Widgets Magazine
03
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

ബൈഡന്റെ അടുത്ത അടി ചൈനയ്ക്ക്..ജപ്പാനും യുഎസും ഒറ്റക്കെട്ടായി പണിതുടങ്ങി

06 MARCH 2021 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

ബംഗളൂരുവില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: നേതാവിന്റെ മകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

പ്രണയിച്ച യുവാവുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളി: ജ്യോത്സ്യന്റെ പ്രവചനത്തില്‍ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കി

പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

കാട്ടാനകൾ അപകടത്തിൽപ്പെടുന്നത് തടയാൻ മധുക്കരയിൽ ഡ്രോൺയൂണിറ്റ് ഏർപ്പെടുത്തി തമിഴ്‌നാട് വനംവകുപ്പ്... 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രോണുകൾ കാട്ടാനകൾ വരുന്നത് 2.5 കിലോമീറ്റർ അകലെനിന്നുതന്നെ കണ്ടെത്തും

  ഇറാനിയൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീർ താഴ്വരയിൽ ഇന്ന് മൊബൈൽ ഇന്റർനെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി

ലോക ക്രമത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചൈനയെ പോലെയുള്ള രാജ്യങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ട്രംപിനെപ്പോലെ ബൈഡന് കഴിയുമോ എന്ന് അദേഹം അധികാരത്തിലേറും മുന്നേ ലോക രാജ്യങ്ങള്‍ക്കുണ്ടായിരുന്നു.. എന്നാല്‍ ട്രംപിനെ പോലെ പറച്ചില്‍ മാത്രമല്ല , പറയുന്നതിനു മുമ്പ് പ്രവര്‍ത്തിച്ചുകാണിക്കുന്ന ആളാണ് താനെന്ന് സിറിയയിലുണ്ടായ നടപടിയോടെ ലോകം കണ്ടു..

അതും സ്വന്തം അധികാരം ഉപയോഗിച്ച്... അതിന്റെ പേരില്‍ രാജ്യത്തിനകത്തുതന്നെ പ്രതിഷേധം ഉയര്‍ന്നുവെങ്കിലും, ഇത് തുടക്കമാണെന്നും ഇനിയുമുണ്ടാകും ഇതുപോലുള്ള ആക്രമങ്ങള്‍ എന്നറിയിച്ച് വിമര്‍ശകരുടെ വായടപ്പിച്ചു.

എന്തായാലും അനീതിക്കെതിരെ പോരാടുന്ന ബൈഡന്റെ അടുത്ത ലക്ഷ്യം ആര് എന്നുള്ള ചോദ്യം ചൈനയിലേയ്ക്കാണ് വിരല്‍ ചൂണ്ടപ്പെടുന്നത്, അത് എങ്ങനെയാണ് എന്ന് ചോദിച്ചാല്‍, തെക്കന്‍ ചൈനാ കടലിലെ ചൈനയുടെ ഭീഷണിക്കെതിരെ എല്ലാ മറയും നീക്കി പ്രതിരോധിക്കാനായിതന്നെ ജപ്പാന്റെ ഒരുങ്ങുമ്പോള്‍ അമേരിക്ക കൂടെയുണ്ട് എന്നുള്ള ധൈര്യമാണവര്‍ക്ക്.

അമേരിക്കയുടെ നിര്‍ദ്ദേശപ്രകാരമാണ് ജപ്പാന്‍ മേഖലയില്‍ സര്‍വ്വസന്നാഹങ്ങളൊരുക്കുന്നത്. ജപ്പാന്റെ ചെറുദ്വീപ സമൂഹത്തിന് നേരെപോലും ചൈന അധിനിവേശ ശ്രമം നടത്തുന്നതും യുഎസിന്റെയും ജപ്പാന്റെയും നീക്ക ത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. അമേരിക്കയുടേയും ജപ്പാന്റേയും പ്രതിരോധ വിദേശകാര്യ രംഗത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ചൈനയ്‌ക്കെതിനെ നടപടി സ്വീകരിക്കാന്‍ സുപ്രധാന ചര്‍ച്ചകളാണ് നടത്തിയത്.

 അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധിയും ജപ്പാന്റേയും ദക്ഷിണ കൊറിയയുടേയും വിഷയത്തില്‍ പങ്കാളിത്തമുള്ള മാര്‍ക് ക്നാപ്പറും കിഴക്കന്‍ ഏഷ്യയുടെ ചുമതലയുള്ള പ്രതിരോധ വകുപ്പ് അസി. സെക്രട്ടറി മ്യാരി ബേത് മോര്‍ഗനുമാണ് ജപ്പാനുമായി ചര്‍ച്ച നടത്തിയത്. വീഡിയോ കോണ്‍ഫറന്‍സില്‍ ജപ്പാന്റെ വിദേശകാര്യവകുപ്പിലെ പ്രതിരോധ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ താരോ യമാട്ടോയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പെസഫിക് സമുദ്രമേഖലയില്‍ കൂടുതല്‍ മേധാവിത്വത്തിനുള്ള ഒരുക്കമാണ് ചൈന നടത്തുന്നത്. ചൈനാ കടലില്‍ വന്‍ പ്രതിരോധം തീര്‍ക്കാനാണ് ജപ്പാന്റെ ശ്രമം. അമേരിക്ക-ജപ്പാന്‍ ഉന്നത തല പ്രതിരോധവിദഗ്ധര്‍ ചൈനയുടെ വിഷയം മാത്രം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളാണ് നടത്തിയത്. ചൈനയുടെ കോസ്റ്റ് ഗാര്‍ഡ് സുരക്ഷാ നിയമത്തിനെതിരെ ചൈനാ കടലിലും പെസഫിക്കിലും സംയുക്ത നീക്കത്തിനാണ് അമേരിക്ക ജപ്പാന്റെ സഹായം തേടിയത്.

പെസഫിക് മേഖലയില്‍ സ്വതന്ത്ര വ്യാപാര നീക്കം സാദ്ധ്യമാകണം. കപ്പലുകള്‍ക്ക് സുഗമമായ പാത ഒരുക്കണം. പെസഫിക്കിലേയും ചൈനാ കടലിലേയും ചെറു രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കപ്പെടണം. എന്നീ വിഷയങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അമേരിക്ക ക്വാഡ് സഖ്യത്തിനും രൂപം നല്‍കിയത്.

ഇതിനിടെ ചൈനാ കടലില്‍ തായ്വാനും, ജപ്പാനും വിയറ്റ്നാമിനും ഇന്തോനേഷ്യയ്ക്കും വെല്ലുവിളിയായിട്ടാണ് ചൈന തീരരക്ഷാ സേനാ നിയമം പുതുക്കിയത്. ഇതനു സരിച്ച് നാവിക സേനയ്ക്ക് തുല്യമായ പദവിയും കപ്പലുകളും ആയുധങ്ങളും സജ്ജീകരിച്ചാണ് തീരരക്ഷാ സേനയെ ബീജിംഗ് ശാക്തീകരിച്ചത്.  

   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എസ്എല്‍സി പരീക്ഷയുടെ തയാറെടുപ്പുകള്‍ പൂര്‍ത്തിയായി  (13 hours ago)

എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കുമെന്ന് ട്രംപ്  (13 hours ago)

പ്രവാസികള്‍ക്ക് ഒമാന്‍ വഴി നാട്ടിലെത്താം; ഷാര്‍ജയില്‍ നിന്ന് മസ്‌കറ്റിലേക്ക് ബസ് സര്‍വീസ്  (13 hours ago)

ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന കല്യാണമരം റിലീസിന്  (13 hours ago)

വടിവേലു നായകനാകുന്ന ഏ.ബി. ബിനിലിന്റെ തമിഴ് ചിത്രം പോര്‍മുഖം  (13 hours ago)

യുഎസ്ഇസ്രയേല്‍ ആക്രമണത്തില്‍ ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു  (14 hours ago)

ഇറാന്‍ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു  (14 hours ago)

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നടന്‍ മമ്മൂട്ടി  (14 hours ago)

ആറ്റുകാല്‍ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍  (15 hours ago)

കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക്  (16 hours ago)

ആറ്റുകാല്‍ പൊങ്കാല; ക്രമീകരണങ്ങളിങ്ങനെ; റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല  (16 hours ago)

ഇറാന്റെ ഔദ്യോഗിക മാധ്യമ സമുച്ചയങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം  (16 hours ago)

തനിക്ക് നേരെ ഉണ്ടായത് വെറും പ്രതിഷേധമല്ല, മറിച്ച് കൃത്യമായ പ്ലാനിംഗോടെയുള്ള ആക്രമണം: മന്ത്രി വീണാ ജോര്‍ജ്  (16 hours ago)

ബ്രിട്ടിഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യര്‍ഥന രാജ്യം അംഗീകരിച്ചതായി ബ്രിട്ടിഷ് പ്രധാനമന്ത്രി  (17 hours ago)

കുവൈത്തില്‍ യുഎസ് യുദ്ധവിമാനം തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്  (17 hours ago)

Malayali Vartha Recommends