Widgets Magazine
29
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഷ്‌കർ ഇ തൊയ്ബയുടെ കമാൻഡർമാരും പാക് ആർമി ജനറൽമാരും..ആണവ പരീക്ഷണം നടത്തിയ ദിനത്തിന്റെ ആഘോഷം..കറാച്ചിയിലെ ബസ് സ്റ്റോപ്പുകളിലും പൊതുയിടങ്ങളിലും ആഘോത്തിന്റെ ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട്..


വേരോടെ പിഴുതെറിയുകയാണ് ജൂതപ്പട..ഹമാസിന്റെ ഗാസയിലെ മേധാവി മുഹമ്മദ് സിൻവാറിനെ, വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..


കരുവന്നൂർ കള്ളപ്പണക്കേസിൽ നേതാക്കൾക്കു പുറമെ സിപിഎമ്മിനെയും, ഇ.ഡി പ്രതിചേർത്തതോടെ നിയമയുദ്ധ സാധ്യത വഴിതുറന്നിരിക്കുകയാണ്..കായംകുളം കൊച്ചുണ്ണിമാർക്ക് വിയ്യൂരിൽ ബർത്ത് ബുക്ക് ചെയ്തിട്ടുണ്ട്..


കേരളത്തെ നടുക്കി വീണ്ടും ഒരു ആത്മഹത്യ വാർത്ത.. റെയില്‍വേ സ്റ്റേഷനില്‍ യുവാവും സ്‌കൂള്‍ വിദ്യാര്‍ഥിനിയും ട്രെയിനും മുൻപിലേക്ക് ചാടി ആത്‍മഹത്യ ചെയ്തു..ശരീരം തിരിച്ചറിയാൻ പോലും സാധിക്കാതെ വിധത്തിൽ..


ഗാസയുടെ 77 ശതമാനം ഭൂപ്രദേശങ്ങളും പിടിച്ചെടുത്ത ഇസ്രായേലിന് മുന്നില്‍ ഹമാസ് ഗതികെട്ട് കേഴുന്ന സ്ഥിതിയെത്തിയിരിക്കുന്നു...ണ് ഹമാസിന്റെ വിനീതമായ അഭ്യര്‍ഥന..

അഫാന് ഹൃദയാഘാതം.. വരാൻ സാധ്യത..! വെജിറ്റേറ്റീവ് സ്റ്റേറ്റിൽ ശവം പോലെ 48 മണിക്കൂർ നിർണ്ണായകം

28 MAY 2025 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

കപ്പൽ ദുരന്തം; കടലിൽ സംഭവിക്കുന്നത് ഇത്.. മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ

കാമഭ്രാന്തന്മാർ പോയി ചാവട്ടെ പെൺപിള്ളാർക്ക് നല്ല അടിയുടെ കുറവ് കണ്ടവന്റെ ഭർത്താവ് മതി..!

വണ്ടൂരിലെ സംസ്ഥാന പാതയില്‍ ബസിന് മുകളില്‍ കൂറ്റന്‍ ആല്‍മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

മണ്ണാര്‍ക്കാട് സ്വകാര്യ ബസ് അപകടത്തില്‍ പെട്ട് മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

ഷാംപൂ വാങ്ങാൻ കടയിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ഭാര്യയുടെ വീടിനടുത്തുള്ള പെൺകുട്ടിയുമായി 38ക്കാരൻ ട്രെയിനിന് മുന്നിൽ ചാടി; ഇരുവരുടെയും ബന്ധം വീട്ടുകാർ എതിർത്തപ്പോൾ ശരീരം ചിന്നിച്ചിതറി ?

 മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാന്റെ നിലയിൽ പുരോഗതി. ഇന്നലെ രാത്രി വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഓക്സിജൻ സഹായം നൽകുന്നുണ്ട്. പേര് വിളിക്കുമ്പോൾ കണ്ണു തുറക്കുകയും വശങ്ങളിലേക്ക് നോക്കാൻ പറയുമ്പോൾ കണ്ണ് കൃത്യമായി അനക്കുകയും ഉൾപ്പെടെ ചെയ്‌തതിന് പിന്നാലെയാണ് വെന്റിലേറ്ററിൽ നിന്ന് മാറ്റിയത്. എന്നാൽ അപകടനില പൂർണമായി തരണംചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
വായിലൂടെയും മൂക്കിലൂടെയും ട്യൂബിട്ടിട്ടുണ്ട്. രക്തയോട്ടം കുറഞ്ഞതിനാൽ തലച്ചോറിൽ സാരമായ ക്ഷതങ്ങളുണ്ട്. ക്രമമായ ഇടവേളകളിൽ എം.ആർ.ഐ സ്‌കാൻ ഉൾപ്പെടെ നടത്തി തലച്ചോറിലെ സ്ഥിതി വിലയിരുത്തുന്നു. ഉണ്ടാകാൻ സാദ്ധ്യതയുള്ള അണുബാധ,ഹൃദയാഘാതം തുടങ്ങിയ സങ്കീർണതകളെ അതിജീവിക്കുന്നത് അനുസരിച്ചായിരിക്കും അഫാൻ അപകടനില പൂർണമായി തരണം ചെയ്യുന്നത്.    

തലച്ചോറിൽ സാരമായ പ്രശ്നങ്ങളുണ്ടായതിനാൽ ഏറെക്കാലം കിടപ്പുരോഗിയായി തുടരേണ്ടിവരും. പ്രായം കുറവായതിനാൽ കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ചാൽ കാലതാമസമെടുത്താലും രോഗമുക്തി നേടാനാകുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

 വെഞ്ഞാറമൂട് കൂട്ടകൊലപാതകകേസ് പ്രതി അഫാനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. അഫാന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതി ഉണ്ടായതായും അഫാന്‍ സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് അഫാന്‍.

മെയ് 25ന് രാവിലെ 11 മണിയോടെയാണ് അഫാന്‍ ജയിലിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജയിലിനുളളിലെ അതീവ സുരക്ഷയുളള മേഖലയായ യു ടി ബ്ലോക്കില്‍ ആത്മഹത്യാശ്രമം നടന്നത് ഗുരുതര സുരക്ഷാവീഴ്ച്ചയായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രണ്ട് യു ടി ബ്ലോക്കുകളാണ് ഉളളത്. യുടി എ, യു ടി ബി എന്നിവയാണ് അവ. അതില്‍ ജയിലിനുളളിലെ ജയില്‍ എന്നറിയപ്പെടുന്ന യുടി ബി ബ്ലോക്കിലാണ് അഫാനെ പാര്‍പ്പിച്ചിരുന്നത്. ഏഴ് സെല്ലുകളാണ് യുടി ബി ബ്ലോക്കിലുളളത്.

സിസിടിവി നിരീക്ഷണത്തിനു പുറമേ 24 മണിക്കൂറും വാര്‍ഡന്മാരുടെ നേരിട്ടുളള നിരീക്ഷണവുമുളള മേഖലയാണിത്. കൂട്ടക്കൊലയ്ക്കുശേഷം എലിവിഷം കഴിച്ചാണ് ഇരുപത്തിമൂന്നുകാരനായ അഫാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. അന്ന് അടിയന്തരമായി ചികിത്സ നല്‍കിയാണ് ഇയാളെ രക്ഷിച്ചത്. എന്നാല്‍ താന്‍ ജീവനൊടുക്കുമെന്ന് ചോദ്യംചെയ്യലിനിടെ അഫാന്‍ പൊലീസിനോട് പറഞ്ഞു. ആത്മഹത്യാപ്രവണത കാണിക്കുന്നതിനാല്‍ സെല്ലില്‍ അഫാനെ നിരീക്ഷിക്കാന്‍ ഒരു തടവുകാരനെയും സ്ഥിരമായി ഏര്‍പ്പെടുത്തിയിരുന്നു. ഇവരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് അഫാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കപ്പൽ ദുരന്തം; കടലിൽ സംഭവിക്കുന്നത് ഇത്.. മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ  (22 minutes ago)

KARACHI കറാച്ചിയിൽ നിന്നുള്ള വൈറൽ പോസ്റ്റർ  (40 minutes ago)

ISRAEL ഹിറ്റ് ലിസ്റ്റിലെ പേരുകള്‍ ഒന്നൊന്നായി വെട്ടി  (58 minutes ago)

കാമഭ്രാന്തന്മാർ പോയി ചാവട്ടെ പെൺപിള്ളാർക്ക് നല്ല അടിയുടെ കുറവ് കണ്ടവന്റെ ഭർത്താവ് മതി..!  (2 hours ago)

പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18 ന് ആരംഭിക്കും...  (2 hours ago)

ബസിന് മുകളില്‍ കൂറ്റന്‍ ആല്‍മരം വീണ് പരിക്കേറ്റ്  (2 hours ago)

റോഡ് മുറിച്ചു കടന്ന് വരികയായിരുന്ന പ്രസന്നകുമാരിയുടെ ദേഹത്ത് ബസിന്റെ ഡോര്‍....  (3 hours ago)

ഷാംപൂ വാങ്ങാൻ കടയിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ഭാര്യയുടെ വീടിനടുത്തുള്ള പെൺകുട്ടിയുമായി 38ക്കാരൻ ട്രെയിനിന് മുന്നിൽ ചാടി; ഇരുവരുടെയും ബന്ധം വീട്ടുകാർ എതിർത്തപ്പോൾ ശരീരം ചിന്നിച്ചിതറ  (3 hours ago)

നിയന്ത്രണം വിട്ടു റോഡില്‍ വീണ ബൈക്ക് യാത്രികന്‍  (3 hours ago)

നാഗര്‍ഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടാന്‍  (3 hours ago)

ഈ ജില്ലകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്; അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശതമായി തുടരാൻ സാധ്യത; തീവ്ര ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ചു  (3 hours ago)

പവന് 320 രൂപയുടെ കുറവ്  (3 hours ago)

CPIM വിയ്യൂരിൽ ബർത്ത് ബുക്ക് ചെയ്തിട്ടുണ്ട്.  (3 hours ago)

ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ്  (3 hours ago)

Alappuzha-train ഷാംപൂ വാങ്ങാന്‍ പെൺകുട്ടി ഇറങ്ങി..  (4 hours ago)

Malayali Vartha Recommends