Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മലപ്പുറത്ത് പുകയുന്ന ബോംബായി തവനൂര്‍; സീറ്റിന്റെ വിലയും ഉള്ളുകളികളും പുറത്ത്; അന്വേഷണ നീക്കവുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍; വെട്ടിലായി ഫിറോസ് കുന്നംപറമ്പില്‍

07 MAY 2021 11:47 AM IST
മലയാളി വാര്‍ത്ത

തവനൂരില്‍ കെ റ്റി ജലീലിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് കേന്ദ്രവും സംസ്ഥാനവും അന്വേഷിക്കാന്‍ തീരുമാനിച്ചതായാണ് വിവരം.

 



മലപ്പുറം ജില്ലയില്‍ നിരവധി നേതാക്കള്‍ ഉണ്ടായിട്ടും മുസ്ലീം ലീഗ് അനുഭാവിയായ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നല്‍കിയത് നാല് കോടി രൂപ കോഴ വാങ്ങിയാണെന്നാണ് ഡിവൈഎഫ്‌ഐ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ഇതാണ് അന്വേഷണ വിധേയമാക്കുന്നത്.

ഫിറോസിന്റെ ഇടപാടുകളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടത് ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റാണ്. ചികിത്സാ സഹായത്തിന്റെ പേരില്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പണപ്പിരിവ് നടത്തുന്ന ഫിറോസിന്റെ സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണെന്നാണ് ഡിവൈ എഫ് ഐ പറഞ്ഞത്. ഇതാണ് കേന്ദ്ര സര്‍ക്കാരിന്റെ പോക്കറ്റിലെ ആയുധം. സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പാണ് അദ്ദേഹം നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ഇത്തരം ആരോപണങ്ങള്‍ നേരത്തെയും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡി വൈ എഫ് ഐ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയിരുന്നു.

 

ഇലക്ഷന്‍ സമയത്ത് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കിയത്. ഇലക്ഷന്‍ കഴിഞ്ഞയുടനെ സംസ്ഥാന സര്‍ക്കാര്‍ ഫിറോസിനെതിരെ അന്വേഷണം ആരംഭിച്ചെന്നാണ് വിവരം.അതിനു മുമ്പ് തന്നെ കേന്ദ്ര സര്‍ക്കാര്‍ പരിശോധന തുടങ്ങിയിരുന്നു.

ചികിത്സാ സഹായത്തിന്റെ പേരില്‍ വ്യക്തിപരമായ നേട്ടം മാത്രമാണ് ഫിറോസ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീകളെ അപമാനിക്കല്‍, പിടിച്ചുപറി, ഭവനഭേദനം എന്നിങ്ങനെ നിരവധി കേസുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് പാലക്കാട് ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഭീഷണിപ്പെടുത്തിയതിനും വീട്ടില്‍ കയറി അതിക്രമം കാട്ടിയതിനും എറണാകുളം ചേരാനല്ലൂര്‍ സ്റ്റേഷനിലും കേസുണ്ട്. ഇത്തരത്തില്‍ ഒരാള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് വിട്ടു നല്‍കിയത്. ജില്ലയില്‍ തന്നെ നിരവധി നേതാക്കള്‍ ഉണ്ടായിട്ടും മുസ്ലീം ലീഗ് അനുഭാവിയായ ഫിറോസ് കുന്നംപറമ്പിലിന് തന്നെ സീറ്റ് നല്‍കിയതിലാണ് അത്ഭുതം.

 



ഇതിനെതിരെ ആദ്യം പ്രതികരിക്കാതിരുന്ന ലീഗ് നേതാക്കള്‍ ഇപ്പോള്‍ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. അബ്ദുറബിന്റെയും മറ്റും ഒളിയമ്പുകള്‍ ഇതാണ് സൂചി പ്പിക്കുന്നത്. കുഞ്ഞാലിക്കുട്ടിയാണ് ഫിറോസിന് സീറ്റ് നല്‍കിയതെന്നാണ് ലീഗിലെ ആക്ഷേപം.മുമ്പില്ലാത്ത വിധം ലീഗ് അടിയുലയുകയാണ്. കേരളത്തില്‍ ഉപ മുഖ്യമന്ത്രിയാവാനാണ് കുഞ്ഞാലികുട്ടി കേരളത്തില്‍ മടങ്ങിയെത്തിയത്.കേന്ദ്രത്തില്‍ മന്ത്രിയാവാനാണ് നേരത്തെ ലോകസഭയിലേക്ക് മത്സരിച്ചത്.

ഫിറോസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ഫിറോസ് ബിജെപി വോട്ടുകള്‍ മറിക്കാനായി വലിയ തുക നല്‍കിയതായും ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടാതെ സംസ്ഥാന നേതൃത്വം അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ഥിയായിരുന്നു ഫിറോസ് കുന്നംപറമ്പിലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തന്നെ ഫേസ്ബുക്കില്‍ പ്രതികരിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് തന്നെ ആവശ്യപ്പെട്ടിരുന്നു.

 

 



ജലീലില്‍ വിജയിച്ചത് ഭാഗ്യം കൊണ്ടു മാത്രമാണെന്നാണ് സി പി എം നേതൃത്വം കരുതുന്നത് .സിപിഎം അതിശക്തമായാണ് ജലീലിന് വേണ്ടി രംഗത്തിറങ്ങിയത്. അവരുടെ പാര്‍ട്ടി മെഷീനറി പൂര്‍ണമായി ഉപയോഗിച്ചു. എന്നിട്ടും വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ ജലീല്‍ പിന്നാക്കം പോയിരുന്നു.

ലീഗിലെ ചില നേതാക്കളെ ബി ജെ പി നേരത്തെ നോക്കി വച്ചിരുന്നു.ഫിറോസിലൂടെ ബി ജെ പിക്ക് വന്നു ചേര്‍ന്നിരിക്കുന്നത് സുവര്‍ണാവസരമാണ്.അതാണ് അവര്‍ ഭംഗിയായി വിനിയോഗിക്കാന്‍ പോകുന്നത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 minute ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (31 minutes ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (38 minutes ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (44 minutes ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (56 minutes ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (1 hour ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (1 hour ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (1 hour ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (1 hour ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (6 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (7 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (8 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (8 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (10 hours ago)

Malayali Vartha Recommends