Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

കല്ലറ പൊളിച്ച് അലറി വിളിച്ച് രഞ്ജിത്ത്; ആട്ടിയോടിച്ചു...തലയ്ക്ക് മുകളിൽ ശാപം, അസ്ഥിവാരം തകർന്ന് വസന്ത

14 JULY 2025 05:41 PM IST
മലയാളി വാര്‍ത്ത

More Stories...

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...

പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...

ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..

വിപഞ്ചികയുടെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായത് എങ്ങനെ ? മൊബൈൽ ഫോണും ലാപ്ടോപ്പും നഷ്ടമായത് എങ്ങനെ ? ദുരൂഹതയുണ്ടെന ആരോപണം; നിതീഷ് ഭയക്കുന്ന ആ തെളിവ് ...?

കോടതിയുടെ പരിഗണനയിലുള്ള കേസ് പരാജയപ്പെടുമെന്ന ഭീതിയിൽ, കുടിയൊഴിപ്പിക്കലിനിടെ തീപ്പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ കല്ലറ പൊളിക്കാൻ ശ്രമിച്ച ദമ്പതികളുടെ ഇളയ മകനായ ശ്രീജിത്തിന്റെ ശ്രമം. ഇത് വരെയാണ് മലയാളികൾ കണ്ടിരിക്കുന്നത്. എന്നാൽ സംഭവത്തിന് ശേഷം അവൻ എവിടെയെന്നുള്ള അന്വേഷണത്തിലായിരുന്നു മലയാളി വാർത്ത. അന്വേഷണം ചെന്നെത്തിയത് മരണപ്പെട്ട രാജന്റെ അച്ഛമ്മയായ തുളസിയുടേയും രജ്ജിത്തിന്റെ അഡ്വക്കേറ്റ് എൽഎസ് ഷീലയുടേയും അടുത്താണ്.

രജ്ഞിത്തിൻ‍റെ അച്ഛമ്മ പറയുന്ന പ്രകാരം വീടും സ്ഥലവും ദമ്പതികളെ അടക്കം ചെയ്ത വീട്ടുമുറ്റത്തുള്ള കല്ലറയും പൊളിച്ച് മാറ്റാൻ നടപടിയുടൻ ഉണ്ടാകുമെന്ന നിർദ്ദേശ പ്രകാരമാണ് അവൻ പ്രകോപിതനായി പ്രശ്നമുണ്ടാക്കിയതെന്ന് പറയുന്നു.

അതേ സമയം പ്രശ്നം പരിഹരിച്ച് വീട് വിട്ട് കിട്ടാൻ ഏഴ് ലക്ഷം രൂപയെങ്കിലുമാകുമെന്നാണ് രജ്ഞിത്തിനോട് അഡ്വക്കേറ്റ് പറഞ്ഞതെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ ആ ആരോപണം Advocate L.S.Sheela പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ 2020 ഡിസംബർ 22നായിരുന്നു വിവാദമായ സംഭവം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് രാജനും അയൽവാസിയുമായി തർക്കമുണ്ടായിരുന്നു. രാജന് ഭൂമിയിൽ അവകാശമില്ലെന്നും ഒഴിയണമെന്നും കോടതിയുടെ ഉത്തരവുണ്ടായി. പിന്നാലെ വിധി നടപ്പാക്കാൻ കോടതിയിൽനിന്ന് അധികൃതരെത്തിയപ്പോഴാണ് രാജനും ഭാര്യ അമ്പിളിയും തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ഇരുവരും ഡിസംബർ 28ന് മരിച്ചു.

മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥലമില്ലാത്തതിനെ തുടർന്ന് വിവാദമായ വീട്ടുമുറ്റത്തുതന്നെ മൺവെട്ടിയുമായി ശവക്കുഴി എടുക്കാൻ ആരംഭിച്ചത് അന്ന് പ്ലസ്ടു വിദ്യാർഥിയായിരുന്ന രഞ്ജിത്ത് ആയിരുന്നു. പൊലീസ് ആദ്യം എതിർക്കാൻ എത്തിയെങ്കിലും പിന്നീടു പിന്മാറി. രക്ഷിതാക്കൾ ഉറങ്ങുന്ന മണ്ണ് തനിക്കും ജേഷ്ഠൻ രാഹുലിനുമായി നൽകുമെന്ന് മുഖ്യമന്ത്രി വാക്കു നൽകിയെന്നും അതു വിശ്വസിച്ചാണ്, പണം കൊടുത്ത് ഭൂമി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകിയ വ്യവസായ പ്രമുഖനെ മടക്കിയതെന്നും രഞ്ജിത് പറഞ്ഞു.

പിന്നീട്, വീടു നിർമിച്ചു നൽകാൻ 10 ലക്ഷം രൂപ സർക്കാർ അനുവദിച്ചെങ്കിലും ഭൂമി ഏറ്റെടുത്ത് നൽകിയില്ല. ഇതോടെ വീട് നിർമാണം മുടങ്ങി. വൈദ്യുതി പോലും ഇല്ലാത്ത വീട്ടിൽ കഴിയുന്ന ഈ സഹോദരങ്ങളുടെ ദയനീയ സ്ഥിതി മനസ്സിലാക്കിയ സന്നദ്ധ സംഘടന, ഇവർക്ക് അതേ സ്ഥലത്തു വീടു നിർമിച്ചു നൽകി. വൈദ്യുതിക്കു വേണ്ടി സോളർ പാനലുകളും അവർ സ്ഥാപിച്ചു.

രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണാനന്തരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും പ്രതികളായെന്ന ആരോപണവുമായി മകൻ രഞ്ജിത്ത്. ജപ്തി നടപടികളുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിനെ തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് ഇരുവർക്കും ചുമത്തിയതെന്നും രഞ്ജിത്ത് പറയുന്നു. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖയിലൂടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (1 hour ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (2 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (4 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (4 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (4 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (4 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (5 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (5 hours ago)

എയര്‍ ഇന്ത്യ ദുരന്തം; പൈലറ്റ് വിമാനം തകര്‍ത്തത്? പൈലറ്റ് ബോധപൂര്‍വം വിമാനം തകര്‍ത്തതാണെന്ന് സംശയം  (5 hours ago)

San-Rachel സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്  (5 hours ago)

Padmanabha-swamy-temple- വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ വെടിയും  (6 hours ago)

വിപഞ്ചികയുടെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായത് എങ്ങനെ ? മൊബൈൽ ഫോണും ലാപ്ടോപ്പും നഷ്ടമായത് എങ്ങനെ ? ദുരൂഹതയുണ്ടെന ആരോപണം; നിതീഷ് ഭയക്കുന്ന ആ തെളിവ് ...?  (8 hours ago)

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (8 hours ago)

RUSSIA ഉത്തരകൊറിയയിൽ കേറി കളിയ്ക്കാൻ അമേരിക്ക  (9 hours ago)

FBI 8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത്  (9 hours ago)

Malayali Vartha Recommends