Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ സ്വന്തം വിജിലന്‍സിനെ കൊണ്ട് അന്വേഷിച്ച് തടിതപ്പുന്ന സ്ഥിരം ശൈലിയാണുള്ളത്. നിര്‍മ്മിത ബുദ്ധി ക്യാമറ സ്ഥാപിച്ച കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്

26 APRIL 2023 07:57 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

സിപിഎം കേരള ഘടകവും പിണറായി സര്‍ക്കാരും കേരളത്തില്‍ നടത്തുന്ന എല്ലാ വികസന പദ്ധതികളുടെ പിന്നിലും വ്യക്തമായ അഴിമതി ലക്ഷ്യമുണ്ടെന്ന വിവരങ്ങളാണ് കുറച്ചു കാലമായി കേരളം ചര്‍ച്ച ചെയ്യുന്നത്. അതായത് ഏത് പദ്ധതിയായാലും കണ്‍സള്‍ട്ടന്‍സിയായാലും അതിന്റെ പിന്നില്‍ അഴിമതി വ്യക്തമാണ്. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ സ്വന്തം വിജിലന്‍സിനെ കൊണ്ട്  അന്വേഷിച്ച് തടിതപ്പുന്ന സ്ഥിരം ശൈലിയാണുള്ളത്. നിര്‍മ്മിത ബുദ്ധി ക്യാമറ സ്ഥാപിച്ച കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. എന്നാല്‍ ഈ അഴിമതി പണം ഉപയോഗിച്ചാണ് ഡെല്‍ഹിയിലെ എകെജി ഭവന്‍ പ്രവര്‍ത്തിക്കുന്നതും നേതാക്കള്‍ ജീവിക്കുന്നതെന്നുമുള്ള വിവരങ്ങളും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

നാല്പത്തി നാല് എംപി മാരും രണ്ട് സംസ്ഥാനങ്ങളില്‍ ഭരണവുമുണ്ടായിരുന്ന പാര്‍ട്ടി ഇപ്പോള്‍ മൂന്ന് എംപിമാരിലും , ഒരു സംസ്ഥാനത്തുമായി ഒതുങ്ങിയിരിക്കുന്നു. സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസ് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ പണം തന്നെ വേണം. നാട്ടിലിറങ്ങി പിരിക്കാന്‍ പറ്റിയ സ്ഥലം കേരളം മാത്രമേയുള്ളൂ. കേന്ദ്രസര്‍ക്കാരാണെങ്കില്‍ ഭരണത്തിന്റെ ഏഴയലത്ത് അടുപ്പിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംവിധാനം പ്രവര്‍ത്തിക്കണമെങ്കിലോ, തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കണമെങ്കിലോ ധാരാളം ചിലവുണ്ട്. കേരള ജനതയില്‍ നിന്ന് പരമാവധി പിഴിഞ്ഞെടുക്കുന്ന തുക ഇവിടെ തന്നെ സഖാക്കള്‍ വീതം വെച്ചെടുക്കുകയാണ്.

എന്നാല്‍ അത് ഭരണ സംവിധാനത്തെ ഉപയോഗപ്പെടുത്തി എങ്ങനെ സമ്പാദിക്കാം എന്ന ചിന്തയില്‍ നിന്നാണ് എ.ഐ ക്യാമറ സംവിധാനം പിറന്നത്. വര്‍ഷങ്ങളോളം ക്യാമറ പിരിച്ചെടുക്കുന്ന പിഴ തുകയില്‍ നല്ലൊരു പങ്കും കേന്ദ്ര ആസ്ഥാനത്ത് കിട്ടി കൊണ്ടിരിക്കും. ജനങ്ങളുടെ കണ്ണില്‍ ഗതാഗത നിയമലംഘനത്തിന് പിഴ അടയ്ക്കുന്നുവെന്നുമാത്രമേ തോന്നുകയുള്ളൂ. മോട്ടോര്‍ വാഹനവകുപ്പിനോ, സര്‍ക്കാരിനോ ഗതാഗത നിയമലംഘനങ്ങളില്‍ യാതൊരു റോളുമില്ല. പകരം എല്ലാം നിയന്ത്രിക്കുന്നത് പിണറായി രംഗത്തിറക്കിയിട്ടുള്ള ഈ കമ്പനികളാണ് .സര്‍ക്കാരിന് വര്‍ഷം 424 കോടി രൂപ ലഭിക്കുകയും ചെയ്യും. പോളിറ്റ് ബ്യൂറോയും കേന്ദ്ര നേതാക്കളും ജനങ്ങളെ കൊള്ളയടിക്കുന്ന പണത്തിന്റെ വിഹിതം പറ്റി സുഖമായി ജീവിക്കുന്ന സാഹചര്യത്തിലേയക്കാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്.

പ്രതിപക്ഷം ആരോപണം ഉന്നയിച്ച് ഭരണപക്ഷത്തെ ആക്രമിക്കുന്നുവെന്ന തോന്നലാണ് എ.ഐ ക്യാമറയുടെ കാര്യത്തില്‍ ആദ്യഘട്ടത്തിലുണ്ടായത്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ഫയലുകളെല്ലാം ശരിയാക്കിയ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശുഷ്‌കാന്തിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നപ്പോഴാണ് അഴിമതിയുടെ നാറിയ കഥകള്‍ തെളിവുകളുടെ രൂപത്തില്‍ എത്തയത്.232.25 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരില്‍ നിന്നും കരാര്‍ ഏറ്റെടുത്തത് കെല്‍ട്രോണാണ്.

എന്നാല്‍ രണ്ടു കമ്പനികള്‍ക്ക് ഉപകരാര്‍ നല്കിയതാകട്ടെ 82.87 രൂപയക്ക്ും .ഈ തുകയ്ക്ക് മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കാനുള്ള ചുമതലയാണ് രണ്ടു കമ്പനികളും ഏറ്റെടുത്തത്.നിര്‍മ്മിതബുദ്ധി ക്യാമറയ്ക്ക് കെല്‍ട്രോണ്‍ വിലയിട്ടത് നാലുലക്ഷം രൂപയാണ്.എന്നാല്‍ 1,23,445 രൂപ വിലയുള്ള ക്യാമറകളാണ് വാങ്ങിയതെന്നാണ് രേഖകള്‍ കാണിക്കുന്നത്. 82.87 കോടി രൂപ മാത്രം ചിലവായ പദ്ധതിയ്ക്ക് 232.25 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത് . മൊത്തത്തില്‍ 149.25 കോടി രൂപയാണ് അഴിമതിയിലൂടെ കിട്ടുന്ന ലാഭം.

എ.ഐ ക്യാമറ വിഷയത്തില്‍ സിപിഎം സഖാക്കളും നേതാക്കളും തികഞ്ഞ മൗനത്തിലാണ്. നേതാക്കളാരും വിഷയത്തില്‍ ഇടപെട്ട് സംസാരിക്കരുതെന്ന് സെക്രട്ടറി എം.വി.ഗോവിന്ദന്‍ കര്‍ശന നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്. ആരോപണങ്ങളെല്ലാം പ്രതിപക്ഷം ഉന്നയിക്കുന്നതാണെന്ന് പതിവ് പല്ലവി ആവര്‍ത്തിക്കുകയും ചെയ്യുന്നു. ലൈഫ് മിഷന്‍ കോഴക്കേസ്, സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത്.ബിരിയാണി ചെമ്പ്, കെ.ഫോണ്‍ വിവാദം ഇപ്പോഴിതാ ക്യാമറ അഴിമതിയും പുറത്തു വന്നിരിക്കുന്നു.

ഇത്രയും രൂക്ഷമായ അഴിമതി ആരോപണങ്ങള്‍ പുറത്തു വന്നിട്ടും കമായെന്നൊരക്ഷരം മിണ്ടാത്ത സിപിഎം കേന്ദ്ര നേതാക്കളെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കേരളത്തിന്റെ ദയാദാക്ഷിണ്യത്തില്‍ കഴിയുന്നവരാണ് കേന്ദ്ര നേതാക്കളെന്ന പരിഹാസവും ഉയരുന്നുണ്ട്. വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ ഉള്‍പ്പടെ കൂടി ഭരണത്തില്‍ നിരന്തരം ഇടപെട്ടിരുന്ന പോളിറ്റ് ബ്യൂറോയെ മഷിയിട്ടു നോക്കിയാല്‍ പോലും കാണാനില്ലെന്ന കമന്റുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

എല്ലാംകൂടി ഒത്തു വായിക്കുമ്പോള്‍ കേരളത്തിലെ സഖാക്കളുടെ അധ്വാനം ഡെല്‍ഹി എകെജി ഭവന്‍ പ്രവര്‍ത്തനത്തിനാണോയെന്ന സംശയം സ്വാഭാവികമാണ്. എന്തായാലും കേരളത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന കേന്ദ്ര നേതാക്കളുടെ അവസ്ഥ പരിതാപകരം തന്നെയാണ്. കേരളത്തില്‍ പിണറായി വിജയന്റെയും കൂട്ടരുടെയും ഇഷ്ടത്തിന് വിട്ടിരിക്കുന്നതിന് പിന്നിലും സാമ്പത്തിക താല്പര്യം തന്നെയെന്ന് പറയാം. പോളിറ്റ് ബ്യൂറോ കൂടുമ്പോള്‍ പോലും കേരള വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാറില്ലെന്നെതും ശ്ര്‌ദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (2 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (3 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (3 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (3 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (4 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (7 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (7 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (7 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (7 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (8 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (8 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (8 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends