Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹൻലാൽ - മുഖ്യമന്ത്രി അഭിമുഖം..സൈബറിടത്തിൽ പോര്... 2011 ൽ ഉമ്മൻചാണ്ടിയുമായി ഇരുവർ എന്ന പേരിൽ തന്നെ മോഹൻലാൽ നടത്തിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്..


അന്റാർട്ടിക്കയിലെ "രക്ത വെള്ളച്ചാട്ടം" അഥവാ "ബ്ലഡ് ഫാൾസ്"..കാഴ്ചയിൽ നല്ല ചുവന്ന രക്തം പോലെ തോന്നിക്കുന്ന ഒരു പ്രതിഭാസമാണിത്..പിന്നിലെ രഹസ്യം കണ്ടെത്തി..


ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..


ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..


ചൈനയുടെ അഹങ്കാരം തീർക്കും..ഇന്ത്യ റഷ്യയിൽ നിന്നും എസ്. യു 57 വാങ്ങുന്നു..പാകിസ്താനുമായി കൈകോർത്ത് ചൈന നടത്തുന്ന നെറികെട്ട കളികൾക്ക് അറുതിവരുത്താനുള്ള തീരുമാനമാണ്..

കണ്ണുതള്ളി സഖാക്കള്‍... ഈ സര്‍ക്കാര്‍ തീരാന്‍ വെറും ആറുമാസമുള്ളപ്പോള്‍ സെക്രട്ടറിയേറ്റിന് ചുറ്റും വട്ടം കരങ്ങുന്നത് 7 കേന്ദ്ര ഏജന്‍സികള്‍; ഒന്നില്‍ പിഴച്ചാല്‍ ഏഴെന്ന ചൊല്ല് യാഥാര്‍ത്ഥ്യമാകുമോ എന്ന് പേടിച്ച് മലയാളികള്‍; ആദ്യദിനം തന്നെ നിര്‍ണായക തെളിവുകള്‍ പൊക്കി സിബിഐ

26 SEPTEMBER 2020 08:28 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹൻലാൽ - മുഖ്യമന്ത്രി അഭിമുഖം..സൈബറിടത്തിൽ പോര്... 2011 ൽ ഉമ്മൻചാണ്ടിയുമായി ഇരുവർ എന്ന പേരിൽ തന്നെ മോഹൻലാൽ നടത്തിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്..

'ഹെൽത്തി റമസാൻ': സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ 

സങ്കടക്കാഴ്ചയായി... ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം...

മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിനാണ് സാധുതയെന്ന് മുഖ്യമന്ത്രി... നിയമസഭയില്‍ താന്‍ വായിച്ച നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആവശ്യം തള്ളി സഭ...

ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..

ഒന്നില്‍ പിഴച്ചാല്‍ ഏഴെന്ന ചൊല്ല് പണ്ടേ ഫേമസാണ്. ആ ചൊല്ല് ഇപ്പോള്‍ വീണ്ടും ഓര്‍ത്ത് പോകുകയാണ്. എന്‍ഐഎ, ഇഡി, കസ്റ്റംസ്, ഇന്‍കം ടാക്‌സ്, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, ഐബി; ഒടുവില്‍ കേന്ദ്ര ഏജന്‍സികളില്‍ ഏറ്റവും പ്രഹരശേഷിയുള്ള സിബിഐയുമാണ് സെക്രട്ടേറിയറ്റിനു ചുറ്റും കറങ്ങിനടക്കുന്നത്. സിപിഎമ്മും സര്‍ക്കാരും ഏറ്റവും അകറ്റിനിര്‍ത്താന്‍ ആഗ്രഹിച്ച അന്വേഷണ ഏജന്‍സിയാണ് അവസാനമെത്തിയത്. ലൈഫ് മിഷനിലെ സിബിഐ അന്വേഷണം പാര്‍ട്ടിയെയും സര്‍ക്കാരിനെയും വല്ലാതെ വെട്ടിലാക്കുകയാണ്.

അതേസമയം കേസെടുത്ത ആദ്യ ദിനംതന്നെ സിബിഐ നിര്‍ണായക തെളിവുകളാണ് പൊക്കിയത്. വടക്കാഞ്ചേരിയിലെ ലൈഫ് ഭവന സമുച്ചയത്തിന്റെ നിര്‍മാണക്കരാര്‍ ലഭിച്ചതിന് സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് വന്‍തുക കമ്മിഷന്‍ നല്‍കിയ യൂണിടാക് ബില്‍ഡേഴ്‌സിന്റെ തൃശൂര്‍, എറണാകുളം ഓഫീസുകളിലും സന്തോഷ് ഈപ്പന്റെ ചോറ്റാനിക്കരയിലെ വസതിയിലും സി.ബി.ഐ ഇന്നലെ രാവിലെ ഏഴു മുതല്‍ റെയ്ഡ് നടത്തിയത്. ഒട്ടേറെ രേഖകളും തെളിവുകളുമാണ് പിടിച്ചെടുത്തത്. ഇതിനു പിന്നാലെയാണ് പ്രത്യേക കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.

ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതിയില്ലാത്ത റെഡ്ക്രസന്റുമായി കരാറുണ്ടാക്കിയതാരാണ് കോടികള്‍ ആരാണ്, സമാഹരിച്ചത് ആര്‍ക്കൊക്കെ പണമെത്തിച്ചു, പ്രളയ പുനര്‍നിര്‍മ്മാണത്തിന് വിദേശത്തു നിന്ന് പിരിച്ചെടുത്ത പണമെവിടെ, കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കരാറൊപ്പിട്ടതെങ്ങനെ, നിര്‍മ്മാണക്കരാറുകാരനെ കോണ്‍സല്‍ ജനറല്‍ തീരുമാനിച്ചതെങ്ങനെ തുടങ്ങിയവയാണ് സിബിഐ അന്വേഷിക്കുന്നത്.

മുഖ്യമന്ത്രി തന്നെ ലൈഫ് മിഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരിക്കെയാണ് സിബിഐ അന്വേഷണം വരുന്നത്. അന്നു കണ്‍സല്‍റ്റന്റായ ടെക്‌നിക്കാലിയയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞുവെങ്കില്‍ ഇന്നു കരാറുകാരായ യുണിടാക്കാണ് കേന്ദ്രബിന്ദു. വിദേശകരാറിലെ വീഴ്ചയും ഫണ്ട് വിനിയോഗവുമാണു രണ്ടിലും അന്വേഷണ വിഷയം. കേരളത്തെ സഹായിക്കാനായി യുഎഇയില്‍ നിന്നു സമാഹരിച്ച ഫണ്ട് കുറെ ഇടനിലക്കാരും തട്ടിപ്പുകാരും കൈകാര്യം ചെയ്യുകയും കമ്മിഷന്‍ പറ്റുകയും ചെയ്തുവെന്നത് ഇടതുസര്‍ക്കാരിന് അംഗീകരിക്കാവുന്നതല്ല.

സ്വര്‍ണക്കടത്തു കേസില്‍ യുക്തമായ അന്വേഷണം പ്രഖ്യാപിക്കണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെടാനുള്ള ആര്‍ജവം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി. അതാണിപ്പോള്‍ വിനയായത്. ലൈഫ് മിഷനിലെ സിബിഐ അന്വേഷത്തിനെതിരെ സിപിഎം ശക്തമായി രംഗത്തുവന്നിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നു പാര്‍ട്ടി തുറന്നടിക്കുന്നു. മറ്റ് അന്വേഷണങ്ങള്‍ക്കെതിരെയും ഇനി സിപിഎം ശബ്ദിച്ചു തുടങ്ങും.

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് കാര്യമായ പരിക്കേല്‍ക്കില്ലെന്ന സൂചന എം. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തശേഷം ഉരുത്തിരിഞ്ഞെങ്കിലും വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിടപാട് അന്വേഷിക്കാനുള്ള സി.ബി.ഐയുടെ വരവാണ് ഇടതുമുന്നണിക്ക് വീണ്ടും തിരിച്ചടിയാകുന്നത്. തിരഞ്ഞെടുപ്പിലേക്കടുക്കുമ്പോഴുള്ള രാഷ്ട്രീയാക്രമണത്തിന് യു.ഡി.എഫിന് ഇത് കൂടുതല്‍ ബലമേകും.

ലൈഫ് മിഷനെതിരായ ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് പ്രതിപക്ഷത്തിന് വാദിക്കാന്‍ അവസരവുമൊരുങ്ങും. ലൈഫ് മിഷന്‍ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കാതിരിക്കാനാണ് സര്‍ക്കാര്‍ പെട്ടെന്ന് വിജിലന്‍സിനെ കൊണ്ടുവന്നതെന്ന പ്രതിപക്ഷ ആരോപണത്തിനും ഇത് കരുത്താകും. ഇതു മുതലെടുത്ത് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ രാഷ്ട്രീയാക്രമണം വരുംദിവസങ്ങളില്‍ പ്രതിപക്ഷം കടുപ്പിക്കും. എന്നാല്‍ ഒന്നില്‍ പിഴച്ചാല്‍ ഏഴെന്ന ചൊല്ല് നടക്കുമോന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭിമുഖവും വൈറൽ  (19 minutes ago)

മഞ്ഞിൽ നിന്നൊഴുകുന്ന രക്തം ;  (1 hour ago)

സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ   (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ഒന്ന്, ഏഴ്, 11 തിയതികളിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തും...  (2 hours ago)

ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം...  (2 hours ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആവശ്യം തള്ളി സഭ...  (3 hours ago)

സ്ട്രോബെറി ഫെസ്റ്റിവൽ 2026 ഫെബ്രുവരി 25 മുതൽ 28 വരെ  (3 hours ago)

കേരളത്തിൻ്റെ പേര് മാറ്റി  (3 hours ago)

നാവികസേനയുടെ കരുത്ത് കൂട്ടാൻ ഐ.എൻ.എസ് അഞ്ജദീപ് ചെന്നൈ തുറമുഖത്ത് 27ന് കമ്മിഷൻ ചെയ്യും  (3 hours ago)

വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു.  (3 hours ago)

വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി  (3 hours ago)

ഹജ്ജ് തീർത്ഥാടനത്തിനായി കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഏപ്രിൽ 30ന് കൊച്ചിയിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്ക്  (3 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി  (4 hours ago)

ട്രെയിൻ പണിമുടക്കിയോടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു  (4 hours ago)

ഭൂരഹിതരായ ഭവനരഹിതർക്കുവേണ്ടിയാണ് ലൈഫ് മിഷൻ തുടങ്ങിയതെങ്കിലും ഭൂരഹിതരായ നാലു ലക്ഷത്തോളം പേർക്ക് ഇനിയും വീട് ലഭിച്ചിട്ടില്ല; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (4 hours ago)

Malayali Vartha Recommends