Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മൂന്ന് കാബൂള്‍ സര്‍വ്വകലാശാലകളില്‍ ഒരു ദശാബ്ദത്തിലേറെയായി അദ്ധ്യാപകനായിരുന്ന മിസ്റ്റര്‍ മഷാല്‍ 'ഒരു കുറ്റവും ചെയ്തിട്ടില്ല' എന്നിട്ടും ഫെബ്രുവരി 2 ന് തടവിലാക്കപ്പെട്ടു,

03 FEBRUARY 2023 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

സത്രീ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും തോക്കിന്‍മുനയില്‍ നിറുത്തിയിരിക്കുന്ന അഫ്ഗാനിസ്ഥാന്‍ താലിബാന്‍ സര്‍ക്കാര്‍ വിമര്‍ശകരെ തുറങ്കലിലടയ്ക്കുന്ന നടപടികള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നതായാണ് അടുത്ത കാലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്.
സ്ത്രീകളുടെ സര്‍വ്വകലാശാലാ വിദ്യാഭ്യാസം നിരോധിച്ചതിനെതിരെ ലൈവ് ടെലിവിഷനില്‍ രോഷം പ്രകടിപ്പിച്ച ഒരു അധ്യാപകനെ അടിക്കുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്തതായുള്ള വിവരമാണിപ്പോള്‍ പുറത്തു വരുന്നത.മുതിര്‍ന്ന ജേണലിസം ലക്ചറര്‍ ഇസ്മായില്‍ മാഷല്‍ ഡിസംബറില്‍ ടി.വി.യില്‍ തന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കീറിമുറിച്ച് സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന ശാസനയില്‍ പ്രതിഷേധിച്ച് കൊടുങ്കാറ്റുണ്ടാക്കി. അടുത്ത ദിവസങ്ങളില്‍, ആഭ്യന്തര ചാനലുകള്‍ മിസ്റ്റര്‍ മഷല്‍ കാബൂളിനു ചുറ്റും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതും ചാനലുകളില്‍ കാണിച്ചിരുന്നു.

'ഇസ്ലാമിക് എമിറേറ്റിലെ അംഗങ്ങള്‍ മഷലിനെ നിഷ്‌കരുണം മര്‍ദിക്കുകയും അപമര്യാദയായി കൊണ്ടുപോവുകയും ചെയ്തു,' താലിബാന്‍ സര്‍ക്കാരിനെ പരാമര്‍ശിച്ച് മഷലിന്റെ സഹായി ഫരീദ് അഹമ്മദ് ഫാസ്ലി എഎഫ്പിയോട് പറഞ്ഞു . അധ്യാപകന്‍ മാഷല്‍ കുറച്ചുകാലമായി സിസ്റ്റത്തിനെതിരെ പ്രകോപനപരമായ നടപടികളില്‍ ഏര്‍പ്പെട്ടിരുന്നു,' ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ മന്ത്രാലയത്തിലെ ഡയറക്ടര്‍ അബ്ദുള്‍ ഹഖ് ഹമ്മദ് ട്വീറ്റ് ചെയ്തു. 'സുരക്ഷാ ഏജന്‍സികള്‍ അവനെ അന്വേഷണത്തിനായി കൊണ്ടുപോയിരിക്കുന്നെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.

മൂന്ന് കാബൂള്‍ സര്‍വ്വകലാശാലകളില്‍ ഒരു ദശാബ്ദത്തിലേറെയായി അദ്ധ്യാപകനായിരുന്ന മിസ്റ്റര്‍ മഷാല്‍ 'ഒരു കുറ്റവും ചെയ്തിട്ടില്ല' എന്നിട്ടും ഫെബ്രുവരി 2 ന് തടവിലാക്കപ്പെട്ടു, മിസ്റ്റര്‍ ഫാസ്ലി പറഞ്ഞു. ''അദ്ദേഹം സഹോദരിമാര്‍ക്കും  പുരുഷന്മാര്‍ക്കും സൗജന്യ പുസ്തകങ്ങള്‍ നല്‍കുകയായിരുന്നു,'' . 'അദ്ദേഹം ഇപ്പോഴും തടങ്കലിലാണ്, അവനെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് പുറം ലോകത്തിന് അറിയാത്ത അവസ്ഥയാണ്. ടോളോ ന്യൂസ് എന്ന സ്വകാര്യ ചാനലില്‍  മഷാല്‍ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആഴത്തിലുള്ള യാഥാസ്ഥിതികവും പുരുഷാധിപത്യപരവുമായ അഫ്ഗാനിസ്ഥാനില്‍, സ്ത്രീകളെ പിന്തുണച്ച് ഒരു പുരുഷന്‍ പ്രതിഷേധിക്കുന്നത് അപൂര്‍വമാണ്, എന്നാല്‍ ഒരു സഹ വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്ന  മഷാല്‍  താന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

'ഒരു മനുഷ്യനെന്ന നിലയിലും അദ്ധ്യാപകനെന്ന നിലയിലും എനിക്ക് അവര്‍ക്കായി മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല, എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗശൂന്യമായതായി എനിക്ക് തോന്നി. അതിനാല്‍, ഞാന്‍ അവ കീറിക്കളഞ്ഞു,' അദ്ദേഹം അക്കാലത്ത് പറഞ്ഞിരുന്നു. 'ഞാന്‍ ശബ്ദമുയര്‍ത്തുന്നു. ഞാന്‍ എന്റെ സഹോദരിമാര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്... എന്റെ ജീവന് വിലകൊടുത്തും എന്റെ പ്രതിഷേധം തുടരും.' നിരോധനത്തില്‍ പ്രതിഷേധിച്ച് ഒരു ചെറിയ കൂട്ടം പുരുഷ വിദ്യാര്‍ത്ഥികളും  വാക്കൗട്ട് നടത്തിയിരുന്നു.

2021 ഓഗസ്റ്റില്‍ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ താലിബാന്‍ മൃദുവായ ഭരണം വാഗ്ദാനം ചെയ്തു, എന്നാല്‍ പകരം അവര്‍ സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി - അവരെ പൊതുജീവിതത്തില്‍ നിന്ന് ഫലപ്രദമായി പിഴുതെറിയുന്ന താലിബാന്‍ നിയമങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധം വന്നെങ്കിലും താലിബാനിസത്തില്‍ അടിച്ചമര്‍ത്തുകയാണുണ്ടായത്..

ഡിസംബറില്‍ എല്ലാ എയ്ഡ് ഗ്രൂപ്പുകളും അവരുടെ വനിതാ ജീവനക്കാരെ ജോലിക്ക് വരുന്നത് തടയാന്‍ നിര്‍ദ്ദേശം നല്കിയിരുന്നു. അതിനുശേഷം അവര്‍ ആരോഗ്യമേഖലയ്ക്ക് ഒരു ഇളവ് അനുവദിച്ചു, സ്ത്രീകളെ അവിടെ തൊഴിലിലേക്ക് മടങ്ങാന്‍ അനുവദിച്ചു.
പെണ്‍കുട്ടികള്‍ക്കായുള്ള സെക്കന്‍ഡറി സ്‌കൂളുകളും ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്, അതേസമയം നിരവധി സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ മേഖലകളില്‍ ജോലി നഷ്ടപ്പെട്ടു. പാര്‍ക്കുകള്‍, ജിമ്മുകള്‍, പൊതുകുളിമുറികള്‍ എന്നിവയില്‍ പോകുന്നതില്‍ നിന്നും അവരെ വിലക്കിയിട്ടുണ്ട്.

എല്ലാ അഫ്ഗാന്‍ സ്ത്രീകളും പൊതുസ്ഥലത്ത് തല മുതല്‍ കാല്‍ വരെ വസ്ത്രം ധരിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇത് താലിബാന്റെ അന്താരാഷ്ട്ര സമൂഹ ഇടപെടലുകള്‍ സങ്കീര്‍ണ്ണമാക്കിയിരുന്നു.സ്ത്രീകളുടെ വസ്ത്രധാരണ ലംഘനം നടത്തുകയോ, , സ്ത്രീകള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്ലാതെ വീടുവിട്ടിറങ്ങുകയോ ചെയ്താന്‍ അവരുടെ പുരുഷ ബന്ധുക്കള്‍ക്ക്  ജയിലില്‍ കിടക്കേണ്ടി വരുമെന്നും താലിബാന്‍ പ്രഖ്യാപിച്ചിരുന്നു.
താലിബാന്‍ നേതൃത്വം പുറപ്പെടുവിച്ചിട്ടുള്ള അടിച്ചമര്‍ത്തല്‍ ശാസനകളുടെ ഒരു പരമ്പരയിലെ ഏറ്റവും പുതിയത് താലിബാന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവായിരുന്നു.

കഴിഞ്ഞ ദശകത്തില്‍ നടന്ന  ചര്‍ച്ചകളിലും താലിബാന്‍ പ്രതിനിധികള്‍ അന്താരാഷ്ട്ര സമൂഹത്തിന് നല്‍കിയ സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ എല്ലാ അഫ്ഗാനികളുടെ എല്ലാ മനുഷ്യാവകാശങ്ങളേയും ബഹുമാനിക്കുന്നതും സംരക്ഷിക്കുന്നതും സംബന്ധിച്ച നിരവധി ഉറപ്പുകള്‍ക്ക് വിരുദ്ധമായ തീരുമാനങ്ങളാണ് താലിബാന്‍ നടപ്പിലാക്കുന്നതെന്ന് യുഎന്‍ സമിതിയും വിലയിരുത്തുന്നു.

തലമുതല്‍ കാല്‍വരെ മറയുന്ന ഹിജാബ് ധരിക്കാനുള്ള ഉത്തരവും വിവാദമായിരുന്നു. അഫ്ഗാന്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് മതവാദികളുടെ വിലയിരുത്തല്‍. അത് പാരമ്പര്യത്തിന്റെ വസ്ത്രം എന്നാണവര്‍ അവകാശപ്പെടുന്നത്. വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്ന താലിബാന്‍ ഭീകരതയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ എതിര്‍പ്പുകളാണുണ്ടായിരിക്കുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends