Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...

ഏറ്റുമാനൂരിനെച്ചൊല്ലി കേരള കോൺഗ്രസിൽ തർക്കം രൂക്ഷം; കേരള കോൺഗ്രസ് ഏറ്റുമാനൂരിൽ മത്സരിച്ചാൽ ജിം അകല്‌സ് സ്വതന്ത്രനാകാൻ സമ്മർദം ; കോട്ടയം ജില്ലയിൽ യുവജന നേതാക്കളെ അവഗണിക്കുന്നുവെന്ന് കടുത്ത പരാതി

05 MARCH 2021 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്രോഹ നടപടികളെക്കുറിച്ച് ഓര്‍മകളുണ്ടായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ ജെറോമിക് ജോര്‍ജ് ഉത്തരവ് പുറപ്പെടുവിച്ചു

രാഹുൽ​ഗാന്ധിയുടെ ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ അപകീർത്തികരമായ പ്രസം​ഗം ; അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി

തിരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും 300 സീറ്റ് കിട്ടുമെന്നാണ് ഇപ്പോള്‍ പറയുന്നത്; തിരുവനന്തപുരത്തെ പ്രസംഗത്തില്‍ നിങ്ങള്‍ പേടിക്കേണ്ട അധികാത്തില്‍ വരുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്; ബി.ജെ.പിക്ക് ഭയം തുടങ്ങി; അതിന്റെ ഭാഗമായാണ് രാജസ്ഥാനില്‍ വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത മോദി പ്രസംഗിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തുടർച്ചയായി കേരള കോൺഗ്രസ് തോറ്റുകൊണ്ടിരിക്കുന്ന ഏറ്റുമാനൂർ സീറ്റ് വീണ്ടും ജോസഫ് വിഭാഗത്തിനു നൽകാനുള്ള നീക്കത്തിൽ പാർട്ടിയിൽ പ്രതിഷേധം ശക്തം. കോൺഗ്രസ് തന്നെ സീറ്റ് ഏറ്റെടുക്കുകയും, യുവജനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകുകയും ചെയ്തില്ലെങ്കിൽ യുവ കോൺഗ്രസ് നേതാവ് ജിം അലക്‌സിനെ തന്നെ സ്വതന്ത്രനായി മത്സര രംഗത്ത് ഇറക്കാനാണ് പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ സമ്മർദം. കേരള കോൺഗ്രസാണ് ഏറ്റുമാനൂരിൽ മത്സരിക്കുന്നതെങ്കിൽ ജിം തന്നെ സ്വതന്ത്രനായി രംഗത്ത് ഇറങ്ങണമെന്ന സമ്മർദമാണ് ശക്തമായിരിക്കുന്നത്.

കോട്ടയം ജില്ലയിൽ യുവജന നേതാക്കളെ അവഗണിക്കുന്നുവെന്ന കടുത്ത പരാതിയാണ് ഏറ്റുമാനൂരിൽ നിന്നും ഉയരുന്നത്. ജനകീയ അടിത്തറയും സ്വീകാര്യതയും ഉള്ള നേതാക്കൾക്ക് കോൺഗ്രസിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന ആരോപണമാണ് ജനകീയകൂട്ടായ്മ ഉന്നയിക്കുന്നത്. 25 വർഷങ്ങളോളമായി മുന്നണി മര്യാദയുടെ പേരിൽ കേരള കോൺഗ്രസിന് സീറ്റ് വിട്ടുകൊടുത്ത കോൺഗ്രസ് വീണ്ടും രാഷ്ട്രീയ അടിമത്വത്തിലേക്ക് ആത്മാർത്ഥതയുള്ള കോൺഗ്രസുകാരെ തള്ളിവിടുകയാണ് എന്ന ആക്ഷേപമാണ് ജനകീയ കൂട്ടായ്മ ഉന്നയിക്കുന്നത്.

സഹോദരൻ ബാബു ചാഴികാടൻ മരിച്ചപ്പോൾ അവിചാരിതമായി രാഷ്ട്രീയ സൗഭാഗ്യം കൈവരിച്ച തോമസ് ചാഴികാടൻ 2011 , 2016 പൊതു തിരഞ്ഞെടുപ്പുകളിൽ ഏറ്റുമാനൂരിൽ സുരേഷ് കുറിപ്പിനോട് പരാജയപ്പെട്ടിരുന്നു. ഇപ്പോൾ കേരള കോൺഗ്രസ് പിളർപ്പിന് ശേഷവും നിയോജക മണ്ഡലത്തിൽ ദുർബലമായ ജോസഫ് വിഭാഗത്തിന് ഏറ്റുമാനൂർ സീറ്റ് വിട്ടുകൊടുക്കും എന്നാണ് യുഡിഎഫ് വൃത്തങ്ങളിൽ ഉള്ള സൂചന.

അഥവാ സീറ്റ് കിട്ടുകയാണെങ്കിൽ ലതികാ സുഭാഷ്, നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ് എന്നിവരുടെ പേരുകളാണ് മണ്ഡലത്തിൽ പറഞ്ഞുകേൾക്കുന്നത്. ഇവരെക്കാൾ ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ കോൺഗ്രസിൽനിന്ന് ഉയർന്നുവരേണ്ടത് ജിം അലക്‌സിനെ പോലുള്ള കരുത്തരായ സംഘാടകർ ആണെന്നാണ് ജനകീയകൂട്ടായ്മ വിലയിരുത്തുന്നത്.

 

 

2015 തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ വികാരം ഏറ്റെടുത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി ജിം അലക്‌സ് മത്സരിച്ചിരുന്നു. അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയ ജിം നേരിയ വോട്ടുകൾക്കാണ് ഇടതുപക്ഷ സ്ഥാനാർഥിയോട് പരാജയപ്പെട്ടത്. പാർട്ടി നേതൃത്വം പ്രത്യേക താല്പര്യം എടുത്താണ് ജിമ്മിനെ തിരികെ പാർട്ടിയിൽ എത്തിച്ചത്. എന്നാൽ അതിനുശേഷം അർഹതപ്പെട്ട പരിഗണന അദ്ദേഹത്തിന് പാർട്ടിക്കുള്ളിൽ കൊടുത്തില്ല എന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം വാർഡിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചിട്ടും, ഏറ്റവും ആത്മാർത്ഥമായി പാർട്ടിക്ക് വേണ്ടി നിലകൊണ്ട് പാർട്ടി സ്ഥാനാർത്ഥിക്ക് റെക്കോർഡ് ഭൂരിപക്ഷം നേടി കൊടുക്കുവാൻ അക്ഷീണം പ്രവർത്തിച്ച ഈ യുവ നേതാവിനെ പാർട്ടി സംഘടനാ പദവികളിലേക്ക് പോലും പരിഗണിക്കുന്നില്ല എന്നത് നിഷ്പക്ഷമതികളായ ആളുകൾക്കു പോലും കോൺഗ്രസ് നേതൃത്വത്തോട് എതിർപ്പ് ഉണ്ടാകുന്നതിനു കാരണമാകുന്നു. പാർട്ടി മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തേക്ക് അദ്ദേഹത്തിൻറെ പേര് ഉയർന്നു വന്നെങ്കിലും കാര്യങ്ങൾക്ക് തീരുമാനമായിട്ടില്ല.

അതുകൊണ്ടുതന്നെ പാർട്ടി നേതൃത്വത്തിന് ഒരു ഷോക്ക് ട്രീറ്റ്‌മെൻറ് കൊടുക്കാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ജിം അലക്‌സ് സ്വതന്ത്ര സ്ഥാനാർത്ഥി ആകണമെന്ന് സമ്മർദ്ദം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. യുവജന നേതാക്കളെ പരിഗണിക്കുന്നു എന്നു വരുമ്പോൾ പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലുള്ള ചില പേരുകളാണ് ഏറ്റുമാനൂരിൽ പറഞ്ഞു കേട്ടത്.

അതു കൊണ്ട് തന്നെ കണ്ണടച്ച് ഇരുട്ടാക്കുന്ന നേതൃത്വത്തിന് കണ്ണ് തുറക്കാൻ പര്യാപ്തമായ രാഷ്ട്രീയ നീക്കം എന്നനിലയിലാണ് ഇദ്ദേഹത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരു വിഭാഗം ആളുകൾ നിർബന്ധിക്കുന്നത്.

ജോസഫ് ഗ്രൂപ്പിന് സീറ്റ് ലഭിക്കുകയാണെങ്കിൽ കോൺഗ്രസ് വോട്ടുകൾ മുഴുവൻ ജിമ്മിന് ലഭിക്കുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഏറ്റുമാനൂരിലെ നിഷ്പക്ഷ വോട്ടുകൾ പരിചിതനായ ഒരു യുവ പൊതു പ്രവർത്തകൻ എന്ന നിലയിൽ സമാഹരിക്കാനായാൽ വിജയം പോലും അപ്രാപ്യമല്ല എന്നും ഇവർ അവകാശപ്പെടുന്നു.

ഏതായാലും ജിം അലക്‌സ് സ്വതന്ത്ര സ്ഥാനാർത്ഥി ആയാൽ യുഡിഎഫിന് അത് വലിയ തിരിച്ചടിയാകും സമ്മാനിക്കുക. ഒരു പതിറ്റാണ്ടായി കൈവിട്ടുപോയ ഏറ്റുമാനൂർ സീറ്റ് തിരികെ പിടിക്കാൻ ഉള്ള സുവർണ്ണ അവസരം യുഡിഎഫ് നേതൃത്വം യാഥാർത്ഥ്യബോധത്തോടെ പരിഗണിക്കുന്നില്ല എന്ന ആക്ഷേപം ഉയർത്തി ജിം അലക്‌സ് എന്ന യുവനേതാവ് മത്സരരംഗത്ത് വരുമോ എന്ന് കാത്തിരുന്നു കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (17 minutes ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (22 minutes ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (41 minutes ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (1 hour ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (2 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (2 hours ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (3 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (3 hours ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (3 hours ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (8 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (8 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (8 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (8 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (9 hours ago)

Malayali Vartha Recommends