Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..


നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

ട്വിറ്റർ കൊലയാളിയുടെ ഫ്രിഡ്ജിൽ കണ്ടത് കൊന്നു തള്ളിയ സ്ത്രീകളുടെ അവയവങ്ങൾ ; ഒന്നും രണ്ടുമല്ല കൊന്നു തള്ളിയത് ഒമ്പത് സ്ത്രീകളെ; കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ കൊലയാളിയുടെ കുറ്റസമ്മതം

01 OCTOBER 2020 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..

ട്രംപ് വൈറ്റ് ഹൗസിൽ സൊഹ്‌റാൻ മംദാനിയെ കണ്ടു; വന്‍ പ്രശംസ, 'ന്യൂയോര്‍ക്കിന്‍റെ നല്ലൊരു മേയര്‍ ആയിരിക്കും'

ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..

കംബോഡിയയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 16 യാത്രക്കാർക്ക് ദാരുണാന്ത്യം, 24 പേർക്ക് പരുക്ക്

ആകർഷകമായ ഘോഷയാത്രയോടെ 56-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഇഫി) തുടക്കമായി

ഒന്നും രണ്ടുമല്ല കൊന്നു തള്ളിയത് ഒമ്പത് സ്ത്രീകളെ...സ്ത്രീകളെ കൊല്ലാനായി കുടുക്കുന്നത് മറ്റൊരു വഴിയിലൂടെ ....ലോകത്തെ പോലും ഞെട്ടിച്ച ആ കൊലയാളിയുടെ പിന്നിലുള്ള നിഗൂഡ രഹസ്യം കഴിഞ്ഞ ദിവസം പുറംലോകം അറിഞ്ഞു.... ജപ്പാനിലെ കുപ്രസിദ്ധനായ ട്വിറ്റർ കില്ലർ എന്ന കൊലയാളി ചില്ലറക്കരനല്ല .. കൊന്നുതളളിയത് ഒൻപതു സ്ത്രീകളെയാണ് .കഴിഞ്ഞ ദിവസം കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ കൊലയാളി തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്. എന്നാൽ ഇയാൾ കൂടുതൽപ്പേരെ കൊന്നിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത് .തകഹിരോ ഷിരൈവി എന്ന ഇരുപത്തേഴുകാരനാണ് ഈ കൊലയാളി. ഇയാളുടെ ഇരകളിൽ ഏറെയും സ്ത്രീകളായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇരകളെ വശീകരിക്കും . വശീകരിച്ച ശേഷം കൊലപ്പെടുത്തുകയാണ് ഇയാളുടെ പതിവ്. അങ്ങനെയാണ് ട്വിറ്റർ കില്ലർ എന്ന പേര് ഇയാൾക്ക്കിട്ടിയത് . ഏകാന്തതയും കുടുംബപ്രശ്നങ്ങളും ഉളള സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യംവയ്ക്കുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കാം എന്നുപറഞ്ഞ് ഇവരുമായി അടുക്കുകയാണ് പതിവ് . ഇയാളുടെ കളമൊഴിയിൽ ഒട്ടുമിക്ക സ്ത്രീകളും മൂക്കും കുത്തി വീഴും . .അതോടെ അവർക്കായി ഇയാൾ കെണിയൊരുക്കി തുടങ്ങും . തന്റെ കേന്ദ്രത്തിൽ എത്തിച്ച് ശാരീരികമായി ഉപയോഗിച്ചശേഷമായിരിക്കും ഇയാൾ കൊലനടത്തുന്നത് . കൊല്ലപ്പെട്ടവർ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിതീർക്കാൻ അവരെക്കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ എഴുതിക്കുന്നതും ഇയാളുടെ പതിവു രീതിയാണ്.

ആത്മഹത്യചെയ്യുന്നു എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചശേഷം കാണാതായ യുവതിയെക്കുറിച്ചുളള അന്വേഷണത്തിലാണ് തകഹിരോ പിടിയിലായത്. യുവതിയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പരിശോധിച്ച പൊലീസ് തകഹിരോയുമായുളള ബന്ധം കണ്ടെത്തുകയും ചെയ്തു . ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഫ്രീസറിനുളളിലും മറ്റും ശരീരഭാഗങ്ങൾ കണ്ടെത്തുകയും ചെയ്തു. എന്തിനാണ് ശരീരഭാഗങ്ങൾ വേർപെടുത്തി സൂക്ഷിച്ചതെന്ന് വ്യക്തമല്ല. പിടിയിലാകുമ്പോൾ ഒരു എസ്കോർട്ടിംഗ് ഏജൻസിയിലായിരുന്നു ഇയാൾക്ക് ജോലി. കുറ്റം സമ്മതിച്ചെങ്കിലും തകഹിരോയെ വെറുതേ വിടണമെന്നാണ് അയാളുടെ അഭിഭാഷകന്റെ വാദം.സ്വന്തം ഇഷ്ടപ്രകാരമല്ല അയാൾ കുറ്റം ചെയ്തതെന്നും കൊല്ലപ്പെട്ടവരുടെ ആഗ്രഹമനുസരിച്ച് പ്രവർത്തിക്കുകമാത്രമായിരുന്നു ചെയ്തത് എന്നുമാണ് വക്കീൽ പറയുന്നത്. വമ്പൻ തട്ടിപ്പിന്റെയും അതിലൂടെയുള്ള കൊലപാതകത്തിന്റെയും സംഭവം സിനിമകളെ പോലും വെല്ലുന്നതാണ് . ട്വിറ്ററിലൂടെ സ്ത്രീകളെ വശത്താക്കി ഇയാൾ കൊന്നൊടുക്കുകയാണ് യുവതികളെ. സ്ത്രീകളുടെ പ്രശ്നങ്ങളെ ഇയാൾ മുതെലെടുക്കുകയാണ് പതിവ് . ഇത്തരത്തിൽ ഒരു കൊലയാളിയെ ലോകം ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്.
ട്വിറ്റര്‍ കില്ലര്‍ എന്ന താകാഹിറോ ഷിറൈസി കോടതിയില്‍ കുറ്റസമ്മതം നടത്തിയെങ്കിലും കൊലപാതകത്തിന് മുമ്പ് ഇരകളുടെ അനുമതി നേടിയിരുന്നതായി ഷിറൈഷിയുടെ അഭിഭാഷകരുടെ വാദം ഉയർത്തിയിരുന്നു. .കൊലപാതകങ്ങള്‍ക്ക് കുറച്ചുകാലം മുമ്പ് ഷിറൈഷി അസ്വസ്ഥയായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇയാള്‍ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിരുന്നു. കൊല ചെയ്യാനുള്ള മാര്‍ഗങ്ങളെ കുറിച്ചും ശരീരം കഷണങ്ങളാക്കുന്നതിനെ കുറിച്ചും ഇയാള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നിരവധി ആയുധങ്ങളും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ട്വിറ്റര്‍ കില്ലര്‍ ആ കാലത്ത് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഭയവും ഉണ്ടാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (43 minutes ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (1 hour ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (1 hour ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (1 hour ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (1 hour ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (1 hour ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (1 hour ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (1 hour ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (2 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (2 hours ago)

ബി.ജെ.പി./ആർ.എസ്.എസ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മഹത്യ; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ഗവണ്‍മെന്റ് ശ്രമിക്കുന്നത് ; രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹൈക്കോടതിക്ക്; അന്വേഷണം നിഷ്പക്ഷമായി നടക്കുന്നത് കോടതിയു  (2 hours ago)

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ  (2 hours ago)

വാസുവിന് കിടക്കാന്‍ മെത്തയും ഫാനും; ഇവിടൊന്നും കിട്ടിയില്ല ഇവിടൊന്നും കിട്ടുന്നില്ലെന്ന് നിലവിളിച്ച് പപ്പേട്ടന്‍; ശബരിമല കേസില്‍ അകത്തായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം; പത്മകുമാര്‍ ഉള്‍പ്പടെ  (3 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരും മണിക്കൂറിൽ സംഭവിക്കാനിരിക്കുന്നത്; കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം  (3 hours ago)

Malayali Vartha Recommends