Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ജയലളിതയുടെ എസ്റ്റേറ്റിലെ കൊലപാതകം: രണ്ടാം പ്രതിയുടെ ഭാര്യയും മകളും ഒന്നാം പ്രതിയും അപകടങ്ങളിൽ മരിച്ചു

30 APRIL 2017 07:14 AM IST
മലയാളി വാര്‍ത്ത

പാലക്കാട് : കൂട്ടക്കുരുതിയുടെ എല്ലാ തെളിവുകളും. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട് എസ്റ്റേറ്റിലെ കാവൽക്കാരനെ കൊലപ്പെടുത്തിയതും മോഷണവും കൂടുതൽ ദുരൂഹതകളിലേക്ക്. എസ്റ്റേറ്റിലെ കാവൽക്കാരനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കനകരാജ് സേലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചതും താമസിയാതെ രണ്ടാം പ്രതി സയൻ ശ്യാമും കുടുംബവും വാഹനാപകടത്തിൽപെട്ടതുമാണ് സംഭവത്തിന്‍റെ ദുരൂഹത കൂട്ടുന്നത്. കരുതിക്കൂട്ടിയ ഈ കൊലപാതകങ്ങൾക്ക് പിന്നിലാര്‌.

വെള്ളിയാഴ്ച രാത്രി സേലത്തെ ആത്തൂരിൽ കനകരാജ് ഒാടിച്ച ബൈക്കിൽ കാറിടിക്കുകയായിരുന്നുവെന്നാണു പോലീസ് നൽകുന്ന വിവരം. ഒരു ബന്ധുവിനെ സന്ദർശിച്ചു മടങ്ങും വഴിയാണു കനകരാജ് അപകടത്തിൽപെടുന്നത്. ജയലളിതയുടെ എസ്റ്റേറ്റിലെ ഡ്രൈവറായിരുന്നു കനകരാജ്. മണിക്കൂറുകൾക്കു ശേഷം ഇന്നലെ പുലര്‍ച്ചെ സയനും കുടുംബവും സഞ്ചരിച്ച കാർ പാലക്കാട് കണ്ണാടിയില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു. സയന്‍റെ ഭാര്യ, കോയമ്പത്തൂർ സുബ്രഹ്മണ്യ സ്ട്രീറ്റ് ശിവശങ്കരന്‍റെ മകൾ വിനുപ്രിയ (31), മകൾ നീതു (അഞ്ച്) എന്നിവരാണ‌ു മരിച്ചത്. രണ്ടുപേരുടെയും കഴുത്തിൽ ആഴത്തിലുള്ള മുറിവു കാണപ്പെട്ടു. കാറിനുള്ളിൽ രക്തക്കറയും കാര്യമായില്ല. അതിനാൽ അപകടത്തിനു മുന്പേ ഇവർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് സംശയം.

ഇരിങ്ങാലക്കുട സ്വദേശിയും കോയമ്പത്തൂർ ട്രിച്ചി റോഡ് നിവാസിയുമായ സയൻ(33) ഗുരു തര പരിക്കുകളോടെ കോയമ്പത്തൂർ കുപ്പുസ്വാമി ആശുപത്രിയിൽ ചികിത്സയിലാണ്. പാലക്കാടുനിന്നെത്തിയ ഫയർഫോഴ്സ് സംഘം അരമണിക്കൂറോളം പരിശ്രമിച്ചാണ് അപകടത്തിൽപ്പെട്ടവരെ കാറിൽനിന്നു പുറത്തെടുത്തത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇവരുടെ ഐഡന്‍റിറ്റി, ആധാർ കാർഡുകൾ പരിശോധിച്ചപ്പോഴാണ് തമിഴ്നാട്ടിലെ വിലാസം മനസിലായത്. ഇതുമായി ബന്ധപ്പെട്ടതോടെയാണു സയൻ ജയലളിതയുടെ കോടനാടുള്ള എസ്റ്റേറ്റിലെ കാവൽക്കാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണെന്നു തിരിച്ചറിഞ്ഞത്. കേസിലെ രണ്ടു പ്രതികൾക്കും ഏതാണ്ട് ഒരേ സമയം അപകടം സംഭവിച്ചതിനു പിന്നിൽ ആരുടെയെങ്കിലും കരങ്ങളുണ്ടോയെന്ന സംശയം ശക്തമാണ്.

ചികിത്സയിലുള്ള സയന്‍റെ മൊഴിയാണു കേസിൽ നിർണായകമാകുക. പ്രതികളായ കനകരാജിനെയും സയനെയും അറസ്റ്റ് ചെയ്തശേഷം ഗൂഡല്ലൂർ പോലീസ് വിട്ടയയ്ക്കുകയായിരുന്നു. പോലീസിന്‍റെ ഈ വീഴ്ച മനഃപൂർവമാണോ എന്ന സംശയവും ഉണ്ട്.

അതേസമയം, മോഷണവുമായി ബന്ധപ്പെട്ട് എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കനകരാജും സയനും അടക്കം 10 അംഗ സംഘമാണ് മോഷണത്തിനും കൊലപാതകത്തിനും പിന്നിലെന്നാണു പോലീസിന്‍റെ നിഗമനം. തൃശൂര്‍, മലപ്പുറം, വയനാട് സ്വദേശികളാണു പോലീസ് പിടിയിലായിരിക്കുന്നത്. ഇവരില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചതായാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (2 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (2 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (2 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends