Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

നഴ്സിങ് സ്ഥാപനങ്ങളുടെ എണ്ണം വർധിക്കുമ്പോഴും ഈ മേഖലയിൽ പഠിച്ചിറങ്ങി ജോലി ചെയ്യുന്നവരുടെ എണ്ണം കുറയുന്നു ; 511 നഴ്സിങ് കോളേജുകളിലായി 17,600 വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങിയിട്ടും രജിസ്റ്റര്‍ ചെയ്യുന്നത് 9766 പേര്‍ മാത്രം ; ഭൂമിയിലെ മാലാഖമാർ എവിടെ ?

12 MAY 2018 12:25 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ യുവതയ്ക്ക് നേഴ്സിങ് മേഖലയോട് പ്രിയം കുറയുന്നു. കേരളത്തിൽ നഴ്സിങ് സ്ഥാപനങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ പോലും ഈ മേഖലയിൽ പഠിച്ചിറങ്ങി ജോലി ചെയ്യുന്നവരുടെ എണ്ണം കുറയുന്നു. പഠനശേഷം കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യുന്നവരും വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നവരും കുറയുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യൻ നഴ്സിങ് കൗൺസിൽ റിപ്പോർട്ട് പ്രകാരം 2005ൽ നഴ്സിങ് പഠനത്തിന് 124 സ്ഥാപനങ്ങളാണുണ്ടായിരുന്നത്. 2012ൽ അത് 483 ആയും 2016ൽ 511 സ്ഥാപനങ്ങളായി ഉയർന്നു. ഈ കാലയാളവിൽ ജനറൽ നഴ്സിങ്, മിഡ് വൈഫറി കോഴ്സിന് ആവശ്യക്കാർ കുറയുകയും ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ആവശ്യക്കാർ കൂടുകയും ചെയ്തു. 2016ൽ എല്ലാത്തരം നഴ്സിങ് സ്ഥാപനങ്ങളിലുമായി 17,600 സീറ്റുകളുണ്ടായിരുന്നു. അതിൽ 10 ശതമാനം പൊതുമേഖല സ്ഥാപനങ്ങളിലായിരുന്നു. എന്നാൽ, കോഴ്സ് കഴിഞ്ഞ് കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 9,766 മാത്രമാണ്. സീറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 7,834 പേരുടെ കുറവ് വ്യക്തമാകുന്നു. പഠനം ഇടക്കുനിര്‍ത്തുക, സീറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ തികയാതെ സ്ഥാപനങ്ങള്‍ അധ്യയനം നടത്തുക, കേരളത്തില്‍ പഠിച്ചശേഷം ഇവിടെ രജിസ്റ്റര്‍ ചെയ്യാതിരിക്കുക എന്നിവ ഇതിനു കാരണങ്ങളായി കണക്കാക്കുന്നു

വിദേശത്തേക്കു പോകുന്ന നഴ്സുമാരുടെ എണ്ണവും കുറഞ്ഞു. 2011ൽ 30,038, 2013ൽ 26,138, 2016ൽ 20,622 എന്നിങ്ങനെയാണ് കണക്ക്. 2011ലെ 32.8 ശതമാനത്തിൽനിന്ന് 2016ൽ 23.2 ശതമാനമായാണ് കുറഞ്ഞത്. ഗൾഫ് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ നഴ്സുമാരുള്ളത്, 57 ശതമാനം. ഇതിൽ കൂടുതൽസൗദി അറേബ്യയിലും. അതേസമയം സൗദിയിലേക്കു പോകുന്നവർ 2011ൽ 32 ശതമാനമായിരുന്നെങ്കിൽ 2016ൽ 22 ശതമാനമായി കുറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യത്തിെൻറ പ്രതിഫലനം, സ്വദേശിവത്കരണം, സാമ്പത്തിക അസ്ഥിരത എന്നിവയാണ് ഗൾഫ് രാജ്യങ്ങളിൽനിന്ന് നഴ്സുമാരെ അകറ്റുന്നത്. യു.എസ്.എ, യു.കെ, ആസ്ട്രേലിയ, അയർലൻഡ് എന്നിവിടങ്ങളിലും സമാന സ്ഥിതിയാണ്. എന്നാൽ കാനഡയിലേക്ക് പോകുന്നവർ 3.3 ശതമാനത്തിൽനിന്ന് 5.5 ശതമാനമായി വർധിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ജോലി തേടിപ്പോകുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2011ൽ 6,564, 2013ൽ 7,662, 2016ൽ 3,862 എന്നിങ്ങനെയാണ് കണക്കുകൾ. 57.2 ശതമാനവുമായി ഡൽഹിയാണ് മുന്നിൽ.

അതേസമയം കേരളത്തിൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ വേതനം പരിഷ്കരിച്ച്‌ സര്‍ക്കാര്‍ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. വിജ്ഞാപനപ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്സുമാര്‍ക്ക് 20,000 രൂപയാണ് അടിസ്ഥാന ശന്പളം. ജനറല്‍, ബിഎസ്‌സി നഴ്സുമാര്‍ക്ക് ഈ ശന്പളം ലഭിക്കും. പത്തു വര്‍ഷം സര്‍വീസുള്ള എഎന്‍എം നഴ്സുമാര്‍ക്കും 20,000 രൂപ വേതനമായി ലഭിക്കും. ഡിഎ, ഇന്‍ക്രിമെന്‍റ്, വെയ്റ്റേജ് എന്നീ ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുമെങ്കിലും ഉപദേശക സമിതി റിപ്പോര്‍ട്ട് അനുസരിച്ച്‌ പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തില്‍ അലവന്‍സുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (10 hours ago)

Malayali Vartha Recommends