Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

മലബാര്‍ സിമെന്റ്‌സ് കേസില്‍ വിജിലന്‍സ് ഡയറക്ടറും അഡിഷണല്‍ ചീഫ് സെക്രട്ടറിയും പ്രതികള്‍ക്കു മുമ്പില്‍ കുമ്പിടുകയാണോയെന്ന് ഹൈക്കോടതി

09 JULY 2016 01:36 AM IST
മലയാളി വാര്‍ത്ത.

More Stories...

മണ്ഡല- മകരവിളക്ക് ഉത്സവത്തിന് ശബരിമല നട നാളെ തുറക്കും....ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കും ദർശനമൊരുക്കി

കരമന കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക... കരമന സൂപ്പർ പ്രിയ അപ്പാർട്ട്മെൻ്റ് വൈശാഖ് കൊലക്കേസ്, സാക്ഷികളായ 2 പോലീസ് ഉദ്യേഗസ്ഥർക്ക് വാറണ്ട്

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം

കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശബരിമല സ്വർണക്കൊള്ള : അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് പ്രത്യേക അന്വേഷണ സംഘം, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

മലബാര്‍ സിമന്റ്‌സ് കേസില്‍ വിജിലന്‍സ് ഡയറക്ടറും അഡീഷണല്‍ ചീഫ് സെക്രട്ടറിയും പ്രതികള്‍ക്കു മുന്നില്‍ കുമ്പിടുകയാണെന്ന് ഹൈക്കോടതി വിലയിരുത്തി. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണോ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശമെന്ന് വ്യക്തമല്ല. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ വിലയിരുത്തുമ്പോള്‍ സംഭവത്തില്‍ സര്‍ക്കാറിലെ ഉന്നതരുടെ ഇടപെടല്‍ ഉണ്ടോ എന്ന് സംശയിക്കണമെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ അഭിപ്രായപ്പെട്ടു.

മലബാര്‍ സിമന്റ്‌സിലെ ക്രമക്കേട് സംബന്ധിച്ച ഹര്‍ജി വീണ്ടും ഫയലില്‍ സ്വീകരിക്കാനുള്ള ജോയ് കൈതാരത്തിന്റെ റിവിഷന്‍ ഹര്‍ജി അനുവദിച്ചുകൊണ്ടാണിത്. 2015 ഫിബ്രവരിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ജൂണില്‍ ത്വരിത പരിശോധന നടന്നത്. പിന്നീട് 2015 സപ്തംബറോടെ അന്വേഷണം ഒരാള്‍ക്കെതിരെ മാത്രമായി പരിമിതപ്പെടുത്താന്‍ നടപടിയായി.

വിജിലന്‍സ് ഡയറക്ടര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരില്‍ നിന്ന് ഈ പെരുമാറ്റമല്ല സാധാരണക്കാര്‍ ആഗ്രഹിക്കുന്നത്. സദ്ഭരണം സാധാരണക്കാരുടെ മൗലികാവകാശമാണ്. സര്‍ക്കാറും സര്‍ക്കാറിനു കീഴിലുള്ള വിജിലന്‍സും ചേര്‍ന്ന് ജനങ്ങളുടെ മൗലികാവകാശം നിഷേധിക്കുകയാണ്. ക്രിമിനല്‍ നടപടിക്രമത്തെ കുഴിച്ചുമൂടുന്ന ഇത്തരം പ്രവൃത്തികള്‍ക്ക് മൂകസാക്ഷിയാകാന്‍ കോടതിക്ക് സാധിക്കില്ല. സംവിധാനത്തെ നിലനിര്‍ത്താന്‍ കോടതി ഇടപെടേണ്ടതുണ്ട്. ഗൗരവമുള്ള കുറ്റം കണ്ടാല്‍ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥനാണ്. മലബാര്‍ സിമന്റ്‌സിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ കുറ്റകരമായ പദവി ദുരുപയോഗം, വിശ്വാസ വഞ്ചന, ഗൂഢാലോചന, ക്രമക്കേട് എന്നിവ കണ്ടെത്തിയിരുന്നു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മറ്റുമെതിരെ തെളിവുണ്ടെന്നും ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസെടുത്തില്ല. പകരം വിജിലന്‍സ് മാന്വലിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി.

പ്രതിസ്ഥാനത്തുള്ളവരുടെ രാഷ്ട്രീയ സ്വാധീനം കണ്ടാവാം വിജിലന്‍സ് ഡയറക്ടര്‍ അത് വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കി. അഡീഷണല്‍ ചീഫ് സെക്രട്ടറിയാകട്ടെ കുറ്റക്കാരെന്ന് കണ്ടവരില്‍ കമ്പനിയിലെ ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫിനെതിരെ മാത്രം അന്വേഷണത്തിന് നിര്‍ദേശിച്ച് തിരികെ നല്‍കുകയും ചെയ്തു. മറ്റുള്ളവരെ അന്വേഷണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി.

മലബാര്‍ സിമന്റ്‌സിന്റെ മുമ്പത്തെയും ഇപ്പോഴത്തെയും എം.ഡി.മാര്‍, വിവാദ കരാറുകാരന്‍ വി.എം. രാധാകൃഷ്ണന്‍ തുടങ്ങിയവരെയാണ് വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ നിന്ന് മാറ്റിയത്. വിജിലന്‍സ് ഇന്‍സ്‌പെക്ടറുടെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ വെച്ചുതാമസിപ്പിച്ചു. പീന്നീടത് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കി കൈയൊഴിയുകയായിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിയാകട്ടെ ഒരാള്‍ക്കെതിരെ അന്വേഷിക്കാനാണ് അനുമതി നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുൻപ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും...  (16 minutes ago)

പൂർണ്ണ ഐക്യം  (18 minutes ago)

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല  (36 minutes ago)

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക..  (41 minutes ago)

ഒരാഴ്‌ചമുമ്പെങ്കിലും വിവരം നൽകണം....  (54 minutes ago)

നിരീക്ഷിച്ചു ഐഎസ്ആർഒ എഞ്ചിനീയർമാർ  (59 minutes ago)

പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുൻ മന്ത്രി കെ രാജുവും  (1 hour ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  (1 hour ago)

30 ഓളം പേർക്ക് പരിക്ക്  (1 hour ago)

അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട്  (1 hour ago)

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (8 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (9 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (9 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (9 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (9 hours ago)

Malayali Vartha Recommends