മരിക്കുന്നതിന് കൃത്യം ഒരുമാസം മുമ്പ് തലക്കറങ്ങി വീണു....ശരീരമാകെ തണുത്തു ,ചലനമറ്റ നിലയിൽ..ഷുഗർ ലെവൽ താഴുന്നു മരണത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്...ഒരുമാസം പിന്നിടുമ്പോഴും അത് തന്നെയാണ് സംഭവിച്ചതെന്ന് ഓർത്ത് സ്വയം കുറ്റപ്പെടുത്തി...നയന സൂര്യയുടെ മരണത്തിന് പിന്നിൽ കുടുംബത്തിന്റെ ശ്രദ്ധക്കുറവാണെന്ന് കരുതി..തുറന്ന് പറഞ്ഞ് കുടുംബം...
2019 ഫെബ്രുവരി 24 ന് തിരുവനന്തപുരം ആൽത്തറയിലുള്ള വാടകവീട്ടിൽ വച്ച് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോഴും കുടുബം കരുതിയത് കൃത്യം ഒരു മാസം ഉണ്ടായ ശരീരത്തിലെ പ്രമേഹ രോഗം മൂർച്ഛിച്ചതാവും എന്നാണ്.ഈ ഒരു കാരണം മനസ്സിൽ പതിനത്തും കുടുംബത്തിന്റെ സാധാരണ നില തന്നെ താഴ്ന്ന അവസ്ഥയിലും ആയതിനാൽ ഡയാനയുടെ മരണത്തിൽ മറ്റ് ദുരൂഹത ഇല്ലായെന്ന് പോലീസ് പറഞ്ഞപ്പോൾ കുടുംബം സമ്മതിക്കുകയിരുന്നു.
എന്നാൽ നാലുവർഷത്തിനിപ്പുറം അന്ന് നോക്കാതെ പോയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകം എന്ന സംശയം ഉയരുന്നത്.രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസത്തിന് ശേഷമാണ് നയനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലെനിൻ രാജേന്ദ്രന്റെ മരണത്തിൻറെ ആഘാതത്തിൽ നയന വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും അന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പ്രമേഹ രോഗിയായ നയന മുറിയിൽ കുഴഞ്ഞുവീണാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.കുടുംബം പറയുന്നത് ഇങ്ങനെ
https://www.facebook.com/Malayalivartha