Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

ട്വിറ്റർ കൊലയാളിയുടെ ഫ്രിഡ്ജിൽ കണ്ടത് കൊന്നു തള്ളിയ സ്ത്രീകളുടെ അവയവങ്ങൾ ; ഒന്നും രണ്ടുമല്ല കൊന്നു തള്ളിയത് ഒമ്പത് സ്ത്രീകളെ; കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ കൊലയാളിയുടെ കുറ്റസമ്മതം

01 OCTOBER 2020 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

ഒന്നും രണ്ടുമല്ല കൊന്നു തള്ളിയത് ഒമ്പത് സ്ത്രീകളെ...സ്ത്രീകളെ കൊല്ലാനായി കുടുക്കുന്നത് മറ്റൊരു വഴിയിലൂടെ ....ലോകത്തെ പോലും ഞെട്ടിച്ച ആ കൊലയാളിയുടെ പിന്നിലുള്ള നിഗൂഡ രഹസ്യം കഴിഞ്ഞ ദിവസം പുറംലോകം അറിഞ്ഞു.... ജപ്പാനിലെ കുപ്രസിദ്ധനായ ട്വിറ്റർ കില്ലർ എന്ന കൊലയാളി ചില്ലറക്കരനല്ല .. കൊന്നുതളളിയത് ഒൻപതു സ്ത്രീകളെയാണ് .കഴിഞ്ഞ ദിവസം കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ കൊലയാളി തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്. എന്നാൽ ഇയാൾ കൂടുതൽപ്പേരെ കൊന്നിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത് .തകഹിരോ ഷിരൈവി എന്ന ഇരുപത്തേഴുകാരനാണ് ഈ കൊലയാളി. ഇയാളുടെ ഇരകളിൽ ഏറെയും സ്ത്രീകളായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇരകളെ വശീകരിക്കും . വശീകരിച്ച ശേഷം കൊലപ്പെടുത്തുകയാണ് ഇയാളുടെ പതിവ്. അങ്ങനെയാണ് ട്വിറ്റർ കില്ലർ എന്ന പേര് ഇയാൾക്ക്കിട്ടിയത് . ഏകാന്തതയും കുടുംബപ്രശ്നങ്ങളും ഉളള സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യംവയ്ക്കുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കാം എന്നുപറഞ്ഞ് ഇവരുമായി അടുക്കുകയാണ് പതിവ് . ഇയാളുടെ കളമൊഴിയിൽ ഒട്ടുമിക്ക സ്ത്രീകളും മൂക്കും കുത്തി വീഴും . .അതോടെ അവർക്കായി ഇയാൾ കെണിയൊരുക്കി തുടങ്ങും . തന്റെ കേന്ദ്രത്തിൽ എത്തിച്ച് ശാരീരികമായി ഉപയോഗിച്ചശേഷമായിരിക്കും ഇയാൾ കൊലനടത്തുന്നത് . കൊല്ലപ്പെട്ടവർ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിതീർക്കാൻ അവരെക്കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ എഴുതിക്കുന്നതും ഇയാളുടെ പതിവു രീതിയാണ്.

ആത്മഹത്യചെയ്യുന്നു എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചശേഷം കാണാതായ യുവതിയെക്കുറിച്ചുളള അന്വേഷണത്തിലാണ് തകഹിരോ പിടിയിലായത്. യുവതിയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പരിശോധിച്ച പൊലീസ് തകഹിരോയുമായുളള ബന്ധം കണ്ടെത്തുകയും ചെയ്തു . ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഫ്രീസറിനുളളിലും മറ്റും ശരീരഭാഗങ്ങൾ കണ്ടെത്തുകയും ചെയ്തു. എന്തിനാണ് ശരീരഭാഗങ്ങൾ വേർപെടുത്തി സൂക്ഷിച്ചതെന്ന് വ്യക്തമല്ല. പിടിയിലാകുമ്പോൾ ഒരു എസ്കോർട്ടിംഗ് ഏജൻസിയിലായിരുന്നു ഇയാൾക്ക് ജോലി. കുറ്റം സമ്മതിച്ചെങ്കിലും തകഹിരോയെ വെറുതേ വിടണമെന്നാണ് അയാളുടെ അഭിഭാഷകന്റെ വാദം.സ്വന്തം ഇഷ്ടപ്രകാരമല്ല അയാൾ കുറ്റം ചെയ്തതെന്നും കൊല്ലപ്പെട്ടവരുടെ ആഗ്രഹമനുസരിച്ച് പ്രവർത്തിക്കുകമാത്രമായിരുന്നു ചെയ്തത് എന്നുമാണ് വക്കീൽ പറയുന്നത്. വമ്പൻ തട്ടിപ്പിന്റെയും അതിലൂടെയുള്ള കൊലപാതകത്തിന്റെയും സംഭവം സിനിമകളെ പോലും വെല്ലുന്നതാണ് . ട്വിറ്ററിലൂടെ സ്ത്രീകളെ വശത്താക്കി ഇയാൾ കൊന്നൊടുക്കുകയാണ് യുവതികളെ. സ്ത്രീകളുടെ പ്രശ്നങ്ങളെ ഇയാൾ മുതെലെടുക്കുകയാണ് പതിവ് . ഇത്തരത്തിൽ ഒരു കൊലയാളിയെ ലോകം ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്.
ട്വിറ്റര്‍ കില്ലര്‍ എന്ന താകാഹിറോ ഷിറൈസി കോടതിയില്‍ കുറ്റസമ്മതം നടത്തിയെങ്കിലും കൊലപാതകത്തിന് മുമ്പ് ഇരകളുടെ അനുമതി നേടിയിരുന്നതായി ഷിറൈഷിയുടെ അഭിഭാഷകരുടെ വാദം ഉയർത്തിയിരുന്നു. .കൊലപാതകങ്ങള്‍ക്ക് കുറച്ചുകാലം മുമ്പ് ഷിറൈഷി അസ്വസ്ഥയായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇയാള്‍ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിരുന്നു. കൊല ചെയ്യാനുള്ള മാര്‍ഗങ്ങളെ കുറിച്ചും ശരീരം കഷണങ്ങളാക്കുന്നതിനെ കുറിച്ചും ഇയാള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നിരവധി ആയുധങ്ങളും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ട്വിറ്റര്‍ കില്ലര്‍ ആ കാലത്ത് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഭയവും ഉണ്ടാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (1 minute ago)

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (27 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (1 hour ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (1 hour ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (2 hours ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (2 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (2 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (2 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (2 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (3 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (3 hours ago)

Malayali Vartha Recommends