Widgets Magazine
25
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാ കിടപ്പുരോഗികള്‍ക്കും പരിചരണം: നിര്‍ണായക ചുവടുവയ്പ്പുമായി കേരളം; കേരള കെയര്‍: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും


വ്യോമപാതയിലെ വിമാനങ്ങൾക്ക് ഗുരുതര ഭീഷണിയായി പക്ഷിക്കൂട്ടം.. എൻജിൻ പ്രവർത്തനരഹിതമാവും, ​തീപിടിക്കാനും സാദ്ധ്യതയുണ്ട്..എയർപോർട്ട് അതോറിട്ടി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്..


ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാനിയൻ, ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു..ള്ള കുടുംബ വീട്ടിൽ വെച്ചാണ് ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട്..


ബങ്കറിൽ നിന്ന് പുറത്ത് വരാൻ അലി ഖമനേയിക്ക് പേടി..അതീവ സുരക്ഷയുള്ള ഒരു സ്ഥലത്തേക്ക് മാറ്റി, അദ്ദേഹത്തിന്റെ സുരക്ഷ അതീവ രഹസ്യവും ഉന്നതവുമായ ഒരു യൂണിറ്റ് കൈകാര്യം ചെയ്യുന്നു..


കിലോമീറ്ററുകൾ താണ്ടി വീട്ടിലെത്തിയ ജിനു തിരിച്ചറിഞ്ഞത് പൊള്ളുന്ന സത്യം; താങ്ങാനാകാതെ മകന്റെ മൃതദേഹത്തിനരുകിൽ തളർന്നു വീണു...

ബങ്കറിൽ നിന്ന് പുറത്ത് വരാൻ അലി ഖമനേയിക്ക് പേടി..അതീവ സുരക്ഷയുള്ള ഒരു സ്ഥലത്തേക്ക് മാറ്റി, അദ്ദേഹത്തിന്റെ സുരക്ഷ അതീവ രഹസ്യവും ഉന്നതവുമായ ഒരു യൂണിറ്റ് കൈകാര്യം ചെയ്യുന്നു..

24 JUNE 2025 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാനിയൻ, ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു..ള്ള കുടുംബ വീട്ടിൽ വെച്ചാണ് ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട്..

യുദ്ധം അവസാനിച്ചു..! 24 മണിക്കൂറിൽ സംഭവിക്കുന്നു കൊട്ടിക്കലാശം ഇറാഖിൽ ബഗ്ദാദിൽ സ്‍ഫോടനം..!

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഇത്രയും പ്രതീക്ഷിച്ചില്ല... ഖത്തറിലെ യുഎസ് ബേസിലേക്കുള്ള ഇറാന്‍ ആക്രമണത്തിന് പിന്നാലെ നാടകീയ നീക്കങ്ങള്‍; ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്

ഖത്തറല്ല, അമേരിക്കക്കുള്ള തിരിച്ചടിയാണ് തങ്ങളുടെ ലക്ഷ്യം... ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാന്‍ രംഗത്ത്

പശ്ചിമേഷ്യയെ രണ്ടാഴ്ചയോളം മുള്‍മുനയില്‍ നിര്‍ത്തിയ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം എന്ന് ഒരു കൂട്ടർ പറയുമ്പോൾ ഇറാൻ ഇപ്പോഴും ഇത് സമ്മതിച്ചിട്ടില്ല . ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇത് സംബന്ധിച്ച് ഇറാന്‍ വ്യക്തത വരുത്തിയില്ല. അടിച്ചേല്‍പ്പിക്കുന്ന സമാധാനത്തെ ഇറാന്‍ അംഗീകരിക്കില്ലെന്നും യുഎസിന് കനത്ത തിരിച്ചടി നല്‍കുമെന്നുമാണ് ഇറാന്‍ പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അസീസ് നസീര്‍സാദെ ആദ്യം പ്രതികരിച്ചത്.

 

പിന്നീട് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നിലപാട് മയപ്പെടുത്തി.നിലവില്‍, വെടിനിര്‍ത്തല്‍ സംബന്ധിച്ചോ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനോ ഒരു 'കരാറും' ഇല്ല. എന്നിരുന്നാലും, ഇറാനിയന്‍ ജനതയ്ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ഇസ്രയേല്‍ ഭരണകൂടം ടെഹ്റാന്‍ സമയം പുലര്‍ച്ചെ 4 മണിക്ക് മുമ്പ് അവസാനിപ്പിച്ച സാഹചര്യത്തില്‍, അതിനുശേഷം ഞങ്ങളുടെ പ്രതികരണം തുടരാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.' ഇറാന്‍ വിദേശാകര്യ മന്ത്രി പറഞ്ഞത് . ഖത്തറിലേക്കുള്ള ഇറാന്റെ ഈ ആക്രമണം , ഗൾഫ് മേഖലയെ കൂടുതൽ ആശങ്കയിൽ തുടരാൻ പ്രേരിപ്പിക്കുന്നതാണ് .

കാരണം ആണവ നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ അണുവികിരണത്തിന് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കുവൈത്തും ഖത്തറുമെല്ലാം അന്തരീക്ഷ-പരിസ്ഥിതി പരിശോധന തുടര്‍ച്ചയായി നടത്തുന്നുണ്ട്.ഇറാന്റെ ബുഷ്ഹര്‍ ആണവ നിലയത്തിനെതിരെ ആക്രമണം നടന്നാല്‍ ഗള്‍ഫ് മേഖല മൊത്തം കുടിവെള്ളം കിട്ടാതെ പ്രയാസമപ്പെടുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ത്താനി പറയുന്നു. അടുത്തിടെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണ് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

 

പുതിയ സാഹചര്യത്തില്‍ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിക്കുകയാണ്.കുടിവെള്ള ശേഖരമില്ലാത്ത മേഖലയാണ് ഗള്‍ഫ്. പേര്‍ഷ്യന്‍ കടലില്‍ നിന്ന് ശുദ്ധീകരിച്ചാണ് കുടിവെള്ളം കണ്ടെത്തുന്നത്. ഇറാന്റെ ആണവ നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തും. അങ്ങനെ സംഭവിച്ചാല്‍ മൂന്ന് ദിവസത്തിനകം സംഭരിച്ച കുടിവെള്ളം തീരുമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറയുന്നു.'വെള്ളത്തില്‍ ആണവ വികിരണം ഉണ്ടായാല്‍ ഗള്‍ഫ് മേഖലയില്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥ വരും. മല്‍സ്യം കിട്ടില്ല,

 

ജീവിതം തകിടം മറിയും. കടല്‍ ജലം ശുദ്ധീകരിച്ചാണ് ജനങ്ങള്‍ക്കുള്ള കുടിവെള്ളം കണ്ടെത്തുന്നത്. നമുക്ക് നദികളോ ജലസംഭരണികളോ ഇല്ല. മൂന്ന് ദിവസം കൊണ്ടുതന്നെ കുടിവെള്ളം തീരും. ഇത് ഖത്തറിന്റെ മാത്രം അവസ്ഥയല്ല. കുവൈത്തിലും യുഎഇയിലുമെല്ലാം ഇതുതന്നെയാകും അവസ്ഥ'' എന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.ഏതായാലും ഒരു കാര്യം ഉറപ്പായി ഇപ്പോൾ ഖമനേയി അതീവ സുരക്ഷയുള്ള ഒരു സ്ഥലത്തേക്ക് മാറ്റി, അദ്ദേഹത്തിന്റെ സുരക്ഷ അതീവ രഹസ്യവും ഉന്നതവുമായ ഒരു യൂണിറ്റ് കൈകാര്യം ചെയ്യുന്നു. ഇറാനിൽ നിന്ന് അദ്ദേഹത്തിന്റെ ജീവന് ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ,

കർശനമായി പരിശോധിച്ച അംഗരക്ഷകരുടെ സംരക്ഷണത്തിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളതെന്ന് ടെഹ്‌റാനിലെ ഉദ്യോഗസ്ഥർ യുകെ ടെലിഗ്രാഫിനോട് പറഞ്ഞു. ഖമേനിയെ പുറത്താക്കുന്നതിലൂടെ ഭരണമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ വർദ്ധിച്ചുവരികയാണ്.ഖമേനി ഭരണകൂടത്തിന്റെ വിവിധ തലങ്ങളിലേക്ക് ഇസ്രായേലി ഇന്റലിജൻസ് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, കൂടാതെ അദ്ദേഹത്തിന് കാവൽ നിൽക്കുന്ന സുരക്ഷാ യൂണിറ്റ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (IRGC) ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പോലും മറച്ചുവെച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൊവിനോ തോമസിന്റെ പള്ളിച്ചട്ടമ്പി ആരംഭിച്ചു; സംവിധാനം ഡിജോ ജോസ് ആൻ്റണി  (4 hours ago)

വ്യാജ ബോംബ് ഭീഷണി നടത്തിയ വനിതാ എന്‍ജിനീയര്‍ അറസ്റ്റില്‍  (5 hours ago)

നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍  (6 hours ago)

കാര്‍ കണ്ടെയ്‌നറില്‍ ഇടിച്ച് നവവരന് ദാരണാന്ത്യം  (7 hours ago)

പതിനാലുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 19 വയസ്സുകാരന്‍ അറസ്റ്റില്‍  (7 hours ago)

എല്ലാ കിടപ്പുരോഗികള്‍ക്കും പരിചരണം: നിര്‍ണായക ചുവടുവയ്പ്പുമായി കേരളം; കേരള കെയര്‍: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും  (9 hours ago)

Trivandrum-airspace വിമാനങ്ങൾക്ക് ഗുരുതര ഭീഷണി  (9 hours ago)

പലതവണ മർദ്ദനവും പിടിവലിയും നടന്നു; മൂന്ന് ദിവസം നീണ്ട ക്രൂര മർദ്ദനം: ഷഫീനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എല്ലാം...  (9 hours ago)

Iran അടുത്തവനെയും തീർത്തു  (9 hours ago)

Khamenei protection ഖമേനി പുറം ലോകവുമായി ബന്ധം ഉപേക്ഷിച്ചു  (10 hours ago)

കിലോമീറ്ററുകൾ താണ്ടി വീട്ടിലെത്തിയ ജിനു തിരിച്ചറിഞ്ഞത് പൊള്ളുന്ന സത്യം; താങ്ങാനാകാതെ മകന്റെ മൃതദേഹത്തിനരുകിൽ തളർന്നു വീണു...  (10 hours ago)

KOZHIKODE ഒരുമുഴം മുന്നേ എറിഞ്ഞ് ഇന്ത്യ  (10 hours ago)

പൂട്ടിക്കിടക്കുന്ന റിസോര്‍ട്ടില്‍ മോഷണം  (13 hours ago)

V S-ന്റെ നില ഗുരുതരം ICU-വിൽ നടക്കുന്നത് മുഖ്യൻ നേരിട്ടെത്തി  (14 hours ago)

രണ്ടായിരം കോടി രൂപയുടെ കരാറിന്  (14 hours ago)

Malayali Vartha Recommends