Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

അഭയാർഥി ക്യാമ്പിലെ ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം ശക്തം, വെടിനിർത്തൽ കരാറിൽ അനൗദ്യോഗികമായി മധ്യസ്ഥ രാജ്യങ്ങൾ ഹമാസ് നേതൃത്വവുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ, വെടിനിർത്തൽ കരാർ നിർദേശം പഠിച്ചു വരികയാണെന്ന് ഹമാസ് അറിയിച്ചതായി ഖത്തർ...!!

07 JUNE 2024 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...

വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ഇറാൻ കപ്പൽ തുസ്‌കയുടെ എഞ്ചിൻ റൂം തുളച്ചു ! നടുക്കടലിൽ അമേരിക്കയുടെ സംഹാരതാണ്ഡവം.. വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ വെല്ലുവിളി..വീണ്ടും യുദ്ധം..

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടു വയ്ച്ച വെടിനിർത്തൽ കരാറിൽ ഇസ്രയേലും ഹമാസും ഔദ്യോഗികമായി പ്രതികരിക്കാത്തതിൽ ആശങ്കയേറുകയാണ്.  ഇസ്രായേലിന്റെയും ഹമാസിന്റെയും ഭാഗത്തുനിന്ന് വെടിനിർത്തൽ കരാറിൽ പ്രതികരണം ലഭിച്ചിട്ടില്ലെന്ന് മധ്യസ്ഥരാജ്യമായ ഖത്തർ അറിയിച്ച പിന്നാലെ ഹമാസ് പ്രതികണം എത്തി. വെടിനിർത്തൽ കരാർ നിർദേശം പഠിച്ചു വരികയാണെന്ന് ഹമാസ് അറിയിച്ചതായി ഖത്തർ വ്യക്തമാക്കി. ദോഹ കേന്ദ്രമായി മധ്യസ്ഥ രാജ്യങ്ങളും അമേരിക്കയും വെടിനിർത്തൽ കരാർ ചർച്ച സംബന്ധിച്ച ആശയവിനിമയം തുടരുകയാണ്.

അനൗദ്യോഗികമായി മധ്യസ്ഥ രാജ്യങ്ങൾ ഹമാസ് നേതൃത്വവുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.  ജോ ബൈഡൻ മുന്നോട്ടുവച്ച നിർദേശത്തിൽ ഇരു കക്ഷികളും വ്യക്തമായ നിലപാട് അറിയിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹിരിക്കുന്നതിനും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുന്നതിനുമുള്ള ഉടമ്പടിയാണ് ഉണ്ടാകേണ്ടതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി വ്യക്തമാക്കിയിരുന്നു.എന്നാൽ ഹമാസിനെ പൂർണമായും ഇല്ലാതാക്കാതെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ആവർത്തിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസയിൽ ഭരണം നടത്താനും ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം നടത്താനുമുള്ള ഹമാസിൻറെ ശേഷിയെ പൂർണമായും നശിപ്പിക്കുമെന്നും വ്യക്കമാക്കിയത് ആശങ്ക വർദ്ധിപ്പിച്ചിരുന്നു.

അതിനടെ മധ്യ ഗാസയിലെ നുസൈറാത് അഭയാർഥി ക്യാമ്പിൽ നടന്ന ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തെ കുറിച്ച് ഇസ്രായേലിനോട് വിശദീകരണം തേടിയതായി അമേരിക്ക വ്യക്തമാക്കി. മധ്യഗാസയിൽ ഹമാസിനെതിരേ കര-വ്യോമാക്രമണം ശക്തിപ്പെടുത്തുകയാണെന്ന് ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ആക്രമണം. എന്നാൽ, ഹമാസുകാർ സ്കൂൾ കവചമാക്കി പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം.

സായുധസംഘങ്ങൾ ഈ അഭയാർഥി ക്യാമ്പ് കേന്ദ്രീകരിച്ച് ഇസ്രയേൽ സേനയ്ക്കെതിരേ ആക്രമണം നടത്തുകയാണെന്നും ആരോപിച്ചു. മധ്യഗാസയിലെ നുസ്‌റെയ്ത്ത് അഭയാർഥിക്യാമ്പിലുള്ള അൽ സാർദി സ്കൂളിനുമേലെയാണ് വ്യാഴാഴ്ച പുലർച്ചെ ഇസ്രയേൽ പോർവിമാനങ്ങൾ തീതുപ്പിയത്. പലസ്തീനിലെ യു.എൻ. അഭയാർഥി ഏജൻസിയായ ഉൻ‍റയ്ക്കുകീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് അഭയാർത്ഥി കേന്ദ്രമാക്കിയത്. വടക്കു-തെക്കൻ ഗാസയിൽനിന്ന് കുടിയൊഴിഞ്ഞെത്തിയ നൂറുകണക്കകിന് അഭയാർഥികളാണ് ഇവിടെ കഴിയുന്നത്.

സ്കൂളിന്റെ രണ്ടും മൂന്നും നിലകൾ മിസൈലേറ്റ് പാടേതകർന്നു. വൈദ്യുതിയില്ലാത്തതിനാൽ വെട്ടം വീണതിനുശേഷമാണ് പലരെയും അൽ അഖ്‌സ ആശുപത്രിയിലെത്തിക്കാനായതെന്ന് നാട്ടുകാരിലൊരാൾ പറഞ്ഞു. മധ്യഗാസയിൽ നിലവിൽ പ്രവർത്തിക്കുന്ന ഏക ആശുപത്രിയാണിത്. മേഖലയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ആശുപത്രി പരിക്കേറ്റവരെക്കൊണ്ടുനിറഞ്ഞു. പലരെയും നിലത്തുകിടത്തിയാണ് ചികിത്സിക്കുന്നത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ജനറേറ്ററുകൾ പലതും പ്രവർത്തനരഹിതമായതും ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാക്കി. എട്ടുമാസമായിത്തുടരുന്ന യുദ്ധത്തിനിടെ, അഭയാർഥികൾക്കുനേരേ ആക്രമണം നടത്തിയതിന്റെ പേരിൽ പലതവണ ഇസ്രയേൽ അന്താരാഷ്ട്രതലത്തിൽ രൂക്ഷവിമർശനമേറ്റുവാങ്ങിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (1 hour ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (1 hour ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (1 hour ago)

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി  (1 hour ago)

തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും  (1 hour ago)

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കളക്ടര്‍  (2 hours ago)

സംസ്ഥാനത്ത് കൊടും ചൂട് ; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി  (2 hours ago)

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (3 hours ago)

വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍  (4 hours ago)

വാഹന കള്ളക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്  (4 hours ago)

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (6 hours ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (7 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (9 hours ago)

Malayali Vartha Recommends