Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി... ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്..


പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എവിടെ..?മരണക്കിടക്കയിലോ..? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ..


പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടി..ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി..കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്..എന്തൊരു അവസ്ഥ..


ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം എല്ലാം തകർത്തെറിയാൻ രാജ്യത്തിനായി.. സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് ..റഷ്യയുടെ വജ്രായുധം..

കേരള ഭരണത്തിലേയ്ക്ക് ഇഡിയുടെ അന്വേഷണം എത്തിക്കുന്നതിലേയ്ക്ക് നിര്‍ണ്ണായക പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വഷളാക്കിയതിന് പിന്നില്‍ സിപിഎം നേതാക്കളാണെന്ന ആരോപണമാണുയരുന്നത്. പാര്‍ട്ടി വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് പിണറായി വിജയനെതിരായ വാദങ്ങളാണ്

06 SEPTEMBER 2023 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻ്റ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്; സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാൻ ഫിലിപ്പ്

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

മലയോര ഹൈവേ യാഥാർഥ്യമാകുന്നു; കാർഷിക, ടൂറിസം മേഖലകളുടെ കുതിപ്പിന് കാരണമാകുന്ന പദ്ധതി രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളാ സയൻസിറ്റി ഉദ്ഘാടനം അനി ശ്ചിതത്വം തുടരുന്നു : സ്ഥലം സന്ദർശിക്കാനെത്തിയ എംപി, എം എൽ എ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരെ സയൻസിറ്റിക്കുള്ളിൽ പ്രവേശിപ്പിക്കാതെ ഓഫീസുകൾ പൂട്ടി ഉദ്യോഗസ്ഥർ കൂട്ടത്തോടെ മുങ്ങി; 'അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് മോൻസ് ജേസഫ് എം എൽ എ

കേരള ഭരണത്തിലേയ്ക്ക് ഇഡിയുടെ അന്വേഷണം എത്തിക്കുന്നതിലേയ്ക്ക് നിര്‍ണ്ണായക പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വഷളാക്കിയതിന് പിന്നില്‍ സിപിഎം നേതാക്കളാണെന്ന ആരോപണമാണുയരുന്നത്. പാര്‍ട്ടി വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് പിണറായി വിജയനെതിരായ വാദങ്ങളാണ്. പാര്‍ട്ടിയെ പ്രതിസന്ധിയുടെ തലയ്ക്കലും മുന്‍മന്ത്രിയെ അറസ്റ്റിന്റെ വക്കിലും എത്തിച്ചതിന് പിന്നില്‍ പാര്‍ട്ടി കരുവന്നൂര്‍ കേസിലെടുത്ത നിലപാടുകളുടെ പാളിച്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാര്‍ട്ടിയ്ക്കും കേരളത്തില്‍ പാര്‍ട്ടി ഭരിക്കുന്ന സകല സഹകരണ സ്ഥാപനങ്ങള്‍ക്കും അപമാനമാകുന്ന തരത്തിലേയ്ക്ക് കരുവന്നൂര്‍ പ്രശ്‌നം വഷളാക്കിയത് കണ്ണൂര്‍ ലോബിയെ രക്ഷിക്കാനായിരുന്നു എന്ന പ്രചരണവും പാര്‍ട്ടി ഗ്രൂപ്പുകളില്‍ സജീവമാവുകയാണ്. പ്രശ്‌നം വഷളാക്കി വിട്ടത് കേന്ദ്രഏജന്‍സികള്‍ക്ക് സഹകരണ മേഖലയില്‍ കടന്നു കയറാനുള്ള അവസരം നല്കലിന് തുല്യമായിപ്പോയെന്ന് കരുതുന്നവരാണേറേയും. സ്വപന് സുരേഷ് ആരോപണശരങ്ങള്‍ ഉതിര്‍ത്തിയപ്പോഴും, ക്യാമറ വിവാദമുണ്ടായപ്പോഴും, മാസ്സപ്പടി വിവാദം ഉയര്‍ന്നപ്പോഴും മറുപടി പറയേണ്ടവര്‍ പറയാതിരുന്നതാണ് പാര്‍ട്ടിയ്ക്ക് വലിയ ക്ഷീണമുണ്ടാക്കിയത്. സത്യം അറിയാനുള്ള ജനത്തിന്റെ അവകാശത്തെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്നാണ് ഇല്ലാതാക്കിയതെന്ന ആരോപണത്തിനും ശക്തി കൂടുന്നുണ്ട്.

നേതാക്കള്‍ മൗനം പാലിക്കുംന്തോറും ജനം പ്രതിപക്ഷത്തിന്റെ വാ്ക്കുകള്‍ക്ക് പിന്നാലെ പോയി. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരുടെ അമിത പിണറായി ഭക്തി കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയാണുണ്ടായതെന്നും പാര്‍ട്ടി ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നുണ്ട്. പിണറായി വിജയന്റെ അപ്രമാതിത്വത്തെ ചോദ്യം ചെയ്യാനാവാകാതെ ശ്വാസംമുട്ടി നിന്നവര്‍ സജീവമായി രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്. വരും ദിവസങ്ങളില്‍ പരസ്യ പ്രസ്താവനകള്‍ നടത്താന്‍ പോലും പലരും തയ്യാറെടുക്കുന്നുവെന്നാണറിയുന്നത്. പാര്‍ട്ടിയെ നാശത്തിന്റെ പുകുഴിയിലേയ്ക്ക് എത്തിക്കുന്ന മക്കളാധിപത്യത്തെ കുറിച്ച് പറയേണ്ടവര്‍ പാര്‍ട്ടി അണികളെ നിരന്തരം വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന പൊതുധാരണ പാര്‍ട്ടിക്കുള്ളില്‍ സജീവമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇഡിയുടെ അന്വേഷണവും ചോദ്യം ചെയ്യലും എ.സി.മൊയ്തീനില്‍ മാത്രം ഒതുങ്ങില്ല. ഇഡി കടുത്ത നടപടികളിലേയ്ക്ക് തന്നെ കടക്കാനാണ് സാധ്യത. എ.സി.മെയ്തീനെ അറസ്റ്റു ചെയ്താല്‍ കേരളത്തിലെ മറ്റ് സഹകരണ ബാങ്കുകളില്‍ നടന്ന കൊള്ളകളും ഇഡി ഏറ്റെടുക്കുകയും നിരവധി നേതാക്കള്‍ ഇഡി പിടിയിലാകുമെന്നും പാര്‍ട്ടി ഭയക്കുന്നുണ്ട്. രാപകല്‍ വ്യത്യാസമില്ലാതെ നിയമവിദഗ്ദ്ധരുമായി പാര്‍ട്ടി സെക്രട്ടറിയും മറ്റുള്ളവരും ചര്‍ച്ചകള്‍ നടത്തുകയാണ്. മെയ്തീനായി മുന്‍കൂര്‍ ജാമ്യത്തിനായി കോടതയില്‍ പോയാല്‍ ഇഡി നിരത്താന്‍ സാധ്യതയുള്ള തെളിവുകളെ സിപിഎം ഭയക്കുന്നുണ്ടെന്നാണ് അനുമാനിക്കാന്‍. കരുവന്നൂര്‍ രണ്ടും പത്തുമല്ല നിരവധി ബിനാമികളുണ്ടായിരുന്നുവെന്നും പണം പരമാവധി കൊള്ളയടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലാണ് ഇഡി നടത്തിയിരിക്കുന്നത്. ഇത്തരം ബിനാമികളെ ബാങ്കില്‍ എത്തിച്ചതിന് പിന്നില്‍ എ.സി.മൊയ്തീന്‍ അടങ്ങുന്ന സംഘമാണെന്നാണ് ഇഡി വിലയിരുത്തിയിരിക്കുന്നത്.

കേസില്‍ പ്രതികളാകാന്‍ സാധ്യതയുള്ള നേതാക്കള്‍ക്ക് എകെജി സെന്ററില്‍ താല്കാലിക അഭയം നല്കിയാലും ഇഡി അവിടേയ്ക്കും കടന്നു വരാമെന്ന് നേതാക്കള്‍ ഭയക്കുന്നുണ്ട്.പൊതുജനത്തിന്റെയും മാധ്യമങ്ങളുടെയും സംശയങ്ങള്‍ക്ക് ഇനി ധാര്‍ഷ്ട്യത്തിന്റെ മറുപടി തിരിച്ചടിയാകുമെന്നും കണക്കുകൂട്ടുന്നുണ്ട്. ചുരുക്കത്തില്‍ എ.സി.മെയ്തീന്‍ വിഷയത്തോടെ സിപിഎമ്മില്‍ പിണറായി വിജയനെതിരായ ചേരി ശക്തി പ്രാപിച്ചു വരികയാണ്. പാര്‍ട്ടി പ്രവര്‍ത്തകരോട് പോലും മാസപ്പടി ഉള്‍പ്പടെയുള്ള വിവാദങ്ങള്‍ വിശദീകരിക്കാന്‍ നേതാക്കള്‍ക്കായിട്ടില്ലായെന്നതും ചര്‍ച്ചയാവുകയാണ്. എക്‌സാലോജിക് കമ്പനി വഴി വീണ വിജയന്‍ നേടിയ മാസപ്പടി പാര്‍ട്ടി കേന്ദ്രങ്ങള്‍ക്ക് വേണ്ടിയായിരുന്നോ എന്ന ചോദ്യവുമുയരുകയാണ്. ചുമ്മാതിരുന്ന മാത്യു കുഴല്‍നാടനെ കളത്തിലിറക്കി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ വഴിവിട്ടതും സിപിഎമ്മിന്റെ ഗതികെട്ട രാഷ്ട്രീയ നിലപാടാണെന്നു വിലയിരുത്തപ്പെടുന്നുണ്ട്. പുതുപ്പള്ളിയില്‍ ദയനീയ തോല്‍വിയുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്ക് മാത്രമായിരിക്കുമെന്ന നിലപാടിലേയ്ക്ക് സെക്രട്ടറി എം.വി.ഗോവിന്ദനും എത്തിച്ചേര്‍ന്നതായാണ് പുറത്തു വരുന്ന വിവരം.

എ.സി.മൊയ്തീന്‍ പതിനൊന്നിന് ചേദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്‍പ് പാര്‍ട്ടി എല്ലാ തയ്യാറെടുപ്പുകളും നടത്തുമെന്നുറപ്പാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ജയിലിലായ കേസ് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചാണ് ഇപ്പോഴും മുന്നോട്ടു പോകുന്നത്. ശിവശങ്കറെ ഒറ്റയ്ക്ക് ജയിലില്‍ വിട്ടെങ്കിലും സംശയത്തിന്റെ കരിനിഴല്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ ദേഹത്തു തന്നെയാണ് അന്വേഷണ സംഘം നിറുത്തിയിരിക്കുന്നത്. എന്നാല്‍ എസി മൊയ്തീന്റെ കേസില്‍ കേരളത്തിലെ നിരവധി സഹകരണ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന വായ്പ തട്ടിപ്പുകളുടെ വിവരങ്ങള്‍ വെളിച്ചത്താകുമെന്നും സിപിഎം ഭയക്കുന്നുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിരിയുടെ അമിട്ടുമായി സാഹസം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്  (56 minutes ago)

സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻ്റ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്; സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ  (1 hour ago)

ഒരു നിരപരാധിയെയും ഉപദ്രവിക്കാതെ സായുധസേന നടത്തിയ തിരിച്ചടി; വിദഗ്ധപരിശീലനം നേടിയ രാജ്യത്തെ പ്രബല സായുധസേനകൾ ഉപയോഗിച്ച ആയുധങ്ങളുടെ ഗുണനിലവാരം കൊണ്ടാണ് ‘ഓപ്പറേഷൻ സിന്ദൂർ’ വിജയിച്ചതെന്ന് പ്രതിരോധമന്ത്  (2 hours ago)

വേരുകൾ കേരളത്തിലുണ്ട്  (2 hours ago)

INDIAN ARMY പകരക്കാരനെ കണ്ടെത്തി  (2 hours ago)

മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പരിപാടി മാറ്റി...  (2 hours ago)

പ്രവര്‍ത്തകരുടെ നോമിനിയാണ് താനെന്ന് സണ്ണി ജോസഫ്  (3 hours ago)

നിലവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സാഹചര്യം വിലയിരുത്താനായി ഉച്ചക്ക് ഒരു മണിക്ക് മന്ത്രിസഭാ യോഗം  (3 hours ago)

INDIA കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ആത്മവിശ്വാസം;  (3 hours ago)

എല്‍ഇഡി ഡിസ്പ്ലേവാള്‍ ക്രമീകരിക്കുന്നതിനിടെയാണ് ടെക്‌നീഷ്യന്‍  (3 hours ago)

INDIA ശ 400 ട്രയംഫ് എന്ന സൂപ്പർ കവചം  (3 hours ago)

പവന് 920 രൂപയുടെ കുറവ്  (3 hours ago)

വിളവിന് അനുയോജ്യംകേരളത്തിലെ കാലാവസ്ഥ  (3 hours ago)

അതിര്‍ത്തി ഗ്രാമങ്ങളില്‍ മുന്നറിയിപ്പ് ; ചണ്ഡിഗഡിലും കനത്ത ജാഗ്രത  (4 hours ago)

INS VIKRANT കറാച്ചിയിൽ നിന്നും കൂട്ടക്കരച്ചിൽ  (4 hours ago)

Malayali Vartha Recommends