Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...


സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..

ബ്രണ്ണന്‍ കോളെജില്‍ നടന്ന പ്രത്യേക ഏക്ഷനും, വാളുകളെ വകുന്നു മാറ്റി നടന്നു നീങ്ങിയതുമെല്ലാം അണികളുടെ മനസില്‍ ഓളം തല്ലിയിരുന്നു. അതിന്റെ പ്രതികാരമായിട്ടെന്നോണമാണ് അവര്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് സിന്ദാബാദ് വിളിച്ചു കൊണ്ടിരുന്നത്.

25 JULY 2023 09:04 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

പുതുപ്പള്ളിയില്‍ അധികം പണിയെടുക്കാതിരിക്കാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഇന്നലെ വേദിയൊരുക്കി കൊടുത്തതിലാണ് പിണറായിയ്ക്ക് സന്തോഷം. കെപിസിസി ഉമ്മന്‍ചാണ്ടി അനുസ്മരണത്തിലേയ്ക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട് എങ്കിലും കോണ്‍ഗ്രസ് തീരുമാനത്തില്‍ ഉറച്ചു നിന്നു കൊണ്ട് സാമാന്യ മര്യാദ പുലര്‍ത്തി. അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയും കെ.സുധാകരനും പര്‌സ്പരം കണ്ട് അഭിവാദ്യമര്‍പ്പിച്ചെങ്കിലും പര്‌സ്പരം മിണ്ടിയില്ല എന്നുള്ളത് ശ്രദ്ധേയമാണ്.

അന്‍പത്തഞ്ച് മിനിട്ട് വേദിയിലുണ്ടായിരുന്നെങ്കിലും രണ്ടു പേരും ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല,. ബ്രണ്ണന്‍ കോളെജില്‍ നടന്ന പ്രത്യേക ഏക്ഷനും, വാളുകളെ വകുന്നു മാറ്റി നടന്നു നീങ്ങിയതുമെല്ലാം അണികളുടെ മനസില്‍ ഓളം തല്ലിയിരുന്നു. അതിന്റെ പ്രതികാരമായിട്ടെന്നോണമാണ് അവര്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് സിന്ദാബാദ് വിളിച്ചു കൊണ്ടിരുന്നത്. ആള്‍ക്കൂട്ടം പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിക്കുമോയെന്ന ഭയം ഒരുവേള സംഘാടകരേയും അലട്ടിയിരുന്നു എന്നതാണ് വാസ്തവം. എങ്കിലും ഉമ്മന്‍ചാണ്ടിയുടെ മരണം കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ്അനുശോചിച്ചു. മു്ഖ്യമന്ത്രിയെ വേദിയിലിരുത്തി കെ.സുധാകരന്‍ പറഞ്ഞ വാക്കുകള്‍ അല്പം കടന്നു പോയതായിരുന്നു. നെറികെട്ട തലത്തില്‍ ഉമ്മന്‍ചാണ്ടിയെ രാ്ഷ്ട്രീയമായി വേട്ടയാടിയവരോട് പോലും അദ്ദേഹം ക്ഷമിച്ചിരുന്നു എന്ന സുധാകരന്റെ പ്രയോഗം കുറിക്കു കൊള്ളുന്നതായിരുന്നു. പച്ചക്കുതിര ബാഗോപാലിന് ഭാഗ്യം കൊണ്ടു കൊടുത്തില്ലെങ്കിലും പിണറായിക്ക് അതു കിട്ടി. പിണറായിയ്ക്ക് വേദിയൊരുക്കി കാത്തിരുന്ന കോണ്‍ഗ്രസുകാര്‍ ആ ഭാഗ്യം പിണറായിക്ക് നല്കുകയായിരുന്നു എന്നു പറയുന്നതാവും ശരി.

മുന്‍മുഖ്യമന്ത്രിയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ നിലവിലെ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കുന്നത് സാമാന്യ ആതിഥ്യ മര്യാദ തന്നെയാണ്. എന്നാല്‍ പിണറായിയെ വിളിച്ചു വരുത്തി സുധാകരന്‍ വാക്കുകളിലൂടെ അധിക്ഷേപിക്കുകയായിരുന്നെന്ന പക്ഷക്കാരുമുണ്ട്. കേരളം കണ്ടിട്ടില്ലാത്തത്ര യാത്രയയപ്പ് ഉമ്മന്‍ചാണ്ടി കിട്ടിയതു കൊണ്ട് അനുശോചന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നാല്‍ അദ്ദേഹത്തിന്റെ ഇമേജിന് തന്നെ അതു കോട്ടം സംഭവിക്കുമെന്ന് സിപിഎം വിലയിരുത്തിയിരുന്നു. ചടങ്ങില്‍ അണികള്‍ ഉമ്മന്‍ചാണ്ടി കൂറുകാട്ടുമോയെന്ന ഭയം പിണറായി വേദി വിടുംവരെ കെപിസിസി നേതൃത്വത്തെ അലട്ടിയിരുന്നു . പിണറിയിയ്ക്ക് ഗോബാക്ക് വിളികള്‍ ഉയര്‍ത്താതിരിക്കാന്‍ നേതാക്കള്‍ പരമാവധി ശ്രമിച്ചു. കാരണം അത്രത്തോളം അമര്‍ഷവും സങ്കടവും അവരുടെ മനസിലുണ്ട്. ഗോബാക്ക് വിളികള്‍ ഉയരാതിരിക്കാന്‍ നേതാക്കള്‍ കിണഞ്ഞ് പരിശ്രിമിച്ചു കൊണ്ടിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ  വേര്‍പാടിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയില്‍ പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്ക്  ജനം പുഴപോലെ ഒഴുകിയെത്തി കൊണ്ടിരുന്നു.  കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് അദ്ദേഹത്തിനു നിത്യശാന്തിക്കായി പ്രാര്‍ഥിച്ചവര്‍ കണ്ണീര്‍ പൊഴിച്ചു. പല നാടുകളില്‍ നിന്നായിരുന്നു ജനത്തിന്റെ വരവ്. വാഹനങ്ങളിലും നടന്നും  അവര്‍ പ്രിയ നേതാവിന്റെ കല്ലറ ലക്ഷ്യമിട്ടെത്തി. പുതുപ്പള്ളി പള്ളിയില്‍ കുര്‍ബാനയ്‌ക്കെത്തിയവര്‍ കൂടി കല്ലറയുടെ ഭാഗത്തെത്തിയതോടെ വന്‍ ജനത്തിരക്കായി. പൂക്കളര്‍പ്പിച്ചും പ്രാര്‍ഥിച്ചും അവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ അയവിറക്കി.

ഉമ്മന്‍ ചാണ്ടി വേട്ടയാടപ്പെട്ടതു പോലെ സമകാലീന രാഷ്ട്രീയത്തില്‍ ആരും വേട്ടയാടപ്പെട്ടിട്ടില്ലെന്ന് മുന്‍ മന്ത്രിയും സിപിഐ നേതാവുമായ സി.ദിവാകരന്‍ പറഞ്ഞത് കുറ്റസമ്മതത്തിന് സമാനമായി വിലയിരുത്തപ്പെടുന്നു. ഉമ്മന്‍ ചാണ്ടിയുടെ മുഖത്തു നോക്കി പറയാന്‍ പാടില്ലാത്തതാണ് നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യമാണോ അല്ലയോ എന്നതൊന്നും പ്രസംഗിക്കുന്ന ഞങ്ങള്‍ക്കു പ്രശ്‌നമായിരുന്നില്ല. ചെന്നു കൊള്ളുന്നെങ്കില്‍ കൊള്ളട്ടെ എന്നു കരുതി വച്ചു തട്ടുകയായിരുന്നു. ഈ വിമര്‍ശനങ്ങളിലൊന്നും കുലുങ്ങാതെ അദ്ദേഹം സഭയില്‍ ഇരിക്കുന്നതു കാണുമ്പോള്‍ പ്രതിപക്ഷത്തിനു കലി വരുമായിരുന്നുവെന്നു പറഞ്ഞ ദിവാകരന്‍, ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കുവേണ്ടി അധികം ശബ്ദം ഉയരാതിരുന്നതു വ്യക്തിപരമായി സങ്കടമുണ്ടാക്കിയെന്നും പറഞ്ഞു. സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു ദിവാകരന്റെ പരാമര്‍ശം.
 എന്തായാലും ഉമ്മന്‍ചാണ്ടിയെ പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്നു തന്നെയാണ് പൊതുവില്‍ ഉയര്‍ന്നു വന്നിരിക്കുന്ന സന്ദേശം. കേരളത്തില്‍ മാത്രമല്ല , ദേശീയതലത്തിലും ഉമ്മന്‍ചാണ്ടി സ്റ്റൈല്‍ പൊതുപ്രവര്‍ത്തനം വിലയിരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ജനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന എല്ലാ നേതാക്കള്‍ക്കുമുള്ള താക്കീതാണ് ഉമ്മന്‍ചാണ്ടി മുന്നോട്ടുവെച്ചിട്ടുള്ള ഈ ജനകീയതയെന്ന് അനുമാനിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേതൃസ്ഥാനവും പുതിയ ഭുമിയോഗവും തേടിയെത്തുന്ന രാശികൾ!  (1 minute ago)

  അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ പിതാവ് അന്തരിച്ചു....  (15 minutes ago)

'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...  (24 minutes ago)

ചെറിയനാട്ട് ട്രെയിൻ തട്ടി പ്രമുഖ വ്യവസായി മരിച്ച നിലയിൽ... സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു  (34 minutes ago)

അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കുഞ്ഞ് കൂടി.... ആയിരത്തി ഒന്നാമത്തെ കുട്ടിയുടെ പേര് സഹസ്രിക  (46 minutes ago)

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം  (58 minutes ago)

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (11 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (11 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (12 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (12 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (13 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (14 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (14 hours ago)

Malayali Vartha Recommends