Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

ഇന്ത്യന്‍ ഭീഷണികളെ ഭയമില്ലെന്ന് ജയ്ഷ്; ഇന്ത്യയെ വെല്ലുവിളിച്ച് വീണ്ടും ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ്; ബാലാക്കോട്ടിലെ ജയ്ഷ് ഭീകരക്യാംപില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതിനു ശേഷവും ആശയ പ്രചാരണം തുടര്‍ന്ന് ഭീകരസംഘടന

05 MARCH 2019 08:47 PM IST
മലയാളി വാര്‍ത്ത

More Stories...

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ

ഇന്ത്യയെ വെല്ലുവിളിച്ച് വീണ്ടും ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ്. ബാലാക്കോട്ടിലെ ജയ്ഷ് ഭീകരക്യാംപില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതിനു ശേഷവും ആശയ പ്രചാരണം തുടര്‍ന്നു ഭീകരസംഘടന. പാക്കിസ്ഥാന്‍ നടപടി വാഗ്ദാനം ചെയ്ത സാഹചര്യത്തിലും ജയ്ഷ് ഇന്ത്യയ്‌ക്കെതിരായ വിദ്വേഷ പ്രചാരണം തുടരുകയാണെന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ജയ്‌ഷെ മുഹമ്മദിന്റെ വാരികയായ അല്‍ ക്വലാം ഇപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണ്.

അദി എന്ന പേരില്‍ എഴുതിയ 250ല്‍ അധികം ലേഖനങ്ങളാണ് ഇവയില്‍ ഉള്ളത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹറിന്റെ തൂലികാ നാമമാണ് അദി എന്നത്. ഫെബ്രുവരി 27നു പുറത്തിറങ്ങിയ എഡിഷനിലും മസൂദ് അസ്ഹറിന്റെ സന്ദേശങ്ങളുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ ബാലാക്കോട്ട് ആക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഇത്. ഇന്ത്യയുടെ ഭീഷണികള്‍ ഞങ്ങളെ ഭയപ്പെടുത്തുമോയെന്നു അവര്‍ക്കു ഊഹിക്കാനാകില്ല, പക്ഷേ തീര്‍ച്ചയായും ഭയപ്പെടുത്താന്‍ സാധിക്കില്ല വ്യോമസേന ആക്രമണത്തെ സൂചിപ്പിച്ച് ജയ്ഷ് തലവന്‍ വ്യക്തമാക്കി.റാവല്‍പിണ്ടിയില്‍നിന്നുള്ള വിലാസം വച്ചാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. നിലവിലും വെബ്‌സൈറ്റ് ലഭ്യമാണെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ വ്യോമാക്രമണത്തിനു പിന്നാലെ ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നടപടി തുടങ്ങിയെന്ന പാക്ക് വാദത്തെ തുറന്നുകാട്ടുന്നതാണ് ഈ കണ്ടെത്തല്‍. പാക്ക് മണ്ണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവര്‍ പാക്കിസ്ഥാന്റെ ശത്രുക്കളാണെന്നായിരുന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു തെളിവു നല്‍കിയാല്‍ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ തയാറാണ്. ഭീകര നീക്കങ്ങള്‍ പാക്കിസ്ഥാന്റെ താല്‍പര്യത്തിനു വിരുദ്ധമാണെന്നു പറഞ്ഞ ഇമ്രാന്‍ ഇന്ത്യയെ വിഷയം ചര്‍ച്ച ചെയ്യാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു.ഒരു മാധ്യമത്തിലൂടെ ഇതാദ്യമായല്ല മസൂദ് അസ്ഹര്‍ ഇന്ത്യയെ വിമര്‍ശിക്കുന്നത്. പുല്‍വാമ ഭീകരാക്രമണം എങ്ങനെയാണ് നടത്തിയതെന്ന കാര്യവും മസൂദ് അസ്ഹര്‍ വാരികയിലൂടെ എഴുതിയിരുന്നു. മസൂദ് അസ്ഹറിന്റെ സഹോദരനായ ജയ്ഷ് കമാന്‍ഡര്‍ അബ്ദുല്‍ റൗഫ് അസ്ഗറിന്റെ സന്ദേശങ്ങളും അല്‍ ക്വലാമില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

2002ലാണ് പാക്കിസ്ഥാനില്‍ ജയ്‌ഷെ മുഹമ്മദിനെ നിരോധിച്ചത്. പക്ഷേ പാക്ക് മണ്ണില്‍ വന്‍തോതില്‍ ജയ്ഷ് ഭീകരക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു വിവരം.അതേസമയം ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ എഫ്16 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചുവെന്നതിനു തെളിവായി ഇന്ത്യ ഹാജരാക്കിയ മിസൈല്‍ തായ്‌വാന്റെതാണെന്ന പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തള്ളി തായ് വ്യോമസേനയും രംഗത്തെത്തി എന്നാല്‍ ഇന്ത്യക്കെതിരെ എഫ് 16 ഉപയോഗിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാക്കിസ്ഥാന്‍. പോരാട്ടങ്ങള്‍ക്കായി പാക്കിസ്ഥാനു നല്‍കിയ എഫ്16 വിമാനങ്ങള്‍ ഇന്ത്യക്കെതിരെ ഉപയോഗിച്ചതു സംബന്ധിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ഈ സാഹചര്യത്തിലാണ് മിസൈല്‍ തായ്‌വാന്റെതാണെന്ന തരത്തില്‍ പാക്ക് മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്നത്അതേസമയം തെളിവായി ഇന്ത്യ ഹാജരാക്കിയ ആംറാം മിസൈല്‍ പാക്കിസ്ഥാന്റെ എഫ്16 യുദ്ധവിമാനങ്ങളില്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുമായി ഉണ്ടാക്കിയ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചുവെന്നു തെളിഞ്ഞാല്‍ തുടര്‍ന്നുള്ള ഇടപാടുകളില്‍ അത് ഏറെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിക്കിലും തിരക്കിലുംപെട്ട്‌ നിരവധി പേർക്ക് പരുക്ക്  (25 minutes ago)

അവസരം നൽകണമെന്ന് കോടതി  (39 minutes ago)

മകളുടെ മുന്നിൽ വച്ച് അതിക്രൂര കൊലപാതകം....  (54 minutes ago)

തീര്‍ഥാടകരുടെ എണ്ണം ആറര ലക്ഷം ...  (1 hour ago)

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി  (1 hour ago)

ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (12 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (12 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (12 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (12 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (12 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (13 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (13 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (13 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (13 hours ago)

Malayali Vartha Recommends