Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ചൈനയില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോയ കപ്പല്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ മുംബയില്‍ തടഞ്ഞു

02 MARCH 2024 07:47 PM IST
മലയാളി വാര്‍ത്ത

ചൈനയില്‍ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന മാള്‍ട്ടയുടെ പതാകയുള്ള ചരക്കു കപ്പല്‍ മുംബൈയില്‍ നിന്നും പിടിച്ചെടുത്ത് ഇന്ത്യന്‍ സുരക്ഷാ സേന. ആണവ, ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സാമഗ്രികളുമായാണ് കപ്പല്‍ പിടിച്ചെടുത്തത്. പാകിസ്ഥാന്റെ ആണവായുധ പദ്ധതിയ്ക്ക് ഉപയോഗിക്കാന്‍ സാദ്ധ്യതയുള്ള വസ്തുക്കള്‍ കടത്തുന്നുവെന്ന സംശയത്തെ തുടര്‍ന്നാണിത്. മുംബൈയിലെ നവഷേവാ തുറമുഖത്താണ് കപ്പല്‍ തടഞ്ഞത്. ജനുവരി 23ന് നടന്ന സംഭവം ഇന്നാണ് അധികൃതര്‍ പുറത്തുവിട്ടത്.

വിശദമായ പരിശോധനയില്‍ ഇറ്റാലിയന്‍ നിര്‍മ്മിത കംപ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്‍ട്രോള്‍ (സിഎന്‍സി) മെഷീന്‍ കറാച്ചിയിലേക്ക് കടത്തുന്നതായി കണ്ടെത്തി. കംപ്യൂട്ടര്‍ അധിഷ്ഠിതമായി ആണവായുധങ്ങളും മിസൈലുകളും നിയന്ത്രിക്കാനാവാം ഇവ പാകിസ്ഥാനിലേക്ക് കൊണ്ടു പോകുന്നതെന്നാണ് ലഭിക്കുന്ന വിവരം. (ഡിആര്‍ഡിഒ) ഒരു സംഘം കംപ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്‍ട്രോള്‍ (സിഎന്‍സി) മെഷീന്‍ ഉള്‍പ്പെടെയുള്ള ചരക്ക് പരിശോധിച്ചതായും പാക്കിസ്ഥാന്റെ ആണവ പദ്ധതിയില്‍ അതിന്റെ സാധ്യതകള്‍ സ്ഥിരീകരിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യൂറോപ്പില്‍ നിന്നും യുഎസ്സില്‍ നിന്നും നിയന്ത്രിയ വസ്തുക്കള്‍ സ്വന്തമാക്കി, അവയെ തിരിച്ചറിയാതിരിക്കാനായി പാകിസ്ഥാന്‍ ചൈനയെ ഒരു മാര്‍ഗമായി ഉപയോഗിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് പരിശോധനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിപ്പോര്‍ട്ട് അനുസരിച്ച്, ലോഡിംഗ് ബില്ലുകള്‍ പോലുള്ള രേഖകളില്‍ അയച്ചയാള്‍ 'ഷാങ്ഹായ് ജെഎക്‌സ്ഇ ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് കോ ലിമിറ്റഡ്' ആണെന്നും റിസീവര്‍ സിയാല്‍കോട്ടിലെ 'പാകിസ്ഥാന്‍ വിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ്' ആണെന്നും സൂചിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നിരുന്നാലും, കൂടുതല്‍ അന്വേഷണത്തില്‍, 22,180 കിലോഗ്രാം ചരക്ക് യഥാര്‍ത്ഥത്തില്‍ തായ്വാന്‍ മൈനിംഗ് ഇംപോര്‍ട്ട് ആന്‍ഡ് എക്സ്പോര്‍ട്ട് കോ ലിമിറ്റഡാണ് അയച്ചതെന്നും പാകിസ്ഥാനിലെ കോസ്മോസ് എഞ്ചിനീയറിങ്ങിന് ഉദ്ദേശിച്ചുള്ളതാണെന്നും സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (1 hour ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (1 hour ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (1 hour ago)

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി  (1 hour ago)

തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും  (1 hour ago)

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കളക്ടര്‍  (2 hours ago)

സംസ്ഥാനത്ത് കൊടും ചൂട് ; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി  (2 hours ago)

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (3 hours ago)

വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍  (4 hours ago)

വാഹന കള്ളക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്  (4 hours ago)

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (6 hours ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (7 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (9 hours ago)

Malayali Vartha Recommends