Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ദാദ ഇറങ്ങുന്നു... ഗെയിം ചേയ്ഞ്ചര്‍ ആയി ദാദ ഇറങ്ങുന്നു ദീദിയെ തൂക്കിയടിക്കാന്‍ തൃണമൂല്‍ തകര്‍ന്നടിയുമോ

24 JANUARY 2021 09:42 AM IST
മലയാളി വാര്‍ത്ത

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്നു ' - കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് മമത അറിയുന്നില്ല. 2019 -ൽ എങ്ങനെയാണ് സംസ്ഥാനത്തിൻ്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ബിജെപി തൻ്റെ പാർട്ടിയെ തൂത്തെറിഞ്ഞതെന്ന് മമത മനസ്സിലാക്കിയിട്ടില്ല.

 

തെക്കും കിഴക്കും ഭാഗങ്ങളിൽ അതേ ഓളമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി .2011-ൽ ഈ മണ്ഡലങ്ങളെല്ലാം ഇടതുപക്ഷത്തെ കൈവിട്ട് തൃണമൂലിനെ കൈവരിച്ചതാണ്. എന്നാൽ കാലം മാറിയിരിക്കുന്നു. സി പി എമ്മിനും അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും ബദലായി മമതയെ ഉയർത്തിക്കൊണ്ടു വന്ന പ്രദേശങ്ങളിലെല്ലാം ഇപ്പോൾ ദീദിക്കെതിരെ വലിയ ജനവികാരമാണ് ഉയർന്നു വന്നിരിക്കുന്നത്.

 

ഇടതുപക്ഷവും കോൺഗ്രസും ഈ കളി കണ്ടിരിക്കുകയാണ്. ബി ജെ പിയുടെ കടന്നുകയറ്റം തടയാൻ നീക്കുപോക്കാ വാമെന്നു മമത ഇടത് കോൺഗ്രസ് ദേശീയ നേതൃത്വങ്ങളോട് രഹസ്യമായി അഭ്യർത്ഥിച്ചു എങ്കിലും സംസ്ഥാന നേതൃത്യം അത് കേട്ട ഭാവം കാണിച്ചിട്ടില്ല - സീതാറാം യെച്ചൂരിയും ദീപാങ്കർ ഭട്ടാചാര്യയും കോൺസ് നേതാക്കളും ബി ജെ പി ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് ആവർത്തിക്കുന്നുണ്ട്.

 

ബംഗാൾ ഘടകത്തിൻ്റെ ആവശ്യപ്രകാരം ഇടതുമായി സഖ്യത്തിന് സോണിയ അനുമതി നൽകിയിട്ടുള്ളതാണ്. മുൻപ്കോൺഗ്രസ്സിനെ തകർത്ത് മമത വേറിട്ട് പോയപ്പോൾ തങ്ങൾക്കുണ്ടായ അതേ വിഷമം ഇപ്പോൾ മ്മതയും അനുഭവിക്കുന്നുണ്ടാകുമെന്നാണ് സംസ്ഥാന ഘടകം പറയുന്നത്. തൃണമൂൽ തകർന്നാൽ പ്രവർത്തകർ തിരികെ കോൺഗ്രസിൽ എത്തുമെന്ന് കണക്കുകൂട്ടുന്നു.

 

സി പി എമ്മിൻ്റെ സമീപനവും ഇത് തന്നെയാണ്. മമത പോയാൽ പഴയ സ്വാധീനം തിരിച്ചുപിടിക്കാമെന്ന് അവരും കരുതുന്നു.എന്നാൽ ഇടതുപാർട്ടികളും കോൺഗ്രസുമായി വിശാല സഖ്യത്തിനും കോൺഗ്രസ് ശ്രമിക്കുന്നു ..

 

 

മമതയുടെ കരുത്തരിൽ പലരെയും പിഴുതെടുത്ത ബി ജെ പി യ്ക്ക് ഇനി വേണ്ടത് ഒരു അമരക്കാരനെയാണ്. മമതയെന്ന വൻമരത്തെ കടപുഴക്കി എറിയാനാണ് ബി ജെ പിയുടെ അടുത്ത ശ്രമം -കൊൽക്കത്തയുടെ രാജകുമാരനായ സൗരവിനെ ബംഗാളിൻ്റെ രാജാവാകാനുള്ള പോരിനിറക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.

 

രാഷ്ട്രീയത്തിൻ്റെയോ മതത്തിൻ്റെയോ അതിർവരമ്പുകളില്ലാതെ ആരാധകരുളള ഒരാളാണ് സൗരവ്. മമതയുമായി സൗരവിന് അടുത്ത ബന്ധമാണ് ഉള്ളത്. ഒരു കാലത്ത് മമതയുടെ ഇടംകയ്യും വലംകയ്യുമായിരുന്ന മുകുൾ റോയിയും സുവേന്ദു അധികാരിയും ഇന്ന് എവിടെയാണ് നിൽക്കുന്നത്? മമതയുടെ ഇഷ്ടത്തിന് അനുസരിച്ച് തൃണമുൽ രാഷ്ട്രീയത്തെ ഉള്ളംകൈയ്യിൽ കൊണ്ടു നടന്ന മുകളിനെ ബി ജെ പി അടർത്തിയെടുത്തത് 2017-ൽ ആയിരുന്നു. നന്ദിഗ്രാം പ്രക്ഷോഭത്തിൻ്റെ നായകനായിരുന്ന സുവേന്ദുവും ഇന്ന് ബിജെപിക്കൊപ്പമാണ്.

 

ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഉറപ്പായും ഫലം നിർണയിക്കാൻ ശേഷിയുള്ള ആളാണ് സുവേന്ദു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.നാൽപ്പതിൽ ഏറെ മണ്ഡലങ്ങളിൽ വിധി നിർണായക ശക്തിയാക്കാനും അദ് ദേഹത്തിന് കഴിയും.എന്നാൽ ബംഗാൾ മുഴുവനായി മമതയെ നേരിടാൻ സൗരവ് ആണ് യഥാർത്ഥ ശക്തി എന്ന് ബിജെപി മനസ്സിലാക്കുന്നു.

 

തൃണമൂലിൻ്റെ സ്ഥിരം വോട്ടു ബാങ്കിൽ വിള്ളൽ വീഴ്ത്താൻ സൗരവിന് ആകുമോ എന്നാണ് ബംഗാളിലെ രാഷ്ട്രീയ ലോകം കണക്കുകൂട്ടുന്നത്. എന്നാൽ ചാഞ്ചാടി നിൽക്കുന്ന നിഷ്പക്ഷ വോട്ടുകളെ അനുകൂലമാക്കാൻ കഴിയുമെന്നാണ് ബി ജെ പി കാണുന്നത്. വ്യക്തിപ്രഭാവം കൊണ്ട് മമതയെ വീഴ്ത്താൻ ബംഗാളിൽ ഒരാൾക്ക് കഴിയുമെങ്കിൽ അത് സൗരവിന് മാത്രം ആയിരിക്കുമെന്നും കണക്കുകൂട്ടലുകൾ ഉണ്ട്.

'

മറ്റു സംസ്ഥാനങ്ങളെക്കാൾ ബംഗാളിലെ തിരഞ്ഞെടുപ്പു ബിജെ പി ക്കു നിർണായകമാണ്. തൃണമൂൽ കോൺഗ്രസിൻ്റെ മുഖ്യ എതിരാളിയായി അവർ എത്തിയിരിക്കുന്നു. മമതയുടെ പത്ത് വർഷത്തെ ഭരണം അവസാനിപ്പിക്കുമെന്നാണ് പാർട്ടിയുടെ ശപഥം '

 

" a
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (4 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (4 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (4 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (6 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (6 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (7 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (7 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (8 hours ago)

Malayali Vartha Recommends