Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

സ്പിംഗ്ളര്‍ ഇടപാടിൽ പ്രതിപക്ഷം ലക്ഷ്യമിടുന്നത് സർക്കാർ പ്രമുഖന്റെ ഉറ്റ ബന്ധുവിനെയായതിനാൽ കരാർ റദ്ദാക്കാൻ ആലോചിച്ച് മുഖ്യമന്ത്രി! ഒരു വിദേശ പത്രത്തിൽ മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് ലേഖനം പ്രസിദ്ധികരിച്ചതിന് പിന്നിൽ ആരോപണ വിധേയമായ കമ്പനിയാണെന്നും സൂചന

17 APRIL 2020 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സ്പിംഗ്ളര്‍ ഇടപാടിൽ പ്രതിപക്ഷം ലക്ഷ്യമിടുന്നത് സർക്കാർ പ്രമുഖന്റെ ഉറ്റ ബന്ധുവിനെയായതിനാൽ കരാർ റദ്ദാക്കാൻ മുഖ്യമന്ത്രി ആലോചിക്കുന്നു.

ഒരു വിദേശ പത്രത്തിൽ മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് ലേഖനം പ്രസിദ്ധികരിച്ചതിന് പിന്നിൽ ആരോപണ വിധേയമായ കമ്പനിയാണെന്നും സൂചനയുണ്ട്.

മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ വിശദാംശങ്ങൾ സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തേടിയിട്ടുണ്ട്. ഡാറ്റാ കച്ചവടം സി പി എമ്മിനെ സംബന്ധിച്ച് ചെറിയൊരു കുറ്റമല്ല.

സി പി എമ്മിലെ പല നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും സർക്കാരിനെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് കൂടുതൽ വിവാദങ്ങളുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത് .

ദിവസേനെയുള്ള പത്ര സമ്മേളനം നിർത്താൻ മുഖ്യമന്ത്രി തീരുമാനിച്ചതും വിവാദങ്ങൾക്ക് ഇടം കെടുക്കാതിരിക്കാൻ വേണ്ടിയാണ്. ഉച്ചസ്ഥായിയിൽ നിന്ന മുഖ്യമന്ത്രിയുടെ ഇമേജാണ് ഒരു ആരോപണത്തോടെ ഇടിഞ്ഞത്.

മുഖ്യമന്ത്രി ഭരണഘടനാ ലംഘനം നടത്തിയെന്നു വരെ പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വിദേശ പി.ആര്‍ കമ്പനിക്ക് കൈമാറിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് ആരോപണം .ഒപ്പം മുഖ്യമന്ത്രി തന്റെ പ്രിയപ്പെട്ടവർക്കായി ചില വിട്ടു വീഴ്ചകൾക്ക് തയ്യാറായെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇത് അവർ തെളിച്ച് പറയുന്നില്ലെന്ന് മാത്രമേയുള്ളു. ആരോപണം ഉന്നയിച്ചവർക്കും ആരോപണ വിധേയർക്കും ഇക്കാര്യം അറിയാം.

എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിശദീകരണം മറ്റൊന്നാണ്. പ്രവാസിയായ ഒരാൾ സർക്കാരിന് സൗജന്യ സേവനം നൽകാമെന്നു പറഞ്ഞ് രംഗത്തെത്തി. പൊതുമേഖലാ സ്ഥാപനമായ സി.ഡിറ്റിന് ഇതിന്റെ സാങ്കേതിക വിദ്യ ലഭ്യമല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് സൗജന്യ സേവനം നൽകാമെന്ന് വാഗ്ദാനം ചെയ്തയാൾക്ക് അനുമതി നൽകിയത്. എന്നാൽ ഇത്തരമൊരു നീക്കം നടത്തുന്നതിന് മുമ്പ് പ്രസ്തുത കമ്പനിയുടെ പ്രവർത്തന പാരമ്പര്യം പരിശോധിച്ചില്ല. എന്നാൽ ഈ വാദം പ്രതിപക്ഷം തള്ളി.

കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഇത്ര സുതാര്യമല്ലാത്ത പ്രവര്‍ത്തി ചെയ്യുന്നതെന്നാണ് ആരോപണം. തന്‍റെയും സി.പി.എമ്മിന്‍റെയും പി.ആര്‍ വര്‍ക്ക് ചെയ്യാന്‍ സ്പിംഗ്ളറിന് പകരം നല്‍കിയത് കേരളത്തിലെ ജനങ്ങളുടെ ഡാറ്റയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സുപ്രധാന തീരുമാനമെടുക്കുമ്പോള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യണമെന്ന കീഴ്വഴക്കം മുഖ്യമന്ത്രി പാലിച്ചില്ല. ഇതേക്കുറിച്ച് മന്ത്രിമാരോടോ വകുപ്പുതലവന്മാരോടോ ആലോചിച്ചില്ല. നിയമസഭയില്‍ പ്രസ്താവന നടത്തുകയോ എംഎല്‍എമാരുടെ അഭിപ്രായം തേടുകയോ ചെയ്തില്ല. അതിനര്‍ത്ഥം ഇതില്‍ നഗ്നമായ അഴിമതി നടന്നു എന്നാണ്.

കേരളത്തെ മുഖ്യമന്ത്രി വിറ്റു എന്ന ആരോപണം മുഖ്യമന്ത്രിക്ക് താങ്ങാനായില്ല. കോവിഡിന്‍റെ മറവില്‍ നടത്തിയ ഈ കച്ചവടം പിടിക്കപ്പെട്ടതോടെ വിവാദം വഴിതിരിച്ചു വിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കെ.എം. ഷാജിക്കെതിരായ ആരോപണം ഇതിന്റെ ഭാഗമാണെന്ന് പ്രതിപക്ഷം കരുതുന്നു.

ചില നേരങ്ങളിൽ മൗനമാണ് നല്ലതെന്ന് മുഖ്യമന്ത്രി തീരുമാനിച്ചതും അതു കൊണ്ടാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി  (10 minutes ago)

കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...  (21 minutes ago)

കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍  (28 minutes ago)

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു  (31 minutes ago)

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...  (35 minutes ago)

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പില്‍ കൊവാക്‌സിന്‍ മികച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക്  (50 minutes ago)

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറു വരെ അവധി പ്രഖ്യാപിച്ചു  (1 hour ago)

ആര്യയെരക്ഷിക്കാന്‍ വന്നിട്ട് വെട്ടിയിട്ട് വാഴത്തണ്ടായി ചിന്ത ജെറോം;മേയറെ ആക്രമിക്കുന്ന സൈബര്‍ തെമ്മാടി കൂട്ടങ്ങളെ വെച്ചേക്കില്ലെ ചേച്ചിയുടെ ഡയലോഗിന് കിടിലന്‍ മറുപടി,ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച  (2 hours ago)

പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്വപ്‌നങ്ങളില്‍ മാത്രമാകുമോ?  (2 hours ago)

ജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം... ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് മുഖ്യമന്ത്  (2 hours ago)

യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...  (2 hours ago)

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു  (3 hours ago)

മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയയെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശം കത്തിച്ച് സിഐടിയു;കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി ഗണേഷിനെ കൈയ്യൊഴിഞ്ഞു,തൊപ്പിയും തലേക്കെട്ടുമുള്ളവരോട് പ്രകടിപ്പിക്കുന്ന വൈ  (4 hours ago)

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...  (6 hours ago)

Malayali Vartha Recommends