Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

എല്ലാം ചൈനയ്ക്ക് വിറ്റ് തുലച്ചു ഇന്ന് പെരുവഴിയില്‍; ചൈനയെ കൊന്ന് കുഴിച്ചു മൂടി ജനങ്ങള്‍; സര്‍ക്കാരിനെതിരെ നിന്നുകത്തി വഴിയോടക്കച്ചവടക്കാര്‍; അടിയന്തരാവസ്ഥ പിന്‍വലിച്ചിട്ടു രക്ഷയില്ലാതെ രജപക്‌സെ

06 APRIL 2022 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

കുറച്ചു നാള്‍ മുമ്പുവരെ ഇന്ത്യയുടെ രണ്ടിരട്ടി പ്രതിശീര്‍ഷ വരുമാനമുണ്ടായിരുന്ന..ഇന്ത്യയേക്കാള്‍ ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സ് ഉണ്ടായിരുന്ന ശ്രീലങ്ക എങ്ങനെ സാമ്പത്തീകമായി കൂപ്പുകുത്തി എന്നുള്ളത് സാമ്പത്തീക വിദഗ്ദരെ പോലും ഞെട്ടിച്ച ഒന്നായിരുന്നു. ഇതിനെല്ലാം കാരണക്കാരന്‍ ചൈനയാണ് എന്നുള്ളതാണ് വസ്തുത. അത് അവിടുത്തെ ജനങ്ങളും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.. ഇന്ന് വിലക്കയറ്റം അവരെ മുച്ചൂടും മുടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ സഹായം അല്ലാതെ മറ്റൊരു സഹായവും അവര്‍ക്ക് ആശ്വാസകരമാകുന്നില്ല.. തെരുവില്‍ നീണ്ട ക്യൂവാണ് അവശ്യ സാധനങ്ങള്‍ക്ക്. കുറച്ചു നാള്‍ മുമ്പുവരെ അവശ്യ സാധനങ്ങളായിരുന്ന പലതും ഇപ്പോള്‍ ജനങ്ങളുടെ ലിസ്റ്റില്‍ നിന്ന് ഒഴിവായിരിക്കുന്ന. അവര്‍ ഇന്ന് കടകളില്‍നിന്ന് വാങ്ങുന്നത് ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ മാത്രമാണ്. എന്തിനേറെ പറയുന്നു പഴങ്ങളും പച്ചക്കറികളും ഇന്ന് അവിടെ ആര്‍ക്കും വേണ്ട. കച്ചവടക്കാരും ദുരിതത്തിലാണ്..

രജപക്‌സെ സര്‍ക്കാര്‍ ചൈനയ്ക്ക് എല്ലാം വിറ്റുതുലച്ചുവെന്ന് അവര്‍ മനസ്സിലാക്കുന്നു. ഈ ആരോപണം മുദ്രാവാക്യങ്ങളായി ശ്രീലങ്കന്‍ തെരുവുകളില്‍ മുഴങ്ങുകയാണ്.. ഇപ്പോള്‍ ശ്രീലങ്കയ്ക്ക് സ്വന്തമായി ഒന്നുമില്ലെന്നും മറ്റ് രാജ്യങ്ങളില്‍ നിന്ന് കടമെടുത്താണ് നിലനിന്ന് പോകുന്നതെന്നും തെരുവില്‍ പ്രതിഷേധിച്ചെത്തിയ കച്ചവടക്കാര്‍ പറയുന്നു.

സാമ്പത്തികരാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ പഴംപച്ചക്കറികളുടെ വില കുതിച്ചുയരുകയാണ്. നാല് മാസം മുമ്പ് വരെ കിലോയ്ക്ക് 500 രൂപയായി വിറ്റിരുന്ന ആപ്പിളിന് ഇപ്പോള്‍ വില ആയിരമാണ്. കിലോയ്ക്ക് 700 രൂപയായി വില്‍പന നടത്തിയിരുന്ന പേരയ്ക്ക ഇപ്പോള്‍ 1,500 രൂപയ്ക്കാണ് വില്‍ക്കുന്നതെന്നും ജനങ്ങളുടെ പക്കല്‍ പണമില്ലെന്നും പഴക്കച്ചവടക്കരനായ ഫാറൂഖ് പ്രതികരിച്ചു.

ശ്രീലങ്കന്‍ സര്‍ക്കാര്‍ എല്ലാം ചൈനയ്ക്ക് വിറ്റു. അതാണ് ഏറ്റവും വലിയ പ്രശ്‌നം. എല്ലാം വിറ്റതിനാല്‍ ശ്രീലങ്കയുടെ കയ്യില്‍ പണമില്ല. എല്ലാം വായ്പയായി വാങ്ങേണ്ടി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതൃപ്തിയും രോഷവും പ്രകടിപ്പിച്ച് തെരുവിലിറങ്ങിയ കച്ചവടക്കാര്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ദിനംപ്രതി ശക്തമാകുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ ദ്വീപ് രാഷ്ട്രത്തില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തിരാവസ്ഥ പിന്‍വലിച്ചത് ജനങ്ങള്‍ക്ക് ആശ്വാസമായി മാറിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ച് ദിവസമായി തുടര്‍ന്നിരുന്ന അടിയന്തിരവാസ്ഥ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ച് ശ്രീലങ്കന്‍ പ്രസിഡന്റാണ് ഉത്തരവിറക്കിയെങ്കിലും. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ദൗര്‍ലഭ്യം മൂലം സാമ്പത്തിക പ്രതിസന്ധിയില്‍ ഇപ്പോഴും ജനങ്ങള്‍ നെട്ടോട്ടത്തില്‍ തന്നെയാണ്.

നിലവിലെ ശ്രീലങ്കയുടെ പ്രധിസന്ധിക്ക് ചില കാരണങ്ങളുണ്ട്. കോടികള്‍ കടമെടുത്ത് ആരംഭിച്ച മെഗാ ഇന്‍ഫ്രാ പ്രോജക്ടുകള്‍ പലതും നഷ്ടത്തിലാണ്. ഈ പദ്ധതികള്‍ക്കുവേണ്ടി വാങ്ങിക്കൂട്ടിയ കോടിക്കണക്കിന് രൂപയുടെ പലിശ അടയ്ക്കാന്‍ വേണ്ടി ആ രാജ്യം വീണ്ടും കടമെടുകകുന്നു.. കയറ്റുമതി ഇറക്കുമതിയിലുണ്ടായ അസന്തുലനം അടുത്ത അടിയായി മാറി.. കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്തതോടെ കരുതല്‍ വിദേശ നാണ്യ ശേഖരം ഇടിഞ്ഞുപോയി.. ലങ്കയുടെ കരുതല്‍ വിദേശ നാണ്യം നിലവില്‍ 1.5 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്. സമാനമായി ശ്രീലങ്കയ്ക്ക് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം വന്നിരുന്ന ടൂറിസം മേഘലയും തകര്‍ന്നതോടെ ശ്രീലങ്ക പൂര്‍ണമായും കടക്കെണിയിലേയ്ക്ക് കൂപ്പുകുത്തി.. അടുത്ത ഒരു വര്‍ഷത്തിനിടയില്‍ ശ്രീലങ്കയ്ക്ക് ചൈനയ്ക്ക് മാത്രം തിരിച്ച അടയ്‌ക്കേണ്ടത് മൂന്ന് ബില്യന്‍ ഡോളറാണ്. ഇത് ചൈനയുടെ ഒരു ട്രാപ്പ് കൂടിയാണെന്ന് പറയാതിര്ക്കാനാകില്ല. ഡെബിറ്റ് ട്രാപ്പ്. കയ്യിലുള്ള കരുതല്‍ ശേഖരം പോലും ഈ തിരിച്ചടവിന് തികയില്ല. ഈ സാഹചര്യത്തില്‍ തന്നെയാണ് അവശ്യ സാധനങ്ങളുടെ ഇരക്കുമതി സാധ്യമാകാത്തതും. കൊടും സാമ്പത്തീകമാ അസ്ഥിരതയിലേയ്ക്ക് ശ്രീലങ്ക കൂപ്പു കുത്തിയതും. കയ്യില്‍ പണമില്ലാത്തതുകൊണ്ട്. ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള നിയന്ത്രണമാണ് രജപക്‌സേ ഇറക്കുമതിക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതാണ് വസ്തുത എന്നിരിക്കെ രജപക്‌സെയുടെ അഴിമതിയാണ് എല്ലാത്തിനും കാരണം എന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയോടെ ജനങ്ങള്‍ മുഴുവനും തെരുവിലിറങ്ങി പ്രതിഷേധം തുടങ്ങി.. ഇന്ന് ഒരു മാസം പിന്നിടുമ്പോഴും ആ പ്രതിഷേധങ്ങള്‍ തെരുവില്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നുമില്ല..പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം സര്‍ക്കാരിനെ താഴെ ഇറക്കാനുള്ളതു കൂടിയാണ്. അങ്ങനെ പ്രതിഷേധങ്ങളില്‍ പ്രകമ്പനം കൊള്ളുകയാണ് ശ്രീലങ്ക ഇപ്പോള്‍.. ഇവിടെ സര്‍ക്കാരിന് പിടിച്ചു നില്‍ക്കാന്‍ കച്ചിത്തുരുമ്പാകുന്നത് ഇന്ത്യയുടെ നയങ്ങളാണ്.. ഇന്ത്യ നല്‍കുന്ന പണത്തിന്മേലാണ് അവര്‍ക്ക് താല്‍ക്കാലികമായെങ്കിലും ആശ്വസിക്കാനാകുന്നത്. എന്നാല്‍ നിലവിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കാനുള്ള നയങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു പോകാനാണ് സാധ്യത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (26 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends