽ-ഖ്വയ്ദയുടെ പ്രചരണ മാധ്യമ വിഭാഗമായ അസ്-സാഹബ് പുറത്തിറക്കിയ ഏഴ് പേജുള്ള മാസികയിൽ, "മുസ്‌ലിംകളെ മോചിപ്പിക്കുമെന്ന്" തീവ്രവാദ ഗ്രൂപ്പും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇതോടെയാണ് കഴിഞ്ഞ ദിവസം യാഗ്രാജിലെ മുൻസിപ്പൽ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ രജ്ജു ഭയ്യ എന്ന രാജ്കുമാർ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാകുന്നത്. അതിഖ് അഹമ്മദിനെയും രാജ്യം ഭാരത രത്‌ന നൽകി ആദരിക്കണമെന്നും അതിഖ് അഹമ്മദിന്റെ മൃതശരീരം ദേശീയ പതാകയിൽ പൊതിയേണ്ടതായിരുന്നുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞത്. അതിഖ് അഹമ്മദിന്റെ ശവക്കുടീരത്തിൽ എത്തി ദേശീയപതാക സ്ഥാപിച്ച ശേഷമാണ് കോൺഗ്രസ് നേതാവിന്റെ ഈ പരാമർശം. ബുധനാഴ്ച ഇയാളെ പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു.

അൽ-ഖ്വയ്ദ പോലെയുള്ള ഒരു തീവ്രവാദ സംഘടനയുടെ "രക്തസാക്ഷിയെ" പറ്റി പറയാൻ ഒരു കോൺഗ്രസ് നേതാവും ഉപയോഗിച്ചിരിക്കുന്നത് ഒരേ വാക്കുകൾ ആണെന്നുള്ളതാണ് ചർച്ചയായത്. കോൺഗ്രസ് മാത്രമല്ല മമത ബാനര്‍ജിയും അതിഖ് അഹമ്മദിന്റെ കൊലപാതകത്തെ എതിർത്തു കൊണ്ട് എത്തിയിരുന്നു . ഉത്തര്‍പ്രദേശില്‍ അരാജകത്വമാണ് നടക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച തന്നെ ഞെട്ടിച്ചു. പൊലീസിന്റെയും മാധ്യമങ്ങളുടെയും മുന്‍പില്‍വെച്ചാണ് കുറ്റവാളികള്‍ നിയമം കയ്യിലെടുത്തതെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്ഥാനമില്ല എന്നാണ് മമത പറഞ്ഞത്.

ഗുണ്ടാസംഘമായി മാറിയ രാഷ്ട്രീയക്കാരനായ അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും ശനിയാഴ്ച രാത്രി പോലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ മൂന്ന് പേർ വെടിവച്ചു കൊല്ലുകയായിരുന്നു.

അതിഖിനെ പോലെയുള്ള ഒരു കൊടും ക്രിമിനൽ കൊല്ലപ്പെട്ടിട്ടും അതിനെ വിമർശിക്കാനാണ് ഇന്ത്യയിലെ രാഷ്രീയക്കാർ ഒരുമിച്ച് നിൽക്കുന്നത്.ആർക്കും തന്നെ അതിഖിന്റെ ക്രൂരതയ്ക്ക് ഇരയായ സാധാരണക്കാരെ പറ്റി ഒന്നും പറയാനോ ചിന്തിക്കാനോ ഇല്ല.

അതീഖിന്റെ അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്‌റഫിന്റെയും കൊലപാതകത്തില്‍ പ്രതികള്‍ പിടിയിലായിരുന്നു . ലവ്ലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം അതിഖിന്റെ ശരീരത്തിൽ ഒൻപത് വെടിയുണ്ടകൾ ഉണ്ടായിരുന്നു ഒരെണ്ണം തലയോട്ടിയിലും ബാക്കി എട്ടെണ്ണം അതിഖിന്റെ നെഞ്ചിനുമാണ് ഏറ്റിട്ടുളളത്. കൊലപാതകം അന്വേഷിക്കാനായി യോഗി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.

ഇപ്പോൾ അതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്ത പർവീണിന് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് യു പി പോലീസ്.നിലവിൽ യുപി പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഒന്നാമത് ആണ് ഈ 51 കാരി. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.അതീഖിന്റെ മരണത്തെ തുടർന്ന് ഗുണ്ടസാമ്രാജ്യത്തിന്റെ തലപ്പത്ത് ഷൈസ്തയാണ് എന്നാണ് യു പി പോലീസ് നൽകുന്ന വിവരം.

ഉമേഷ് പാൽ കൊല്ലപ്പെടുന്നതിനെ കുറിച്ച് സബർമതി ജയിലിൽ ഭർത്താവിനെ കാണാൻ പോയപ്പോൾ ഷൈസ്തയും അതിഖും സംസാരിച്ചതായി റിപ്പോർട്ടുണ്ട്. കൂടാതെ ഇതിനായി ജയിലിനുള്ളിൽ തനിക്ക് ഫോണും സിം കാർഡും പൊലീസിൻറെ സഹായത്തോടെ എത്തിച്ചു നൽകിയതും ഷൈസ്തയായിരുന്നു. ഈ കേസിലെ പ്രധാന പ്രതിയാണ് ഷൈസ്ത. ഇതുകൂടാതെ മൂന്നു വഞ്ചന കേസുകളും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (4 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (4 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (7 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends