Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ രണ്ടാം കര്‍ഷക ലോങ് മാര്‍ച്ച് നാസിക്കില്‍ നിന്ന് ആരംഭിച്ചിരിക്കെ കേന്ദ്ര സര്‍ക്കാരിന് ആശങ്ക, ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ നീക്കം

21 FEBRUARY 2019 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരുവില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: നേതാവിന്റെ മകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

പ്രണയിച്ച യുവാവുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളി: ജ്യോത്സ്യന്റെ പ്രവചനത്തില്‍ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കി

പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

ഫേസ്ബുക്കില്‍ കവര്‍ചിത്രമാക്കാന്‍ പറ്റിയ തൊലിവെളുപ്പില്ല. പറഞ്ഞുരസിക്കാന്‍ വീരസാഹസിക കഥകളുമില്ല. പക്ഷേ, അതുകൊണ്ടുമാത്രം ഈ രോദനം കേള്‍ക്കാതിരിക്കരുത്. കാരണം, ഇത് കര്‍ഷകരാണ്. ഇവരാണ് നമുക്ക് അന്നം തരുന്നവര്‍. ഉണ്ട ചോറിന് നന്ദി കാണിക്കാന്‍ ഇന്ത്യന്‍ ജനതയും ഭരണകൂടവും തയ്യാറായേ പറ്റൂ. ഇന്ത്യയിലെ കോടാനുകോടി വരുന്ന കര്‍ഷകരുടെ പ്രതിനിധികളായ ലക്ഷങ്ങളാണ് മാസങ്ങള്‍ക്കുമുമ്പ് മഹാരാഷ്ട്രയില്‍ ഐതിഹാസികമായ നാസിക് കിസാന്‍ ലോങ് മാര്‍ച്ച് നടത്തിയത്. ആ വാര്‍ത്ത മൂടിവയ്ക്കാന്‍ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ എത്രയൊക്കെ ശ്രമിച്ചെങ്കിലും അതിനെയൊക്കെ അതിജീവിച്ച് പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്കു കര്‍ഷകര്‍ കടന്നുവന്നിരുന്നു. ജീവിച്ചിരിക്കാനുള്ള അവസരത്തിനുവേണ്ടിയാണ് അവര്‍ സമരം നടത്തുന്നത്. അതിജീവനസമരത്തിന്റെ ആ പോരാട്ടത്തില്‍ അവരരുഭവിച്ച ദുരിതങ്ങള്‍ക്ക് കണക്കില്ല. ഒടുവില്‍ മടിച്ചുമടിച്ചെങ്കിലും മാധ്യമങ്ങള്‍ക്ക് ഒരു കോളത്തിലാണെങ്കില്‍പോലും ഇവരുടെ കഥകള്‍ പറയേണ്ടിവന്നു. ആ സഹനസമരക്കാരാണ് ഇപ്പോള്‍ വീണ്ടും പ്രയാണം തുടങ്ങിയിരിക്കുന്നത്. അനുമതി നിഷേധിച്ചും സമരക്കാരെ കസ്റ്റഡിയിലെടുത്തും ലോങ് മാര്‍ച്ചിനെ തടയാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളെ അവഗണിച്ചു കൊണ്ടാണ് കര്‍ഷകരുടെ രണ്ടാം ലോങ് മാര്‍ച്ചിന് തുടക്കം കുറിച്ചിരിക്കുന്നത്.

അന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. അതു നേടിയെടുക്കാന്‍ വേണ്ടിയാണ് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ രണ്ടാം കര്‍ഷക ലോങ് മാര്‍ച്ച് നാസിക്കില്‍നിന്ന് ആരംഭിച്ചിരിക്കുന്നത്. ആയിരങ്ങളാണ് മാര്‍ച്ചിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. സമരത്തെ തകര്‍ക്കാന്‍ ആവുന്നതെല്ലാം പൊലീസ് ചെയ്യുന്നുണ്ട്. മാര്‍ച്ചിന് അവര്‍ അനുമതി കൊടുത്തിട്ടില്ല. നൂറുകണക്കിന് കര്‍ഷകരെ ഇതിനകം അറസ്റ്റ് ചെയ്തു മാറ്റിയിട്ടുണ്ട്. മാര്‍ച്ച് ഏതുനിമിഷവും തടയുമെന്ന ശ്രുതിയും നിലനില്‍ക്കുന്നുണ്ട്. പക്ഷേ, എന്തു പ്രകോപനമുണ്ടായാലും സഹനമാര്‍ഗത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാനാണ് സംഘാടകരുടെ നീക്കം.

എട്ടു ദിവസം കൊണ്ട് 165 കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് മാര്‍ച്ച് മുംബെയില്‍ അവസാനിക്കുക. ഒരു ലക്ഷം കര്‍ഷകര്‍ മാര്‍ച്ചില്‍ അണിനിരക്കുമെന്നും കിസാന്‍ സഭ നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് ഇതേ പാത ഇവരുടെ സമരം അനുഭവിച്ചറിഞ്ഞതാണ്. കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം കര്‍ഷകരാണ് കഴിഞ്ഞ തവണ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. പൊരിവെയിലത്ത് ചെങ്കൊടിയുടെ മാത്രം തണലില്‍ നഗ്‌നപാദരായി അവര്‍ താണ്ടിയ ദൂരം പൊതുസമൂഹം അനുഭാവത്തോടെയാണ് നോക്കിക്കണ്ടത്. ആ സമരത്തിനു ലഭിച്ച ജനസമ്മതി കണ്ട് അമ്പരന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കര്‍ഷകരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചതായി പ്രഖ്യാപിച്ചത്. പക്ഷേ, അതൊരു വഞ്ചനയായിരുന്നുവെന്ന് പിന്നീട് അവര്‍ക്ക് ബോധ്യമായി. ഒരുവര്‍ഷമായിട്ടും കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരോ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരോ തയ്യാറായിട്ടില്ല. ഈ സഹാചര്യത്തിലാണ് കര്‍ഷകര്‍ വീണ്ടും പോരാട്ട പാതയിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍ക്ക് തറവില, കാര്‍ഷീക പെന്‍ഷനും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കാര്‍ഷീക ഭൂമി വന്‍തോതില്‍ ഏറ്റെടുക്കേണ്ടി വരുന്ന മുംബൈഅഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണം എന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഡല്‍ഹിയില്‍ 208 കര്‍ഷക സംഘടനകള്‍ സംയുക്തമായി നടത്തിയ മാര്‍ച്ചിന്റെ വിജയത്തിന് പിന്നാലെയാണ് നാസിക്മുംബൈ കര്‍ഷക മാര്‍ച്ച് പ്രഖ്യാപനം.

ഏതായാലും, കര്‍ഷ കര്‍ഷകത്തൊഴിലാളി സമൂഹത്തിന്റെ ഈ മഹാമുന്നേറ്റം അത്രവേഗം അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിനു കഴിയില്ല. ജീവിതം കൈയിലെടുത്താണ് അവര്‍ മഹാനഗരത്തിലേക്കു മാര്‍ച്ച് ചെയ്യുന്നത്. പരാമ്പരാഗതമായി മണ്ണില്‍ പണിയെടുത്ത് ഭാരതത്തെ തീറ്റിപ്പോറ്റുന്ന ഇവരെ ഇന്നുവരെ ഭരണകൂടം അവഗണിച്ചിട്ടേ ഉള്ളൂ. വമ്പന്‍ കോര്‍പ്പറേറ്റുകളോടു കാട്ടുന്ന കരുണയുടെ ചെറിയൊരു അംശം പോലും കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല. ജീവിതം മണ്ണിലുരുക്കി അവര്‍ ഉല്പാദിപ്പിക്കുന്ന വിളകള്‍ക്ക് നയാപൈസ തികച്ചു പോലും നല്‍കാന്‍ ഇടനിലക്കാര്‍ ഒരുക്കമല്ല. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ നാലര ലക്ഷം കര്‍ഷകരാണ് ഇന്ത്യയില്‍ പിടിച്ചുനില്‍ക്കാനാകാത്തതു കൊണ്ട് ആത്മഹത്യ ചെയ്ത്തത്.

ദുരിതങ്ങളുടെ കടല്‍ താണ്ടി ഒരുമയുടെ തീരത്തെത്തിയ കര്‍ഷകരാണ് ഇപ്പോള്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ അവകാശങ്ങള്‍ക്കായി സംഘടിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്യാന്‍ തങ്ങള്‍ക്കിനി മനസ്സില്ല എന്നാണ് അവരുടെ നിലപാട്. പകരം, നേരിനുവേണ്ടി പോരാടാണ് കര്‍ഷകരുടെ തീരുമാനം. കര്‍ഷകര്‍ പരാമറടിച്ചു സ്വയം മരിച്ചിരുന്ന കാലത്തെ സുഖം ഇനി ഭരണാധികാരികള്‍ക്കുണ്ടാകില്ല എന്നു ചുരുക്കം. അവര്‍ മഹാനഗരിയിലേക്കെത്തുകയാണ്. ഒന്നല്ല, പത്തല്ല, പതിനായിരങ്ങള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (40 minutes ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (46 minutes ago)

ഇറാന് വേണ്ടി ചാരവൃത്തി... ഖത്തറിൽ പത്ത്‌ പേർ അറസ്റ്റിൽ.. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ... ഇറാൻ കുത്തുപാളയെടുക്കും !!  (1 hour ago)

പത്മകുമാർ ഇറങ്ങി വീട്ടിൽ എത്തും മുന്നേ അത് സംഭവിക്കും...! പത്മകുമാറിന്റെ തനിക്കൊണം  (1 hour ago)

എന്റെ മോളെ...! നെഞ്ച് പൊട്ടി അമ്മയുടെ നിലവിളി...! അച്ഛൻ അതിന് സമ്മതിച്ചു ജസ്ലിയ ജോണ്‍സണ്‍ ഇനി ഓര്‍മ്മ  (1 hour ago)

'മിൻസാദെഹെയ്' കത്തിച്ച് IDF ഇറാന്റെ ആണവ ശാസ്ത്രജ്ഞന്മാർ ചത്തു..!ഇസ്രായേൽ കൊന്ന് തള്ളി നിർത്താതെ 'റോറിംഗ് ലയൺ'  (1 hour ago)

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്ന് പതിനൊന്ന് വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി അതിജീവിത  (1 hour ago)

"കണ്ണൂർ സി പി എമ്മിൽ പൊട്ടിത്തെറി.... ഷൈലജയും ഷംസീറും ശ്യാമളയും... പിണറായി 3.0 ഗോവിന്ദ! "  (1 hour ago)

ഓപ്പറേഷന്‍ എപിക് ഫ്യൂരി' സർവ്വ താണ്ഡവം..തലവെട്ടിയിട്ടും ഊറി കൂടി .!തുരത്തി കത്തിച്ച് ഇസ്രായേൽ..! കെര്‍മാനിൽ ശവങ്ങൾ വാരിക്കൂട്ടുന്നു  (1 hour ago)

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ബിജെപിയിലേക്ക്  (1 hour ago)

വീണ ജോര്‍ജ് ആറന്മുളയില്‍ തന്നെ മത്സരിക്കും  (2 hours ago)

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

ചരിത്രപ്രധാനമായ മലയാളം ഭരണഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു  (2 hours ago)

ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ 18കാരന് നേരെ ക്രൂരമര്‍ദനം  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയില്‍മോചിതനായി  (3 hours ago)

Malayali Vartha Recommends