Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?

പ്രളയം ഡാം മാനേജ്‌മെന്റില്‍ വീഴ്ച ....യു.എന്‍. പഠനറിപ്പോര്‍ട്ട് മലയാളിവാര്‍ത്ത പുറത്തുവിടുന്നു

07 DECEMBER 2018 09:24 AM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

ഡാമുകള്‍ വൈദ്യുതി ഉത്പാദനത്തിനും ജലസേചനത്തിനും മാത്രമുള്ളതല്ലെന്ന് സര്‍ക്കാരിനോട് യു.എന്‍. വെള്ളപ്പൊക്ക നിയന്ത്രണവും അതോടൊപ്പം പ്രധാനമാണ്. ഓരോ ഡാമിനും പ്രോട്ടോകോളും, ഓപ്പറേഷന്‍ റൂള്‍സുമുണ്ട്. ഡാം നിറയാന്‍ പാടില്ല അതാണ് പ്രോട്ടോകോള്‍. വൈദ്യുതി ഉത്പാദനം പരമാവധി ആക്കുകയല്ല മറിച്ച് വെള്ളപ്പൊക്ക നിയന്ത്രണവും ഡാമുകളുടെ മുഖ്യദൗത്യമാണ് യു.എന്‍ ഓര്‍മ്മപ്പെടുത്തുന്നു. കേരളത്തിലെ പ്രളയത്തിനു കാരണമായി യു.എന്‍ പഠന റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇങ്ങനെ.     അതിസങ്കീർണ്ണമായ പ്രക്യതിദുരന്തത്തിലൂടെയാണ് കേരളം കടന്നു പോയത്.  2018 ജൂൺ 1 മുതൽ ഓഗസ്റ് 19 വരെ കേരളം ഇതേവരെ അനുഭവിക്കാത്ത തരത്തിലുള്ള മഹാ പ്രളയത്തിനു  സാക്ഷ്യം വഹിച്ചു . സാധാരണത്തേതിൽനിന്നും 42 ശതമാനം അധിക മഴയാണ് കേരളത്തിൽ ഉണ്ടായത് ഓഗസ്റ്റ് 1 മുതൽ 19 വരെ 164% അധിക മഴ ഉണ്ടായി . ഈ നൂറ്റാണ്ടിലെ ഏറ്റവും കൂടിയ മഴയായിരുന്നു പെയ്തു തീർന്നത്   സംസ്ഥാനത്തെ 35 ഡാമുകൾ തുറന്നു.  26 കൊല്ലത്തിൽ ആദ്യമായി ഇടുക്കി ഡാമിന്റെ 5 ഷട്ടറുകളും ഒരുമിച്ചു തുറക്കേണ്ടി വന്നു. ഇടുക്കിയിലും വയനാടും ഉരുൾപൊട്ടൽ നാശം വിതച്ചു. 1924 ലെ വെള്ളപ്പൊക്കത്തിനോടാണ് ഈ പ്രളയത്തെ ഉപമിച്ചത്  ഓഗസ്റ്റ് 15 മുതൽ 17 വരെയാണ് ഏറ്റവും കൂടുതൽ മഴ പെയ്തത് .CWC റിപ്പോർട്ട് അനുസരിച്ച് പെരിയാർ , പമ്പ , മണിമല , മീനച്ചിൽ അച്ചൻകോവിൽ എന്നിവ കുട്ടനാട്,ചാലക്കുടി പുഴകളിലേക്കും  ഭാരത പുഴ , കബനി നദികളിലേക്കുമാണ് ഒഴുകി ചേർന്നത് .  പ്രളയ ദുരന്തം ഏറ്റവും കൂടുതൽ എറ്റു വാങ്ങിയത് കായലോരങ്ങളും താണ പ്രദേശങ്ങളുമായിരുന്നു.  ഓഗസ്റ്റ് 8 നും 9 നും  മലമ്പുഴ  ഡാമിലേക്ക് ഒഴുകിയെത്തിയത്   97 MCM വെള്ളമായിരുന്നു. ഡാമിൽ നിന്ന് പുറത്തു വിട്ടത് 48 MCM ആയിരുന്നു. അതുകൊണ്ടുതന്നെ താണ പ്രദേശങ്ങളിൽ പോലും വെള്ളം കയറുന്നത് ഏറെ കുറെ നിയന്ത്രണാതീതമായിരുന്നു എന്ന് പറയാം. എന്നാൽ ഓഗസ്റ്റ്  15-17 വരെ 53 MCM വെള്ളം ഡാമിൽഒഴുകി എത്തിയപ്പോൾ  പുറത്തുവിട്ടത് 66 MCM ആയിരുന്നു. ഡാമിലേക്ക് ഒഴുകി എത്തിയതിലും 13 MCM കൂടുതൽ .ഇതാണ് പാലക്കാടും പരിസരങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ കാരണമായത്  മണ്ണിടിച്ചിലിനു കാരണമായത് നദീ തടങ്ങളിലെ മണ്ണ് കുതിർന്നതും  അശാസ്ത്രീയമായ റോഡ് നിർമ്മാണവും  വീടുകൾ ഉണ്ടാക്കിയതും ആണ് .  മനുഷ്യന്റെ ഇടപെടൽമൂലം മലഞ്ചെരിവുകളിലെ ജൈവപ്രകൃതിക്കുണ്ടാകുന്ന അസന്തുലിതാവസ്ഥയും  ഒരു പ്രധാന ആണ്. എന്നിരുന്നാലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല എന്നത് നദീ തടങ്ങളുടെ ഉറപ്പിനെയാണ് കാണിക്കുന്നത്  തീരങ്ങളോട് ചേർന്ന് കിടക്കുന്ന കായലോരങ്ങളാണ് ഏറ്റവും കൂടുതൽ പ്രളയ ദുരന്തം അനുഭവിച്ചത്‌ . സാധാരണ വെള്ളം കയറാറില്ലാത്ത പ്രദേശങ്ങളിൽ പോലും വെള്ളം നിറഞ്ഞു. അതിശക്തമായ മഴയിൽ പ്രകൃതി ദത്ത അഴികളും  പൊഴിയുമെല്ലാം വെള്ളം നിറഞ്ഞു .തണ്ണിര്‍ മുക്കം ബണ്ടും തോട്ടപ്പള്ളി  സ്പിൽവേയും  മണൽ നിറഞ്ഞു കിടന്നതും വെള്ളം ഒഴുകി പോകാൻ തടസ്സമായി .കടലിലേക്ക് ഒഴുകി പോകാതെ കിട്ടുന്നതെല്ലാം താണ പ്രദേശങ്ങളിലേക്ക് ഒഴുകി.  കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് കാരണം ഡ്രൈനേജ് സംവിധാനത്തിലെ അപാകതകൾ തന്നെയാണ് . കുട്ടനാട് നിന്ന് പുറത്തേക്ക് വെള്ളമൊഴുകി പോകേണ്ട മാര്‍ഗങ്ങളെല്ലാം അടഞ്ഞ് കിടന്നു . കനാലുകളിലെ അശാസ്ത്രീയമായ മണലൂറ്റും   കാലാകാലങ്ങളിൽ   വൃത്തിയാക്കാത്തതും സ്ഥിതി പരിതാപകരമാക്കി.  ഇടുക്കി , മുല്ലപെരിയാർ , പറമ്പിക്കുളം   കാക്കി ഡാമുകളും  പെരിയാർ , , ചാലക്കുടി   പമ്പ  നദികളും നല്ലരീതിയിൽ പരിപാലിച്ചിരുന്നെങ്കിൽ കേരളം ഈ ദുരവസ്ഥക്ക് സാക്ഷിയാകേണ്ടി വരുമായിരുന്നില്ല.  , വൈദ്യുതി ഉൽപ്പാദനം ,ജലസേചനം എന്നിവയ്ക്ക് ഡാമുകൾ ആവശ്യമാണ് . പക്ഷെ അത്യാവശ്യ ഘട്ടങ്ങളിൽ കണക്കിൽ കൂടുതൽ വെള്ളം ഒഴുകി എത്തുമ്പോൾ അത് സംഭരിക്കാനുള്ള ശേഷി കൂടി ഡാമുകൾക്ക് ഉണ്ടെന്നു ഉറപ്പു വരു ത്തേണ്ടതുണ്ട്. അത് പോലെ കടുത്ത വേനൽ വരുമ്പോൾ പ്രകൃതിയുടെ സംരക്ഷണത്തിനും ഡാമിലെ വെള്ളം കൂടിയേ തീരു.  ഡാമുകളിലെ നിയന്ത്രിത സംഭരണ ശേഷിക്കപ്പുറം വെള്ളം നിറയരുതെന്നത് ശരിതന്നെ. എന്നാൽ ഡാമിൽ നിൻ നു ഒഴുക്കി വിടുന്ന വെള്ളം സമീപ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.  നിയന്ത്രിത അളവിൽ വെള്ളം പുറത്തുവിടേണ്ടത് ആവശ്യമാണ്. റിസെർവോയറിന്റെ സംഭരണശേഷി കൂട്ടുന്നത് വെള്ളപ്പൊക്ക സാധ്യത കുറയ്ക്കും. വെള്ളപ്പൊക്കം തടയാനും നഗരങ്ങളെ സംരക്ഷിക്കാനും പുതിയതായി സ്ഥലം കണ്ടെത്താനുമായി നദികളെ ഭിത്തി കെട്ടി ഒതുക്കുന്നതും വെള്ളപ്പൊക്ക സാധ്യത കുറക്കാൻ  സഹായിക്കും  കനത്തമഴയും ഡാമുകളുടെ സംഭരണ ശേഷിക്കുറവും ശരിയായ രീതിയിലുള്ള സംരക്ഷണവും  ആസൂത്രണവും  ഇല്ലാത്തതും ആണ് കഴിഞ്ഞ പ്രളയ ദുരന്തത്തിന് പ്രധാന കാരണം 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ സംഭവം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം  (2 minutes ago)

മോഹന്‍ ഭാഗവത് എത്തും  (1 hour ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (2 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (3 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (4 hours ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (4 hours ago)

5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്  (4 hours ago)

അമിത വേഗത്തില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന്  (5 hours ago)

3 ലക്ഷം പേര്‍ കൊല്ലപ്പെടും...! അതിഭീകരമായ ഭൂകമ്പം ഇനി മണിക്കൂറുകൾ മാത്രം..!  (5 hours ago)

കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്.  (5 hours ago)

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...  (5 hours ago)

നമുക്കും ബഹിരാകാശത്ത് പോകാനാകും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് താനെന്ന് ശുഭാംശു... നിങ്ങള്‍ ശ്രമിച്ചാല്‍ ഇതിലും ഏറെ മുന്നോട്ട് പോകാന്‍ വരുംനാളുകളില്‍ കഴിയും  (5 hours ago)

അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്:  (5 hours ago)

Malayali Vartha Recommends