Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

ബൈഡന്റെ അടുത്ത അടി ചൈനയ്ക്ക്..ജപ്പാനും യുഎസും ഒറ്റക്കെട്ടായി പണിതുടങ്ങി

06 MARCH 2021 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠികളുടെ വെള്ളക്കുപ്പികളിൽ മൂത്രം കലർത്തിയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു ; മൗലവിയുടെ പങ്കിനെക്കുറിച്ച് സംശയം

അയോധ്യയില്‍ ഇന്ന് പ്രധാനമന്ത്രി മോദി ധ്വജാരോഹണം നടത്തും; 8,000 ക്ഷണിതാക്കൾ പങ്കെടുക്കും ; മേഖലയില്‍ അതിജാഗ്രതാ നിർദേശം

ഉത്തരാഖണ്ഡിൽ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം... 13 പേർക്ക് പരുക്ക്

അമ്മ എന്നെ ഉപേക്ഷിച്ചു എങ്കിലും ഞാൻ അവരെ സ്നേഹിക്കുന്നു മലയാളി ബാലൻ തുറന്ന് പറയുന്നു ; ഐസിസിൽ ചേരാൻ പ്രേരിപ്പിച്ച കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി

ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം എന്ന് കോൺഗ്രസ് പ്രവർത്തകർ; അനുഗ്രഹിച്ച് കാശിയിൽ നിന്നുള്ള സന്യാസിമാർ ; എംഎൽഎമാർ ഡൽഹിയിൽ; കർണാടക തുറന്ന പോരിലേക്ക് ?

ലോക ക്രമത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചൈനയെ പോലെയുള്ള രാജ്യങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ട്രംപിനെപ്പോലെ ബൈഡന് കഴിയുമോ എന്ന് അദേഹം അധികാരത്തിലേറും മുന്നേ ലോക രാജ്യങ്ങള്‍ക്കുണ്ടായിരുന്നു.. എന്നാല്‍ ട്രംപിനെ പോലെ പറച്ചില്‍ മാത്രമല്ല , പറയുന്നതിനു മുമ്പ് പ്രവര്‍ത്തിച്ചുകാണിക്കുന്ന ആളാണ് താനെന്ന് സിറിയയിലുണ്ടായ നടപടിയോടെ ലോകം കണ്ടു..

അതും സ്വന്തം അധികാരം ഉപയോഗിച്ച്... അതിന്റെ പേരില്‍ രാജ്യത്തിനകത്തുതന്നെ പ്രതിഷേധം ഉയര്‍ന്നുവെങ്കിലും, ഇത് തുടക്കമാണെന്നും ഇനിയുമുണ്ടാകും ഇതുപോലുള്ള ആക്രമങ്ങള്‍ എന്നറിയിച്ച് വിമര്‍ശകരുടെ വായടപ്പിച്ചു.

എന്തായാലും അനീതിക്കെതിരെ പോരാടുന്ന ബൈഡന്റെ അടുത്ത ലക്ഷ്യം ആര് എന്നുള്ള ചോദ്യം ചൈനയിലേയ്ക്കാണ് വിരല്‍ ചൂണ്ടപ്പെടുന്നത്, അത് എങ്ങനെയാണ് എന്ന് ചോദിച്ചാല്‍, തെക്കന്‍ ചൈനാ കടലിലെ ചൈനയുടെ ഭീഷണിക്കെതിരെ എല്ലാ മറയും നീക്കി പ്രതിരോധിക്കാനായിതന്നെ ജപ്പാന്റെ ഒരുങ്ങുമ്പോള്‍ അമേരിക്ക കൂടെയുണ്ട് എന്നുള്ള ധൈര്യമാണവര്‍ക്ക്.

അമേരിക്കയുടെ നിര്‍ദ്ദേശപ്രകാരമാണ് ജപ്പാന്‍ മേഖലയില്‍ സര്‍വ്വസന്നാഹങ്ങളൊരുക്കുന്നത്. ജപ്പാന്റെ ചെറുദ്വീപ സമൂഹത്തിന് നേരെപോലും ചൈന അധിനിവേശ ശ്രമം നടത്തുന്നതും യുഎസിന്റെയും ജപ്പാന്റെയും നീക്ക ത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. അമേരിക്കയുടേയും ജപ്പാന്റേയും പ്രതിരോധ വിദേശകാര്യ രംഗത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ചൈനയ്‌ക്കെതിനെ നടപടി സ്വീകരിക്കാന്‍ സുപ്രധാന ചര്‍ച്ചകളാണ് നടത്തിയത്.

 അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധിയും ജപ്പാന്റേയും ദക്ഷിണ കൊറിയയുടേയും വിഷയത്തില്‍ പങ്കാളിത്തമുള്ള മാര്‍ക് ക്നാപ്പറും കിഴക്കന്‍ ഏഷ്യയുടെ ചുമതലയുള്ള പ്രതിരോധ വകുപ്പ് അസി. സെക്രട്ടറി മ്യാരി ബേത് മോര്‍ഗനുമാണ് ജപ്പാനുമായി ചര്‍ച്ച നടത്തിയത്. വീഡിയോ കോണ്‍ഫറന്‍സില്‍ ജപ്പാന്റെ വിദേശകാര്യവകുപ്പിലെ പ്രതിരോധ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ താരോ യമാട്ടോയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പെസഫിക് സമുദ്രമേഖലയില്‍ കൂടുതല്‍ മേധാവിത്വത്തിനുള്ള ഒരുക്കമാണ് ചൈന നടത്തുന്നത്. ചൈനാ കടലില്‍ വന്‍ പ്രതിരോധം തീര്‍ക്കാനാണ് ജപ്പാന്റെ ശ്രമം. അമേരിക്ക-ജപ്പാന്‍ ഉന്നത തല പ്രതിരോധവിദഗ്ധര്‍ ചൈനയുടെ വിഷയം മാത്രം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളാണ് നടത്തിയത്. ചൈനയുടെ കോസ്റ്റ് ഗാര്‍ഡ് സുരക്ഷാ നിയമത്തിനെതിരെ ചൈനാ കടലിലും പെസഫിക്കിലും സംയുക്ത നീക്കത്തിനാണ് അമേരിക്ക ജപ്പാന്റെ സഹായം തേടിയത്.

പെസഫിക് മേഖലയില്‍ സ്വതന്ത്ര വ്യാപാര നീക്കം സാദ്ധ്യമാകണം. കപ്പലുകള്‍ക്ക് സുഗമമായ പാത ഒരുക്കണം. പെസഫിക്കിലേയും ചൈനാ കടലിലേയും ചെറു രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കപ്പെടണം. എന്നീ വിഷയങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അമേരിക്ക ക്വാഡ് സഖ്യത്തിനും രൂപം നല്‍കിയത്.

ഇതിനിടെ ചൈനാ കടലില്‍ തായ്വാനും, ജപ്പാനും വിയറ്റ്നാമിനും ഇന്തോനേഷ്യയ്ക്കും വെല്ലുവിളിയായിട്ടാണ് ചൈന തീരരക്ഷാ സേനാ നിയമം പുതുക്കിയത്. ഇതനു സരിച്ച് നാവിക സേനയ്ക്ക് തുല്യമായ പദവിയും കപ്പലുകളും ആയുധങ്ങളും സജ്ജീകരിച്ചാണ് തീരരക്ഷാ സേനയെ ബീജിംഗ് ശാക്തീകരിച്ചത്.  

   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികൾ തമ്മിലുള്ള ഐക്യവും സ്നേഹവും വർദ്ധിക്കും. അനുകൂലമായ ഒരു ദിനം  (10 minutes ago)

പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്  (34 minutes ago)

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (1 hour ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (1 hour ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (1 hour ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (2 hours ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (2 hours ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (2 hours ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (2 hours ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (2 hours ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (2 hours ago)

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്  (2 hours ago)

കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച...  (2 hours ago)

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം കർണാടക തുറന്ന പോരിലേക്ക് ?  (2 hours ago)

Malayali Vartha Recommends