Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

റഫാല്‍ക്കേസില്‍ സുപ്രീകോടതിയുടെ ഇന്ത്യ കാത്തിരിക്കുന്ന സുപ്രധാന വിധി ചൊവ്വാഴ്ച ; കോടതിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം, റാഫേല്‍ കേസിലെ ഉത്തരവ് പുനപരിശോധിക്കണം എന്നീ ആവശ്യങ്ങളുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് തുടങ്ങിയ പ്രമുഖരാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്

23 FEBRUARY 2019 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

പുല്‍വാമ ഭീകരാക്രണത്തിന്റെ ഞെട്ടലില്‍നിന്നു കരകയറിയ ഇന്ത്യ വീണ്ടും തിരഞ്ഞെടുപ്പിന്റെ ചൂടിലേക്കെത്തുന്ന ദിവസമാണ് വരുന്ന ചൊവ്വാഴ്ച. അന്നാണ് റഫാല്‍ക്കേസില്‍ സുപ്രീകോടതിയുടെ വിലപ്പെട്ട വിധി എത്തുക. അതോടെ ഇന്ത്യന്‍ രാഷ്ട്രീയം വീണ്ടും റഫാല്‍ അഴിമതിയും തൊഴിലില്ലായ്മയും ന്യൂനപക്ഷപീഢനങ്ങളും കൊണ്ടു നിറയും. ഒരുപക്ഷേ, അഞ്ചു വര്‍ഷം കൊണ്ട് രാജ്യസുരക്ഷപോലും അവതാളത്തിലായ കേന്ദ്ര ഭരണം മുമ്പെത്തേതിനെക്കാള്‍ രൂക്ഷമായ ഭാഷയില്‍ ചോദ്യം ചെയ്യപ്പെടും.

കഴിഞ്ഞ ഡിസംബര്‍ 14 രാഷ്ട്രീയ നിരീക്ഷകര്‍ ഇതുപോലെ കാത്തിരുന്ന ദിവസമാണ്. അന്നായിരുന്നു റഫാല്‍ കേസില്‍ സിബിഐ അന്വേഷണം വേണോ എന്ന് സുപ്രീംകോടതി വിധി പറഞ്ഞത്. അതുവരെ ഉയര്‍ന്നുവന്ന തെളിവുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരുന്ന ഒരന്വേഷണം കോടതി ആവശ്യപ്പെടും എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ മറിച്ചായിരുന്നു കോടതിയുടെ തീരുമാനം. അധിക അന്വേഷണമെന്ന ആവശ്യം തള്ളി. നരേന്ദ്ര മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ളതായിരുന്നു സുപ്രീം കോടതിയുടെ വിധി. റാഫേല്‍ വിമാനങ്ങളുടെ വില അടക്കമുള്ള കാര്യങ്ങള്‍ സിഎജി യും പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയും പരിശോധിച്ചിട്ടുണ്ട്. അവര്‍ക്കു ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ ഇനി ഒരന്വേഷണത്തിന്റെ ആവശ്യമില്ല എന്ന നിഗമനത്തില്‍ സുപ്രീംകോടതി എത്തുകയായിരുന്നു.

എന്നാല്‍, അങ്ങനെയൊരു അറിവ് പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും സംബന്ധിച്ച് പുതിയതായിരുന്നു. സിഎജി റിപ്പോര്‍ട്ടും പിഎസി പരിശോധനയും നടന്നിട്ടില്ല എന്ന് അവര്‍ വാദിച്ചു. പ്രതിപക്ഷം കള്ളം പറയുന്നു എന്നാണ് ആ ദിവസങ്ങളിലെ ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി വക്താക്കള്‍ വീറോടെ വാദിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ കേട്ടുവേള്‍വിയില്ലാത്ത കൌതുകവാര്‍ത്തകള്‍ പുറത്തുവരുന്നത്. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയും സിഎജിയും റാഫേല്‍ വിമാനങ്ങളുടെ വില പരിശോധിച്ചിട്ടുണ്ടെന്ന വസ്തുത ശരിയല്ല. അപ്പോള്‍ ആ തെറ്റായ വിവരങ്ങള്‍ സുപ്രീം കോടതിയുടെ വിധിയില്‍ എങ്ങനെ വന്നു എന്ന ചോദ്യം ഉയര്‍ന്നു. തങ്ങള്‍ അങ്ങനെയല്ല സത്യവാങ്മൂലം കൊടുത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ‍ൃത്തങ്ങള്‍ പറഞ്ഞു. സുപ്രീംകോടതിക്ക് ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് മനസ്സിലാക്കിയതില്‍ വന്ന പിഴവാണെന്നും സൂചനയുണ്ടായി. പിന്നീട്, അത് അച്ചടിത്തെറ്റാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. വിവരങ്ങളിലെ തെറ്റ് തിരുത്താനുള്ള പെറ്റീഷന്‍ സര്‍ക്കാര്‍ കോടതിക്കു സമര്‍പ്പിച്ചു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍വന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന നാല് ഹര്‍ജിയും കോടതിക്കു മുമ്പിലെത്തി. ഇവയെ ആസ്പദമാക്കിയ വാദവും വിധിയുമാണ് ചൊവ്വാഴ്ച ഉണ്ടാ‌വുക.

വാദം കേള്‍ക്കാനുള്ള അവസരം കോടതി ജനത്തിനു നല്‍കിയിട്ടില്ല. തുറന്ന കോടതിക്കു പകരം ചേംബറിലായിരിക്കും വാദം നടക്കുക.

ആരും നിഷ്കളങ്കരല്ല എന്ന ഒരു പരാമര്‍ശം കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയില്‍ നിന്നു വന്നതിന്റെ പശ്ചാത്തലത്തില്‍ കോടതി വിധി ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം, റാഫേല്‍ കേസിലെ ഉത്തരവ് പുനപരിശോധിക്കണം എന്നീ ആവശ്യങ്ങളുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് തുടങ്ങിയ പ്രമുഖരാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. ഹര്‍ജിയിലെ തകരാറുകള്‍ തിരുത്തി നല്‍കി കോടതി നടപടി വേഗത്തിലാക്കുന്നതിനു പകരം ഈ ഹര്‍ജിയുടെ പേരില്‍ ആളാകാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന സൂചന നല്‍കിയാണ് സുപ്രീം കോടതി ആരും നിഷ്കളങ്കരല്ല എന്ന പരാമര്‍ശം നടത്തിയത്. ആ വാചകം അതേസമയം കേന്ദ്ര സര്‍ക്കാരിനും ബാധകമാണെന്ന് അഭിപ്രായം ഉയര്‍ന്നു.

എന്തായാലും, സുപ്രീംകോടതിയുടെ നിലപാട് തിരഞ്ഞെടുപ്പിന് വീണ്ടും ചൂടു പകരുമെന്ന് തീര്‍ച്ച. ആ ചൂടില്‍ നരേന്ദ്ര മോദി കൂടുതല്‍ വിയര്‍ക്കാനുള്ള സാധ്യതയാണ് കാണുന്നത്. പക്ഷേ, ആ വിയര്‍പ്പ് അപകടമുണ്ടാക്കുമെന്ന നിരീക്ഷണവും ഉയര്‍ന്നുവന്നിട്ടുണ്ട്. കാരണം, ലോകത്ത് എവിടെയൊക്കെ ഭരണാധികാരികള്‍ ജനങ്ങളാല്‍ ചോദ്യം ചെയ്യപ്പെട്ട് ഉത്തരം മുട്ടുന്നുവോ അവിടെയൊക്കെ അതിര്‍ത്തിയില്‍ ശത്രുരാജ്യവുമായി യുദ്ധമുണ്ടാവുക പതിവുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാറാ രോഗമാണ് ജയിലില്‍ കിടക്കാന്‍ വയ്യെന്ന് !! ജാമ്യത്തിന് ഉഡായിപ്പ് നമ്പറുമായ് എന്‍ വാസു; വാസുവിന്റെ കള്ളിപൊളിച്ച് അടപടലം കുരുക്കി പദ്മകുമാര്‍ !! കാട്ടുകള്ളാ കട്ടിള വാസു...നാണമില്ലേടാ നിനക്ക്...വിലങ്ങ  (4 hours ago)

30ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ (നവംബര്‍ 25 )മുതല്‍  (4 hours ago)

ബിജെപി മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത ഗ്യാരണ്ടി: രാജീവ് ചന്ദ്രശേഖർ  (4 hours ago)

ശബരിമലയിൽ സുഖദര്‍ശനം, തിങ്കളാഴ്ച വൈകിട്ട് ഏഴു വരെ 90,393 ഭക്തർ ദർശനത്തിനെത്തി  (4 hours ago)

തിരുവനന്തപുരം നഗരത്തിന്റെ ഭാവി എന്താവണം, ഏതു ദിശയില്‍ വേണം നഗരത്തിന്റെ മുന്നോട്ടുള്ള വികസനം എന്ന് തീരുമാനിക്കുന്നത് ഈ തെരഞ്ഞെടുപ്പിലാണ്; തിരുവനന്തപുരം നഗരസഭാ ഭരണം മാറിയാല്‍ മാത്രമേ തലസ്ഥാന നഗരത്തിന് വ  (5 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ആൻഡമാൻ കടലിനു മുകളിൽ  (5 hours ago)

ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം; അടിനാശം വെള്ളപ്പൊക്കം, ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?  (5 hours ago)

കാട്ടാളനിലെ സാഹസ്സിക രംഗങ്ങൾ; ലൊക്കേഷൻ കാഴ്ച്ചകളായി പ്രേക്ഷകർക്ക് മുന്നിൽ!!  (6 hours ago)

ബോളിവുഡിന്റെ ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു; സംവിധായകൻ കരൺ ജോഹർ അനുശോചന പോസ്റ്റ് രേഖപ്പെടുത്തി!!  (6 hours ago)

ലോക ആന്റിമൈക്രോബിയൽ അവബോധ വാരം സംഘടിപ്പിച്ച് അമൃത ആശുപത്രി...  (7 hours ago)

ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?  (7 hours ago)

പതിനഞ്ചാം വാർഷികത്തിളക്കത്തിൽ അശോക യൂണിവേഴ്സിറ്റി യംഗ് ഇന്ത്യ ഫെലോഷിപ്പ്; പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു, തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സ്കോളർഷിപ്പ്...  (7 hours ago)

പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി അനുദിനം ടിക്കറ്റ് ബുക്കിങ്ങിലും തരംഗമായി "എക്കോ"  (7 hours ago)

വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച്  (7 hours ago)

ഡ്രാമ വേണ്ട; പറഞ്ഞത് ചെയ്യ്... രാഹുലിന്റെ പച്ചത്തെറിവിളി കരഞ്ഞ് തളർന്ന് യുവതി രണ്ടാം ഓഡിയോ പുറത്ത് ....  (7 hours ago)

Malayali Vartha Recommends