Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ. പി. ശങ്കരദാസിനെയും, എൻ. വിജയകുമാറിനെയും വീണ്ടും ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം: ശങ്കരദാസിനെ മാപ്പ് സാക്ഷിയാക്കും: വാസുവും മാപ്പു സാക്ഷിയാകന്‍ സമ്മതിച്ചേക്കുമെന്നും സൂചന: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുള്ള നിരവധി ഉന്നതരുടെ പേരുകള്‍ പത്മകുമാര്‍ വെളിപ്പെടുത്തി: മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ SIT ചോദ്യം ചെയ്തേയ്ക്കും.! പൂജയുടെ ഭാഗമായ നടന്‍ ജയറാം അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തും...


ജയറാമിന്‍റെ മൊഴിയെടുക്കും... ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത, പത്മകുമാറിൻറെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തു


ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി


സംസ്ഥാനത്ത് നാലുദിവസം കനത്തമഴ തുടരും; തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്,  ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്


ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു..ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു.... ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിലെത്തിച്ചു, സംസ്കാരം കുടുംബശ്മശാനത്തിൽ

വിള നശിപ്പിക്കുന്ന വന്യജീവികളെ തുരത്താന്‍ തോക്ക് ലൈസന്‍സ് കിട്ടാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു

24 OCTOBER 2020 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

കെ. പി. ശങ്കരദാസിനെയും, എൻ. വിജയകുമാറിനെയും വീണ്ടും ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം: ശങ്കരദാസിനെ മാപ്പ് സാക്ഷിയാക്കും: വാസുവും മാപ്പു സാക്ഷിയാകന്‍ സമ്മതിച്ചേക്കുമെന്നും സൂചന: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുള്ള നിരവധി ഉന്നതരുടെ പേരുകള്‍ പത്മകുമാര്‍ വെളിപ്പെടുത്തി: മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ SIT ചോദ്യം ചെയ്തേയ്ക്കും.! പൂജയുടെ ഭാഗമായ നടന്‍ ജയറാം അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തും...

ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു...

പാലക്കാട് തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു..

സങ്കടമടക്കാനാവാതെ... തിരുവനന്തപുരം കല്ലറയിൽ കാട്ടുപന്നി വന്ന് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരരണത്തിന് കീഴടങ്ങി

കേരളത്തിലെ പ്രധാന ‌‌ ടൂറിസം കേന്ദ്രങ്ങളിലൊന്നായ വർക്കല പാപനാശം ബീച്ചിൽ അജ്ഞാത മൃതദേഹം...

കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറയില്‍ കൃഷിയിടത്തില്‍ കുരങ്ങ്,പന്നി എന്നിവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നാശം വിതയ്ക്കുന്നു. കാട്ടുപന്നികളെ ഉപാധികളോടെ വെടിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടെങ്കിലും അപേക്ഷകള്‍ നല്‍കി വനം വകുപ്പിന്റെ അനുമതിക്കായുള്ള കര്‍ഷകരുടെ കാത്തിരിപ്പ് നീളുന്നു.

ചക്കിട്ടപാറ പഞ്ചായത്തില്‍ 4-ാം വാര്‍ഡിലെ പൂഴിത്തോട് മൂങ്ങാംമാക്കല്‍ ജോര്‍ജ് മാത്യു എന്ന ബേബി കഴിഞ്ഞ 7 വര്‍ഷമായി തോക്ക് ലൈസന്‍സിനായി ഒട്ടേറെ തവണ വനം വകുപ്പ് ഓഫിസ് കയറിയിറങ്ങി. 1989 മുതല്‍ 2013 വരെ ഈ കര്‍ഷകന് തോക്ക് ലൈസന്‍സ് ഉണ്ടായിരുന്നു. 2013-ല്‍ ലൈസന്‍സ് പുതുക്കാന്‍ കലക്ടര്‍ക്ക് അപേക്ഷ നല്‍കി. എന്നാല്‍ വന്യജീവി സങ്കേതത്തിനു സമീപമാണ് കൃഷി ഭൂമിയെന്ന പേരില്‍ വനം വകുപ്പിന്റെ എതിര്‍പ്പും പ്രശ്‌നബാധിത മേഖലയ്ക്ക് അടുത്താണ് എന്ന പൊലീസിന്റെ റിപ്പോര്‍ട്ടും കാരണം ലൈസന്‍സ് പുതുക്കി കിട്ടിയില്ല. ബേബിയുടെ കൃഷിയിടത്തില്‍ കുരങ്ങ്,പന്നി എന്നിവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നാശം വിതയ്ക്കുന്നതോടെ കാര്‍ഷിക വരുമാനം നിലച്ചിരിക്കുകയാണ്. കരിക്ക് പൂര്‍ണമായും കുരങ്ങ് നശിപ്പിച്ചു. ഇടവിള കൃഷികള്‍ കാട്ടുപന്നിക്കൂട്ടം തകര്‍ക്കുകയും ചെയ്തു.

കാര്‍ഷിക വിളകള്‍ വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി 2017-ല്‍ കര്‍ഷകന്‍ ലൈസന്‍സിന് വേണ്ടി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കോടതി കലക്ടര്‍ക്ക് നോട്ടിസ് നല്‍കിയപ്പോള്‍ തോക്ക് ലൈസന്‍സ് റദ്ദാക്കിയതായി കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. പിന്നീട് തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് പുനഃപരിശോധന ഹര്‍ജി നല്‍കുകയും 4 തവണ ഹിയറിങ്ങിനു ഹാജരാകുകയും ചെയ്തു. ലൈസന്‍സ് അപേക്ഷ പുനഃപരിശോധിക്കണമെന്ന് കോഴിക്കോട് എഡിഎമ്മിനു ഉത്തരവ് നല്‍കി. പെരുവണ്ണാമൂഴി പൊലീസ് തോക്ക് ലൈസന്‍സിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എഡിഎം വനം വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അയച്ച ഫയല്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസിലാണ് ഉള്ളത്. ഡിഎഫ്ഒയുടെ ഓഫിസില്‍ നിന്നും ഫയല്‍ തീര്‍പ്പാക്കാത്തതാണു പ്രശ്‌നം.

കാട്ടുപന്നിയെ വെടിവയ്ക്കാന്‍ ചക്കിട്ടപാറ പഞ്ചായത്തില്‍ ഒരാള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്. വനാതിര്‍ത്തിയില്‍ നിന്നുള്ള ബഫര്‍ സോണ്‍ പ്രശ്‌നവും തടസ്സമാണെന്നു അറിയുന്നു. മലയോര മേഖലയിലെ നൂറുകണക്കിനു കര്‍ഷകര്‍ കൃഷി ഭൂമിയിലെ ആദായം പൂര്‍ണമായും നഷ്ടപ്പെടുന്ന സ്ഥിതിയിലാണ്. തെങ്ങുകളില്‍ കരിക്ക് പൂര്‍ണമായും കുരങ്ങ് നശിപ്പിക്കുകയാണ്.

കര്‍ഷകന്‍ തോക്ക് ലൈസന്‍സിനു നല്‍കിയ അപേക്ഷയിന്മേല്‍ റിപ്പോര്‍ട്ടിനായി പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് അയച്ചിട്ടുണ്ടെന്നു ഡിഎഫ്ഒ എം.രാജീവന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നുമെറോസ് ‘എൻ-ഫസ്റ്റ്’ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ...  (2 minutes ago)

കെ. പി. ശങ്കരദാസിനെയും, എൻ. വിജയകുമാറിനെയും വീണ്ടും ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം: ശങ്കരദാസിനെ മാപ്പ് സാക്ഷിയാക്കും: വാസുവും മാപ്പു സാക്ഷിയാകന്‍ സമ്മതിച്ചേക്കുമെന്നും സൂചന  (12 minutes ago)

ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ  (35 minutes ago)

രാവിലെ പത്തു മണിക്ക് കുടുംബ ശ്മശാനത്തിൽ പൂർണ ബഹുമതികളോടെയായിരുന്നു സംസ്കാരം  (50 minutes ago)

സ‍ൗദി അറേബ്യയിലെ ചെങ്കടൽ മ്യൂസിയം ഡിസംബർ ആറിന്  (1 hour ago)

രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു...  (1 hour ago)

സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു..  (1 hour ago)

ജസ്റ്റിസ് സൂര്യകാന്ത് നവംബർ 24 തിങ്കളാഴ്ച ചുമതലയേല്‍ക്കും...  (2 hours ago)

കാലിക്കറ്റ് എഫ്സി മലപ്പുറത്തെ നേരിടും  (2 hours ago)

തിരുവനന്തപുരം കല്ലറയിൽ കാട്ടുപന്നി വന്ന് ഓട്ടോറിക്ഷയിൽ ഇടിച്ച് ...  (2 hours ago)

ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണ...  (3 hours ago)

ഇന്ന് രാവിലെ പാപനാശം തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്....  (3 hours ago)

ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യചെയ്തു  (3 hours ago)

പി വി അൻവറിനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....  (3 hours ago)

പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു  (4 hours ago)

Malayali Vartha Recommends