Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

എനിക്ക് ബര്‍ണാച്ചന്റെ കൈ എങ്കിലും കാണാന്‍ പറ്റിയിരുന്നുവെങ്കില്‍ എന്ന് കരുതിയിരുന്നു; ബര്‍ണാച്ചനെ പോലെ ഫുക്രു പലതും ചെയ്തിരുന്നു.... ദയ അശ്വതിയുടെ സംശയത്തിന് മറുപടിയുമായി മഞ്ജു പത്രോസ് രംഗത്ത്

04 OCTOBER 2022 04:35 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയുമായിരുന്നു സിനിമാ സീരിയൽ നടി മഞ്ജു പത്രോസ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മഞ്ജു. ഇപ്പോഴിതാ തന്നെ വിമര്‍ശിച്ച മറ്റൊരു ബിഗ് ബോസ് താരമായ ദയ അശ്വതിയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു പത്രോസ്. ഒരു യൂട്യൂബ് ചാനലിലൂടെയാണ് താരം പ്രതികരിച്ചത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ...

ജോലിയോ വരുമാനമോ ഇല്ലാതിരുന്ന സമയത്തായിരുന്നു ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. ഇന്ന് ചെയ്യുന്ന കാര്യങ്ങളെല്ലാം അന്നും ചെയ്യാനിഷ്ടമാണ്. പക്ഷേ, അന്നിത് ചെയ്യാന്‍ എന്റെ കൈയ്യില്‍ കാശുണ്ടായിരുന്നില്ലെന്ന് മഞ്ജു പറയുന്നു. എങ്ങനെയാണ് അഭിനയമേഖലയിലേക്ക് എത്തിപ്പെടുക എന്നത് അറിയില്ലായിരുന്നുലവെന്നും അതേസമയം, അവസരം കിട്ടുമ്പോള്‍ അത് കൃത്യമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും മഞ്ജു പറയുന്നു.

എന്റെ മകന്റെ സ്ഥാനത്ത് ആങ്ങളയുടെ മകനെപ്പോലും കാണാനാവില്ലെന്ന് നേരത്തെയൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നല്ലോ, പിന്നെങ്ങനെയാണ് ചിലര്‍ മകനായത് എന്നായിരുന്നു നേരത്തെ ദയ അശ്വതി മഞ്ജുവിനെ വിമര്‍ശിച്ചത്. ഇതിന് മഞ്ജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു... ദയ അശ്വതി ഇങ്ങനെ ചോദിക്കുന്നതിന്റെ ഒരു വീഡിയോ എനിക്ക് അയച്ചുതന്നിരുന്നു.

അവളുടെ സംശയമാണെന്നാണ് പറഞ്ഞത്. അവളുടെ കയ്യില്‍ എന്റെ നമ്പറുണ്ട്. അവള്‍ക്ക് സംശയം ഉണ്ടെങ്കില്‍ അതെന്നോട് വിളിച്ച് ചോദിച്ചാല്‍ മതിയായിരുന്നുവെന്നാണ് മഞ്ജു പറയുന്നത്. അതേസമയം, എന്റെ മകനായിട്ട് എനിക്ക് വേറെ ആരേയും കാണാനാവില്ലെന്ന് പറഞ്ഞത് ഞാന്‍ തന്നെയാണെന്നും പക്ഷെ അത് ബിഗ് ബോസിന് മുമ്പായിരുന്നുവെന്നും താരം പറയുന്നു.

പറയാനുണ്ടായ സാഹചര്യം എന്താണെന്ന് വച്ചാല്‍, എപ്പോഴും ഫോണ്‍ കോള്‍ വരും. മകളെ പോലെയാണ് പെങ്ങളെ പോലെയാണെന്ന് പറയും. നന്ദി പറഞ്ഞ് വെക്കും. പിറ്റേന്നും വിളിക്കും. എല്ലാ ദിവസവും വിളിക്കും. അതെന്തിനാണ് ദിവസവും വിളിക്കുന്നത്. ചിലപ്പോള്‍ വീഡിയോ കോള്‍ ചെയ്യും. അതെന്തിനാണ് അങ്ങനെ ചെയ്യുന്നത്. അതിനാലാണ് അങ്ങനെ പറഞ്ഞത്, എനിക്കെന്റെ ആങ്ങളെ പോലെയും മകനെ പോലെയും വേറെ ആളെ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞത്.

പിന്നെയാണ് ബിഗ് ബോസില്‍ പോകുന്നത്. അത് വേറെ തന്നൊരു സിസ്റ്റമാണ്. കൊറോണ വന്നപ്പോള്‍ പോലും നമുക്ക് വീട്ടില്‍ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാമായിരുന്നു. പക്ഷെ അതില്‍ വരെ ആളുകള്‍ക്ക് ബുദ്ധിമുട്ടായി. ഇതില്‍ നിന്നെല്ലാം തീര്‍ത്തും സങ്കീര്‍ണമായിരുന്നു ബിഗ് ബോസ് വീട്. അതുവരെയുണ്ടായിരുന്ന എന്റെ അഭിപ്രായങ്ങളൊക്കെ മാറിപ്പോയി അവിടെ വച്ച്. എനിക്ക് ബര്‍ണാച്ചന്റെ കൈ എങ്കിലും കാണാന്‍ പറ്റിയിരുന്നുവെങ്കില്‍ എന്ന് കരുതിയിരുന്നു. ഞാന്‍ കരുതിയിരുന്നത് എനിക്ക് സര്‍വൈസ് ചെയ്യാന്‍ പറ്റുമെന്നായിരുന്നു.

ഇന്നും ബര്‍ണാച്ചന്‍ സ്‌കൂളില്‍ പോയപ്പോള്‍ കരഞ്ഞു. ഇനി പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞിട്ടേ അവനേ കാണാന്‍ പറ്റൂവെന്നതാണ് സങ്കടം. ഞാന്‍ ഇവിടേക്ക് വന്നതാണ്. ഇതിന്റെ നൂറിരട്ടിയാണ് ഞാന്‍ ബിഗ് ബോസ് വീട്ടില്‍ അനുഭവിച്ചത്. അവിടെ വച്ചിട്ടാണ് ഫുക്രുവിനെ കാണുന്നത്. ആ സ്ഥലം ഫില്‍ ചെയ്യാന്‍ ഫുക്രു എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ബര്‍ണാച്ചന്‍ എന്ന ടീ മഞ്ജു പത്രോസെ എന്നൊക്കെ വിളിക്കും. എനിക്കിഷ്ടപ്പെട്ട ഫുഡാണേല്‍ അവന് കൊടുത്തതില്‍ നിന്നും എനിക്ക് തരും. ഇതേപോലെയൊക്കെ ഫുക്രു ചെയ്തിരുന്നു. അപ്പോഴാണ് എനിക്ക് ബര്‍ണാച്ചനെ പോലെ തോന്നിയതെന്നാണ് മഞ്ജു പറയുന്നത്. അല്ലാതെ അവനെ ഞാന്‍ മകനായി ദത്തെടുത്തതല്ലെന്ന് മഞ്ജു വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (5 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (6 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (6 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (7 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (9 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends