Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

സിപിഎമ്മും കൈവിട്ടു വിഷമാശാന്‍ ഒറ്റയ്ക്കായി ജനങ്ങള്‍ കേറി മേഞ്ഞു മാളത്തിലൊളിച്ച് പിണറായി

19 JULY 2022 03:28 PM IST
മലയാളി വാര്‍ത്ത

ഇത്രയും നാള്‍ എംഎം മണിയെ പിന്തുണച്ച സിപിഎമ്മിന് ഇത് എന്തുപറ്റി. എം.എം.മണിയുടെ പ്രസ്താവനയില്‍ സിപിഎമ്മില്‍ കടുത്ത അതൃപ്തി അറയിച്ചിരിക്കുന്നു. അധികാരം ഉള്ളതുകൊണ്ട് എന്തും വിളിച്ചു പറയാം എന്നുള്ള ലൈസന്‍സ് എംഎം മണ ഇവിടെ ഉപയോഗിക്കുകയാണ്. എന്നാല്‍ പൊതു ജനങ്ങള്‍ ഒരുമിച്ചിറങ്ങിയതോടെ വെട്ടിലായ സിപിഎം മഴിയെ കയ്യൊഴിയുകയല്ലാതെ നിവര്‍ത്തിയില്ലാതായി. എന്നാല്‍ ഇക്കാര്യത്തില്‍ പിണറായി എംഎം മണിക്കൊപ്പമാണെന്നാതാണ് അദേഹത്തിന്റെ ശരീര ഭാഷയുടെ വ്യക്തമാകുന്നത്. സിപിഎമ്മിലെ ഭൂരിഭാഗം പേര്‍ക്കും ഈ അഭിപ്രായമാണെങ്കിലും. എംഎം മണിയെ ചേര്‍ത്തു നിര്‍ത്തുകയാണ് പിണറായി. കാരണം പിണറായിക്കുവേണ്ടിയാണ് ഞാന്‍ ഈ സംസാരിച്ചത് എന്നാണല്ലോ എംഎം മണി പറഞ്ഞു വയ്ക്കുന്നത്. മാത്രമല്ല പരാമര്‍ശത്തില്‍ മണി മാപ്പു പറയാത്തതും പിണറായിയുടെ ആ പിന്തുണ കൊണ്ടു തന്നെയാണ്. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഓടിയൊളിക്കുന്ന മുഖ്യനെയാണ് നാം കണ്ടത്. ഇതുവരെയും അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടും ഇല്ല.

പിണറായി അങ്ങനെയാണെങ്കിലും എം.എം.മണിയുടെ പ്രസ്താവനയില്‍ ഭൂരിഭാഗം സിപിഎം നേതാക്കളും കടുത്ത അതൃപ്തിയിലാണ്. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ മണിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. അനാവശ്യ പരാമര്‍ശം രാഷ്ട്രീയമായും ദോഷം ചെയ്യുമെന്നാണ് സെക്രട്ടേറിയറ്റിലെ വിലയിരുത്തല്‍. എം.എം.മണിയുടെ വാക്കുകള്‍ പല തരത്തിലാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത്. മഹതി വിധവയായിപ്പോയി, അതവരുടെ വിധി എന്നീ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തുനിന്നുമാത്രമല്ല ഇടതുസഹയാത്രികരില്‍ നിന്നുതന്നെ കടുത്ത വിമര്‍ശനമുയരുന്നതിനിടയാക്കി. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തു. മണിയുടെ പ്രസ്താവനയ്‌ക്കെതിരെ അംഗങ്ങള്‍ നിശിത വിമര്‍ശനം ഉന്നയിച്ചു. ഒരാള്‍ പോലും മണിയുടെ പ്രസ്താവനയെ അനുകൂലിച്ചില്ല. കെ.കെ.രമക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ രാഷ്ട്രീയമായി വിപരീതഫലമുണ്ടാക്കുമെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. കെ.കെ.രമ തുടര്‍ച്ചയായി നിയമസഭയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അലോസരം സൃഷ്ടിക്കുന്നുണ്ടെങ്കിലും അനാവശ്യപരാമര്‍ശങ്ങള്‍ നടത്തുന്നത് രമയെ ചര്‍ച്ചാകേന്ദ്രമാക്കി നിര്‍ത്തും. അത്തരം സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ് എന്നാണ് സെക്രട്ടേറിയറ്റിലുയര്‍ന്ന അഭിപ്രായം.

മണിയുടേത് സെല്‍ഫ് ഗോളായി പോയി എന്ന തരത്തില്‍ അഭിപ്രായങ്ങളുയര്‍ന്നെങ്കിലും തിരുത്തണം എന്ന നിലയിലേക്ക് ചര്‍ച്ചകള്‍ നീങ്ങിയില്ല. തുടര്‍ച്ചയായി ഇത്തരം വിവാദപരാമര്‍ശങ്ങള്‍ നടത്തുന്നത് ഭൂഷണമാണോ എന്നത് സ്വയം ചിന്തിക്കേണ്ടതാണ് എന്നാണ് നേതാക്കള്‍ പറയുന്നത്. സെക്രട്ടേറിയറ്റിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എം.എം.മണിയെ തള്ളിപ്പറഞ്ഞുമില്ല. എന്നാല്‍ എം.എം.മണി പറഞ്ഞ വാക്കുകളെ സിപിഎം ന്യായീകരിക്കുന്നുണ്ടോ എന്നചോദ്യത്തിന് വിഷയം ചര്‍ച്ച ചെയ്തില്ലെന്നുപറഞ്ഞ് കോടിയേരി ഒഴിഞ്ഞുമാറുകയായിരുന്നു. അന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ എം.എം.മണി പങ്കെടുത്തിരുന്നില്ല. സെക്രട്ടേറിയറ്റ് ചേരുന്ന സമയത്ത് എം.എല്‍.എ ഹോസ്റ്റലിലെ തന്റെ മുറിയില്‍ വിവാദത്തിന് മാധ്യമങ്ങളോട് മറുപടിപറയുകയായിരുന്നു അദ്ദേഹം.

അതേസമയം വിവാദങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍. മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 'മണിയുടെ മുഖവും ചിമ്പാന്‍സിയുടെ മുഖവും ഒന്നുപോലെയാണെന്നും ഒറിജിനല്ലാതെ കാണിക്കാന്‍ പറ്റുമോ. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടത്' എന്ന രീതിയില്‍ സുധാകരന്‍ തിരിച്ചടിച്ചിരുന്നു. ഇതും വലിയ വിവാദമായി മാറി സുധാകരന്റെ അധിക്ഷേപത്തിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നത്.

പിന്നാലെ 'പരാമര്‍ശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോള്‍ തോന്നിയെന്നും തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നം സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോള്‍, പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സില്‍ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു' എന്നായിരുന്നു സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട. കയ്യില്‍ വെച്ചേരെ എന്ന് എം.എം.മണി. ഇവിടെ നിന്നും തരാനൊട്ടില്ല താനും എന്നും എംഎം മണി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (1 hour ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (1 hour ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (1 hour ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (1 hour ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (1 hour ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (1 hour ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (1 hour ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (2 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (2 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (3 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (3 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (3 hours ago)

ദുൽഖർ സൽമാൻ ജോസ് ആലുക്കാസിൻ്റെ ബ്രാൻഡ് അംബാസഡർ...  (3 hours ago)

ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെ  (3 hours ago)

Malayali Vartha Recommends