Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോണ്‍ഗ്രസിന്റെ താക്കോല്‍ സ്ഥാനത്തേക്ക് കയറിപ്പറ്റാനൊരുങ്ങി പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവും വിവാദ ബിസിനസ് കാരനുമായ റോബര്‍ട്ട് വാദ്ര; കോണ്‍ഗ്രസിന് പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ മുന്നറിയിപ്പ്

25 FEBRUARY 2019 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

മനുഷ്യരല്ലേ, വെറുപ്പിക്കണ്ടെന്നു കരുതി അല്‍പ്പം സ്നേഹം കാണിച്ചതു പുലിവാലായി മാറിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് അണികള്‍ക്ക്. ആ സ്നേഹം വന്ന വിടവിലൂടെ കോണ്‍ഗ്രസിന്റെ താക്കോല്‍ സ്ഥാനത്തേക്ക് കയറിപ്പറ്റാനൊരുങ്ങുകയാണ് പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവും വിവാദ ബിസിനസ് കാരനുമായ റോബര്‍ട്ട് വാദ്ര.

പ്രിയങ്കാ ഗാന്ധിയെ മിനിമം കോണ്‍ഗ്രസുകാര്‍ക്കെങ്കിലും ഇഷ്ടമാണെന്നു വയ്ക്കാം. അവര്‍ ഇന്ദിരാ ഗാന്ധിയെപ്പോലെ ഇരിക്കുന്നതുകൊണ്ടോ ഗാന്ധി കുടുംബത്തില്‍നിന്നു വരുന്നതുകൊണ്ടുമൊക്കെയായിരിക്കാം അത്. പക്ഷേ, ഈ റോബര്‍ട്ട് വാദ്ര എന്തുകണ്ടിട്ടാണ് എന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.

താന്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന് സൂചന നല്‍കിറോബര്‍ട്ട വാദ്ര ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ച ആയിരിക്കുന്നത്. ജനസേവനം തന്നെ വല്ലാതാകർഷിച്ചു, ഇനി ജനസേവകനാകാതിരക്കാന്‍ വയ്യ എന്ന തരത്തിലാണ് വാദ്ര കഴിഞ്ഞ ദിവസം കുറിച്ചിട്ട പോസ്റ്റ്.

"ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് എനിക്ക് അഭിപ്രായമില്ല. പക്ഷെ ഞാന്‍ രാഷ്ട്രീയത്തിലേയ്ക്ക് വരികയാണെങ്കില്‍ എനിക്ക് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. പിന്നെ എന്തുകൊണ്ട് ആയിക്കൂടാ? പക്ഷേ, അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് യുപി പോലുള്ള ഇടങ്ങളില്‍ പോകുമ്പോള്‍, ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും കൂടുതലായി ചെയ്യണമെന്നും എന്നെക്കൊണ്ടാവുന്ന വിധം ചെറിയ മാറ്റങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടാക്കാന്‍ കഴിയണമെന്നും തോന്നാറുണ്ട്. നിര്‍വ്യാജമായ സ്‌നേഹവും ബഹുമാനവുമാണ് ഇവിടങ്ങളില്‍ എനിക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഇത്തരം അനുഭവപാഠങ്ങളൊന്നും തന്നെ പാഴായി പോകരുത് എന്നുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ അത് പ്രചോദനമാകണം. ഈ ആരോപണങ്ങളും കുറ്റപ്പെടുത്തലുകളുമെല്ലാം മാറിയാല്‍ ജനങ്ങളെ സേവിക്കാന്‍ കഴിയുന്ന കൂടുതല്‍ വലിയ ഉത്തരവാദിത്തങ്ങളിലേയ്ക്ക് ഞാന്‍ നീങ്ങണമെന്നാണ് എനിക്ക് തോന്നുന്നത് .”

ഇതാണ് റോബര്‍ട്ട് വാദ്രേയുടെ കുറിപ്പ്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസിനും മാത്രമല്ല ഇന്ത്യന്‍ ജനതയ്ക്കുതന്നെ കുരിശാകാവുന്ന നിരവധി മോഹങ്ങള്‍ വാദ്രേ ഈ കുറിപ്പില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്. വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണ് എന്ന വാചകം പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നതിനുള്ള പുറപ്പാടായിരിക്കാം എന്നാണ് പലരും കരുതുന്നത്. ഇങ്ങനെയൊക്കെ തോന്നാന്‍ മാത്രം വാദ്രെയെ സ്നേഹിച്ച ഉത്തര്‍പ്രദേശിലെ ജനങ്ങളെ ആണ് ഇപ്പോള്‍ ആളുകള്‍ കുറ്റം പറയുന്നത്.

രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തന്നെപ്പോലുള്ള പാവങ്ങളുടെ കള്ളപ്പണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും അന്വേഷിക്കുന്നതുമെന്ന വാദ്രെയുടെ നിരീക്ഷണം ഗാന്ധിജിയുടെ പാര്‍ട്ടി നയിക്കാനുള്ള തന്റെ യോഗ്യതയായി വാദ്രെ ഉയര്‍ത്തിപ്പിടിക്കുന്നു എന്നാണ് പലരും നിരീക്ഷിക്കുന്നത്.

കഴിഞ്ഞ രണ്ട് യുപിഐ സര്‍ക്കാരുകളുടെ കാലത്തും രാഷ്ട്രീയത്തിനു വെളിയിലായിരുന്നിട്ടുകൂടി വാദ്രെ കാട്ടിക്കൂട്ടിയ രാഷ്ട്രസേവനങ്ങള്‍ ആളുകള്‍ മറന്നിട്ടുണ്ടാകില്ല. പൊതുഉടമസ്ഥതയിലുള്ള സര്‍ക്കാര്‍ ഭൂമികള്‍ തട്ടിയെടുക്കുന്നതിലും വന്‍തോതില്‍ കള്ളപ്പണം വിദേശത്തേക്കു കടത്തുന്നതിലും അദ്ദേഹം പുലര്‍ത്തിയതായി പറയപ്പെടുന്ന സൂക്ഷ്മതയും വൈദഗ്ദ്ധ്യവും ഇന്നും കോണ്‍ഗ്രസിനു മറക്കാനാകാത്ത തലവേദനയാണ്. അതിന്റെ കൂടി ഭാഗമാണ് അഞ്ചുവര്‍ഷം പ്രതിപക്ഷസ്ഥാനത്തിനു പോലും അര്‍ഹതയില്ലാത്തവിധം പാര്‍ട്ടിയെ ശോഷിപ്പിച്ചത്. വീണ്ടും വല്ലവിധേനയും അധികാരത്തോട് അടുത്തുകൊണ്ടിരിക്കുമ്പോഴാണ് വാദ്രെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം കൂടി നേടി രാജ്യം ഭരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

മകളെ വിവാഹം കഴിച്ചുകൊടുത്തുകൊണ്ടു മാത്രം ശല്യക്കാരനായ മരുമകനെ ഒരു അമ്മായിഅമ്മ എത്രനാള്‍ സഹിക്കും എന്നു നോക്കിയിരിക്കുകയാണ് കുടുംബത്തില്‍ വിശ്വസിക്കുന്ന ഇന്ത്യാക്കാരാകമാനം.

പ്രിയങ്കയുടെ രാഷ്ട്രീയപ്രേവേശനം ഇത്രനാള്‍ താമസിപ്പിച്ചതിന് വാദ്രെയുടെ പണമുണ്ടാക്കല്‍ വിദ്യകള്‍ നാട്ടില്‍ പാട്ടായത് വലിയ അളവുവരെ കാരണമായിട്ടുണ്ട്. ഗത്യന്തരമില്ലാതെയായ കോണ്‍ഗ്രസ് ഇത്തവണ രണ്ടുംകല്പിച്ച് പ്രിയങ്കയെ കളത്തിലിറക്കിയെങ്കിലും വാദ്രെയ്ക്കതിരെയുള്ള കേസുകള്‍ ഒപ്പം തന്നെ ബിജെപിയും എടുത്തു പുറത്തിട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായുള്ള പ്രിയങ്കഗാന്ധിയുടെ സജീവരാഷ്ട്രീയ രംഗപ്രവേശത്തിന് പിന്നാലെ റോബര്‍ട്ട് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാതിലുകള്‍ കയറി ഇറങ്ങുന്ന സ്ഥിതിയുണ്ടായി. അവിടെയൊക്കെ ഉത്തമഭാര്യയായി പ്രിയങ്ക അനുഗമിച്ചത് വലിയ വാര്‍ത്തയാവുകയും കോണ്‍ഗ്രസിനു ഭാരമാവുകയും ചെയ്തിട്ടുണ്ട്. പ്രിയങ്കയ്ക്ക് രാജ്യത്തേക്കാള്‍ വലുത് ഭര്‍ത്താവാണെങ്കില്‍ ഇന്ത്യയെ വലിയ അപകടമാണ് കാത്തിരിക്കുന്നതെന്ന് കരുതുന്നവരുണ്ട്.

താന്‍ നടത്തിയ കുറ്റങ്ങളെ സംബന്ധിച്ച ചോദ്യം ചെയ്യലുകളില്‍നിന്നു രക്ഷപെടാനാണ് വാദ്രെ രാഷ്ട്രീയത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നതെന്ന ആരോപണം ശരിയാണെങ്കില്‍ അതു രാജ്യത്തിനും കോണ്‍ഗ്രസിനും ഗുണകരമായ കീഴ്വവഴക്കമായിരിക്കില്ല എന്ന അഭിപ്രായം കക്ഷിവ്യത്യാസങ്ങളില്ലാതെ ഉയര്‍ന്നുവന്നിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ അതു മനസ്സിലാക്കുമെന്നാണ് കോണ്‍ഗ്രസ് വിശ്വാസികളും കരുതുന്നത്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends