Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

മകളുടെ പ്രണയത്തെ എതിര്‍ത്ത പിതാവിനെ മകളും മാതാവും ചേര്‍ന്ന് കൊലപ്പെടുത്തി

11 JUNE 2016 10:01 AM IST
മലയാളി വാര്‍ത്ത.

പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ എതിര് നിന്ന പിതാവിനെ മാതാവിന്റെ സഹായത്തോടെ പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. വാടക കൊലയാളികളെ ഉപയോഗിച്ചാണ് കൊലനടത്തിയത്. 18 കാരിയായ ഒന്നാം വര്‍ഷ ബിഎസ് സി കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനി മഹാലക്ഷ്മിയും 19 കാരന്‍ കാമുകന്‍ എസ് സതീഷും ചേര്‍ന്നാണ് പിതാവിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്. മാതാവ് പരിമളത്തിന്റെ പിന്തുണയും കൃത്യത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.

മെയ് 23 ന് പെണ്‍കുട്ടിയുടെ പിതാവ് പി നാഗരാജനെ(60) രക്തത്തില്‍ കുളിച്ച നിലയില്‍ നാഗമത്തിനടുത്ത് കപ്പലന്‍കാരിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവം കൊലപാതകമായിരുന്നെന്ന് മനസിലാക്കിയ പോലീസ് തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തു വന്നത്. കേസില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ ഉള്‍പ്പെടെ നാലുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. എല്ലാവരും കോടതിയില്‍ കീഴടങ്ങിയിട്ടുണ്ട്. മാതാവ് പരിമളം ഇപ്പോഴും ഒളിവിലാണ്.

സതീഷിനെയും മഹാലക്ഷ്മിയെയും ജൂണ്‍ 17 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. മഹാലക്ഷ്മിയെ കോയമ്ബത്തൂര്‍ ജയിലിലും സതീഷിനെ പൊള്ളാച്ചി ജയിലിലുമാണ് പാര്‍പ്പിച്ചിട്ടുള്ളത്. കോയമ്ബത്തൂര്‍ നഗരത്തില്‍ ഡൈ ജോലികള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ടി രാസവസ്തുക്കള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന കമ്ബനി ഉടമയായ നാഗരാജ് ചൊക്കമ്ബുതൂര്‍ സ്വദേശിയാണ്. തന്റെ മഹാലക്ഷ്മി കെമിക്കല്‍സ് എന്ന സ്ഥാപനം ഇയാള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത് മകളുടെ പേരിലാണ്.

പഠനം ഉപേക്ഷിച്ച് ജോലിയൊന്നുമില്ലാതെ നടക്കുന്ന സതീഷുമായുള്ള മകളുടെ ബന്ധത്തെ പിതാവ് എതിര്‍ത്തതാണ് കൊലക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. മകള്‍ സതീഷ് എന്നൊരു യുവാവുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നാഗരാജന്‍ ഭാര്യയായ പരിമളവുമായും മകള്‍ മഹാലക്ഷ്മിയുമായും വഴക്കുണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് മഹാലക്ഷ്മിയും പരിമളവും വീട് വിട്ടിറങ്ങിപോവുകയും പിന്നീട് സതീഷിന്റെ സഹായത്തോടെയാണ് ഇരുവരും കഴിഞ്ഞിരുന്നത്.

ദിവസങ്ങള്‍ക്കു ശേഷം മകന്‍ വിഘ്‌നേഷിന് അപകടം പറ്റിയതിനെ തുടര്‍ന്ന് അയാളെ ശുശ്രൂഷിക്കാന്‍ രണ്ടുപേരും വീട്ടില്‍ തിരിച്ചെത്തി. വീട്ടിലെത്തിയ പരിമളം വസ്തു വകകളും ബിസിനസും മകളുടെ പേരില്‍ എഴുതി വെയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനെ എതിര്‍ത്ത നാഗരാജിനെ ഇല്ലാതാക്കാന്‍ മഹാലക്ഷ്മിയും പരിമളവും ചേര്‍ന്ന് തീരുമാനമെടുത്തു. ഒന്നര ലക്ഷം രൂപ കൊടുത്താല്‍ സതീഷും സുഹൃത്തുക്കളും ചേര്‍ന്ന് പിതാവിനെ ഇല്ലാതാക്കിക്കൊള്ളുമെന്ന് മഹാലക്ഷ്മി അറിയിച്ചതിനെ തുടര്‍ന്ന് പരിമളം അനുവാദം നല്‍കുകയായിരുന്നു.

മെയ് 23 ന് നാഗമത്തിനടുത്ത് കപ്പലാന്‍കാരി ഗ്രാമത്തിലുള്ള തന്റെ ഫാം നോക്കാന്‍ പോയ നാഗരാജിന്റെ നീക്കങ്ങള്‍ മഹാലക്ഷ്മി വഴി മനസിലാക്കിയ സതീഷും സുഹൃത്തുക്കളും ചേര്‍ന്ന് നാഗരാജനെ കുത്തിക്കൊല്ലുകയായിരുന്നു. 17 മുറിവുകളാണ് നാഗരാജിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. സതീഷിന്റെ സുഹൃത്തുക്കളും ഒത്തക്കല്‍ മണ്ഡപം സ്വദേശികളുമായ സി കൃഷ്ണകുമാര്‍ (19 ), സി സന്തോഷ് കുമാര്‍ (19), കെ ശശികുമാര്‍ (22) മലുമിച്ചംപട്ടി സ്വദേശി എം കമലക്കണ്ണന്‍ (21) എന്നിവരാണ് കൂട്ടു പ്രതികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (2 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (2 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (2 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (3 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (3 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (3 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (5 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (5 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (5 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends