Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

പിണറായി പോലും ചിരിച്ചുപോയി... വെളുക്കുംവരെ വെള്ളം കോരിയിട്ട് കലം ഇട്ടുടച്ച രമേശ് ചെന്നിത്തല ട്രോളന്‍മാരുടെ പ്രിയപ്പെട്ടവനായി മാറിയിട്ടുണ്ട്; ഇപ്പോഴിതാ ചെന്നിത്തലയുടെ ഏറ്റു പറച്ചില്‍ സഖാക്കള്‍ ആഘോഷിക്കുകയാണ്; രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറയുന്നത് ട്രാന്‍സലേറ്റ് ചെയ്യാന്‍ പോയ ചെന്നിത്തല വിയത്തുകുളിച്ചു

24 JANUARY 2021 08:12 AM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇപ്പോള്‍ സൈബര്‍ സഖാക്കളുടെ ഇഷ്ട ട്രോള്‍. മുഖ്യമന്ത്രി കുപ്പായം തയ്ച്ച ചെന്നിത്തലയ്ക്ക് മുകളില്‍ നൈസായി ഉമ്മന്‍ ചാണ്ടി വന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. തികച്ചും നിരാശനായ ചെന്നിത്തലയുടെ മറ്റൊരു പരീക്ഷണ ദിവസമായിരുന്നു ഇന്നലെ. കേരളത്തില്‍ കേന്ദ്ര നിരീക്ഷകനായി എത്തിയ ഗെലോട്ട് കെപിസിസി നേതൃയോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു സംഭവം. സംഭവം കൊഴുപ്പിക്കാന്‍ ചാനലുകാര്‍ക്ക് ലൈവ് നല്‍കി.

ഗലോട്ട് പറയുന്നത് നേതാക്കന്‍മാര്‍ക്ക് മനസിലാക്കാന്‍ ട്രാന്‍സിലേറ്റ് ചെയ്തത് ചെന്നിത്തലയായിരുന്നു. പിണറായി വിജയനെതിരെ ആഞ്ഞടിച്ചിരുന്ന ചെന്നിത്തലയ്ക്ക് അവസാനം ഗലോട്ടിന്റെ ട്രാന്‍സിലേഷനിലൂടെ അത് തിരുത്തേണ്ടി വന്നു.

ബിജെപിയും ആര്‍എസ്എസും ഇന്ത്യയില്‍ ജനാധിപത്യ ശക്തികളെ നശിപ്പിക്കാന്‍ നോക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഇതിനായി ഉപയോഗിക്കുന്നു... എന്ന് ഹിന്ദിയില്‍ പറഞ്ഞത് ചെന്നിത്തല അതുപോലെ മലയാളത്തില്‍ പറഞ്ഞു. അതായത് ഇത്രയും നാള്‍ ചെന്നിത്തല പറഞ്ഞ കേന്ദ്ര ഏജന്‍സികളെ ചെന്നിത്തലയുടെ നാവിലൂടെ ഗലോട്ട് തള്ളി പറയിച്ചു. സിപിഎം പറയുന്നത് സര്‍ക്കാരിനെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികളെ കേന്ദ്രം ഉപയോഗിക്കുന്നു എന്നാണ്. അതാണ് ചെന്നിത്തല പറഞ്ഞത്. ഇതോടെ സിപിഎം ചെന്നിത്തലയെ ട്രോളാക്കി ഇറക്കി.

രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടി ആയതിനാല്‍ കേരള നിയമസഭാ തിരഞ്ഞെടുപ്പിനെ ഇന്ത്യ ആകെ ഉറ്റു നോക്കുമെന്ന് അശോക് ഗെലോട്ട് പറഞ്ഞു. അതുകൊണ്ട് കെപിസിസിയുടെയും കേരളത്തിന്റെയും ഉത്തരവാദിത്തം വര്‍ധിച്ചു. ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം നിരാകരിക്കാന്‍ കേരളത്തില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്തണമെന്ന് ഗെലോട്ട് പറഞ്ഞു.

നരേന്ദ്ര മോദിയുടെ ലക്ഷ്യം സിപിഎമ്മല്ല, കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്കു കേരളം മറുപടി നല്‍കണം. ബംഗാളില്‍ സിപിഎമ്മുമായി കോണ്‍ഗ്രസ് സഹകരിക്കുന്നത് ബിജെപിയെ ഒഴിവാക്കി നിര്‍ത്താനാണ്. കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്നു വരുത്തിത്തീര്‍ക്കാനാണ് കേരളത്തില്‍ ഒരേ സമയം ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത്. കോടികള്‍ നല്‍കി എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യയെ ഒരുമിച്ചു നിര്‍ത്തുന്ന മഹാശക്തി കോണ്‍ഗ്രസാണ്– ഗെലോട്ട് പറഞ്ഞു.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാറ്റിവയ്ക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. എല്ലാ നേതാക്കള്‍ക്കും തുല്യ പ്രാധാന്യമാണുള്ളത്. എതിരാളികള്‍ക്ക് അവസരം നല്‍കുന്ന പരസ്യ പ്രതികരണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗെലോട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി.

കോണ്‍ഗ്രസിന്റെ പ്രചാരണം ശക്തവും സ്ഥാനാര്‍ഥി നിര്‍ണയം സൂക്ഷ്മവും ആകണമെന്ന് കേന്ദ്ര നേതൃത്വത്തോട് അഭ്യര്‍ഥിച്ച് ഘടകകക്ഷികള്‍. തങ്ങളുടെ അവകാശ വാദങ്ങളെക്കുറിച്ചും ചില ഘടകകക്ഷികള്‍ സൂചനകള്‍ നല്‍കി.

അശോക് ഗെലോട്ട്, കെ.സി.വേണുഗോപാല്‍, താരിഖ് അന്‍വര്‍, ലുസിഞ്ഞോ ഫെലീറോ, ജി.പരമേശ്വര എന്നിവരെയാണു ഘടകകക്ഷി നേതാക്കള്‍ പ്രത്യേകം കണ്ടത്. സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും സുഗമമാകണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു. കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നതു കോണ്‍ഗ്രസാണ് എന്നതിനാല്‍ ആ സ്ഥാനാര്‍ഥികളുടെ വിജയസാധ്യതയാകും മുന്നണിയുടെ വിജയം തീരുമാനിക്കുന്നത്. അതിനാല്‍ മറ്റു താല്‍പര്യങ്ങള്‍ മാറ്റിവച്ചു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കണം. ഇതിനിടെയാണ് ചെന്നിത്തലയെ കൊണ്ട് ഗലോട്ട് പറയിപ്പിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ അതാണ് രീതിയെന്നാണ് ചെന്നിത്തല ഇതിന് മറുപടിയായി പറഞ്ഞത്. എന്തായാലും ചെന്നിത്തലയ്ക്ക് കോള് തന്നെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (2 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (3 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (3 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (3 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (4 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (4 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (4 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (4 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (5 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (7 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (7 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (7 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (7 hours ago)

Malayali Vartha Recommends